Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാരിപ്പള്ളി മെഡി. കോളേജ് പ്രവേശനം തടഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2017, 01:55 pm IST
in Kollam

കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ 2018-19, 2019-20 അധ്യായന വര്‍ഷങ്ങളിലെ പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തടഞ്ഞത് സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലമെന്ന് ആക്ഷേപം.

2017-18 വര്‍ഷത്തെ അനുമതി നല്‍കുവാന്‍ സുപ്രീം കോടതി മേല്‍നോട്ട കമ്മറ്റി നല്‍കിയ വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ അടുത്ത വര്‍ഷങ്ങളിലെ വര്‍ഷങ്ങളിലെ പ്രവേശനം തടഞ്ഞത്.

സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പ് മന്ത്രിയുടെയും നേരിട്ടുള്ള ഇടപെടലുകള്‍ മൂലം മെഡിക്കല്‍ കൗണ്‍സിലാണ് കോളേജ് ആരംഭിക്കാന്‍ അനുമതി നല്‍കിയതെന്ന സര്‍ക്കാരിന്റെ അവകാശവാദം പൂര്‍ണമായും തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പുതിയ ഉത്തരവ്. സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി ലോധ കമ്മറ്റി പ്രത്യേക ഉത്തരവ് നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരാണ് ആദ്യ വര്‍ഷം മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി നല്‍കിയത്.

കഴിഞ്ഞ മേയ് 31ന് കേന്ദ്ര സര്‍ക്കാര്‍ കോളേജിന് അനുമതി നല്‍കിയപ്പോള്‍ തന്നെ നിലവിലുള്ള അപാകതകള്‍ സമയബന്ധിതമായി പരിഹരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ആരോഗ്യ വകുപ്പ് സെക്രട്ടറി അണ്ടര്‍ടേക്കിങ് ഫയല്‍ ചെയ്യണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഏതു സമയവും പരിശോധന നടത്തുമെന്നും പരിശോധനയില്‍ ഏതെങ്കിലും ഘടകങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍ തുടര്‍ന്നുള്ള രണ്ട് അധ്യായന വര്‍ഷത്തെ പ്രവേശനം തടയുമെന്ന വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് അനുമതി നല്‍കിയത്.

കഴിഞ്ഞ മാസം മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തിയപ്പോള്‍ 28 ഇനങ്ങളില്‍ കുറവുകള്‍ ഉള്ളതായി കണ്ടെത്തി. പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ ആരംഭം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ കോളേജിന്റെ നടത്തിപ്പിനോട് കാണിക്കുന്ന നിസംഗതയുടെ ഫലമാണ് പ്രവേശനം തടഞ്ഞതിനു കാരണം.

ലോധാ കമ്മിറ്റിയുടെ നിബന്ധനകള്‍ പാലിക്കുവാന്‍ കഴിയാതെ മാസങ്ങളോളം ഉദാസീനമായ പ്രവര്‍ത്തിയിലൂടെ ഗുരുതരമായ വീഴ്ചയാണ് കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമതയില്ലാത്തതു മൂലം മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടായിട്ടും രോഗികള്‍ക്ക് പരമാവധി ചികിത്സ നല്‍കാന്‍ കഴിയുന്നില്ല. ഇഎസ്‌ഐ ആനുകൂല്യമുള്ള തൊഴിലാളികളുടെ ചികിത്സാ സൗകര്യവും ഒരുക്കാതിരുന്നതും ഗൗരവതരമാണ്.

കോളേജ് അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ ഇച്ഛാശക്തിയോടു കൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു.

കോളേജിന്റെ പ്രവേശനം തടഞ്ഞതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സര്‍ക്കാരും സിപിഎം ജില്ലാ സെക്രട്ടറിയും ചാത്തന്നൂര്‍ എംഎല്‍എ യും കൊല്ലത്തെ ജനങ്ങളോട് പരസ്യമായി മാപ്പു പറയണമെന്ന് ആര്‍എസ്പി ജില്ലാ സെക്രട്ടറി അഡ്വ: ഫിലിപ്പ്. കെ. തോമസ് ആവശ്യപ്പെട്ടു.

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ വരുന്ന രണ്ട് വര്‍ഷത്തെ പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ തടയുവാനുള്ള സാഹചര്യം സൃഷ്ടിച്ചത് കേരള സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ അവസാനത്തെ ഉദാഹരണമാണെന്ന് ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.