Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നാട്ടുകാരുടെ ഒത്തൊരുമിച്ചുള്ള പ്രതിഷേധം കാവ് നശിപ്പിക്കുന്നതില്‍നിന്നും പള്ളിക്കല്‍ പഞ്ചായത്തിന് പിന്‍മാറേണ്ടിവന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2017, 01:00 am IST
inPathanamthitta

അടൂര്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാവ് നശിപ്പിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടത്താനുള്ള നീക്കത്തില്‍ നിന്നും പള്ളിക്കല്‍ പഞ്ചായത്ത് ഭരണസമിതിക്ക് പിന്‍മാറേണ്ടിവന്നത് ഒറ്റക്കെട്ടായുള്ള നാട്ടുകാരുടെ പ്രതിഷേധം കാരണം. നാട്ടുകാരുടെ ഇടപെടല്‍ കാരണമാണ് കാവ്‌നില്‍ക്കുന്ന ഭൂമി റവന്യുവകുപ്പിന്റെ അധീനതയില്‍ ഉള്ളതാണെന്ന് തീര്‍പ്പായത്. ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തനം മതിയാക്കി പിന്‍വാങ്ങാന്‍ പഞ്ചായത്ത് അധികൃതരും നിര്‍ബന്ധിതരായി.

ഇതോടെ ഭക്തജനങ്ങളും കാവുസംരക്ഷണ സമിതിയും കാവുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങളും ഒത്തൊരുമിച്ച് ഹിന്ദുസംഘടനകളുടെ സഹകരണത്തോടെ ഉയര്‍ത്തിയ പ്രതിഷേധം ഫലംകാണുകയായിരുന്നു.

പള്ളിക്കല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ആറാട്ടുചിറയോടു ചേര്‍ന്ന കാവായിരുന്നു വെട്ടിത്തെളിക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ ഈഭൂമി റവന്യു വകുപ്പിന്റേതാണെന്നും പഞ്ചായത്തിന് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധികാരമില്ലെന്നും റവന്യു അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കാവ് വെട്ടിത്തെളിച്ച് പഞ്ചായത്ത് പകല്‍വീട് നിര്‍മിക്കുന്നതിനായി എത്തിയപ്പോളാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്.

തര്‍ക്കം ഉയര്‍ന്നതോടെ പരിഹരിക്കുന്നതിനായി താലൂക്ക് ഓഫിസില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് ഭൂമിയുടെ ഉടമസ്താവകാശം റവന്യുവകുപ്പിനാണെന്ന് ആര്‍ഡിഒ എം.എ.റഹിം അറിയിച്ചത്. പഞ്ചായത്ത് റോഡിനോടു ചേര്‍ന്നുള്ള സര്‍ക്കാര്‍ സ്ഥലം പഞ്ചായത്ത് രാജ് ആക്ടിലെ 169–ാം സെക്ഷന്‍ പ്രകാരം പഞ്ചായത്തിന് അധികാരപ്പെട്ടതാണെന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ വാദം. എന്നാല്‍, ഇവിടെയുള്ള സര്‍ക്കാര്‍ സ്ഥലം അളന്ന് പ്രത്യേക ബ്ലോക്കായി തിരിച്ചിട്ടിരിക്കുന്നതാണെന്നും അതിനാല്‍ റവന്യു വകുപ്പിന്റെ അധികാര പരിധിയിലുള്ളതാണെന്നുമാണ് റവന്യു അധികൃതര്‍ വ്യക്തമാക്കിയത്.

ഈ സാഹചര്യത്തില്‍ സ്ഥലത്ത് പഞ്ചായത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തരുതെന്നും റവന്യു അധികൃതര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. താലൂക്ക് ഓഫീസില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് പഞ്ചായത്ത് അധികൃതര്‍ ആരും എത്തിയിരുന്നുമില്ല. കാവുസംരക്ഷണ സമിതി ഭാരവാഹികളും കുടുംബ ക്ഷേത്ര ഭാരവാഹികളും ജനപ്രതിനിധികളും മാത്രമാണ് പങ്കെടുത്തത്. ചര്‍ച്ചയ്‌ക്കു ശേഷം പഞ്ചായത്ത് അധികൃതര്‍ ഓഫീസില്‍ എത്തി ആര്‍ഡിഒയുമായി കാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു. ഇവിടെ 17.5 സെന്റ് സ്ഥലം പഞ്ചായത്തിന്റെ വകയാണെന്നും പറഞ്ഞാണ് വൃദ്ധജനങ്ങള്‍ക്കായി പകല്‍വീട് പണിയുന്നതിനായി പഞ്ചായത്ത് അധികൃതര്‍ ഇറങ്ങിത്തിരിച്ചത്. റോഡിന്റെ സമീപത്തുള്ള സ്ഥലം പഞ്ചായത്തിന്റേത് ആണെന്നും പറഞ്ഞാണ് ഇവിടെയുള്ള കാവ് നശിപ്പിച്ച് നിര്‍മാണത്തിനു തുനിഞ്ഞത്.

റവന്യു ഉദ്യോഗസ്ഥരുമായി ഒരു ആലോചനയും നടത്താതെയാണ് പഞ്ചായത്ത് അധികൃതര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും ഇതു കുറ്റകരമാണെന്നും റവന്യു അധികൃതര്‍ പറഞ്ഞു. ഇതോടെയാണ് കാവ് നില്‍ക്കുന്നിടത്തെ സര്‍ക്കാര്‍ ഭൂമിയില്‍ പകല്‍വീട് നിര്‍മിക്കുന്നതില്‍ നിന്ന് പഞ്ചായത്ത് അധികൃതര്‍ പിന്മാറിയത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവച്ചെങ്കിലും പഞ്ചായത്ത് രാജ് ആക്ടിലെ 169–ാം സെക്ഷന്‍ പഞ്ചായത്തിന് ബാധകമാണോയെന്ന് അറിയാന്‍ സര്‍ക്കാരിനെ സമീപിക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

Kerala

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

India

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

Astrology

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.