Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയത്തെ ഇരട്ടപ്പാത പുതിയ തുരങ്കമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2017, 08:15 pm IST
in Kottayam

കോട്ടയം: കോട്ടയത്തിന്റെ റെയില്‍വേ ചരിത്രത്തോളം പഴക്കമുളള കഞ്ഞിക്കുഴിയിലെ തുരങ്കങ്ങള്‍ ഇരട്ടപാതയ്‌ക്കായി പൊളിച്ച് നീക്കില്ല. തുരങ്കങ്ങള്‍ അതേപടി നിലനിര്‍ത്തി ഷണ്ടിംഗിന് ഉപയോഗിക്കും. അതേസമയം ഇരട്ടപാത പൂര്‍ത്തിയാകുമ്പോള്‍ ഗതാഗതം പുതിയ പാളത്തിലൂടെയായിരിക്കും. ഇതോടെ തുരങ്കങ്ങള്‍ വഴിയുള്ള ട്രെയിന്‍ യാത്രയ്‌ക്ക് പൂര്‍ണ്ണ വിരാമമാകും.

ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയിലായി രണ്ട് തുരങ്കങ്ങളാണുള്ളത്. കോട്ടയം സ്റ്റേഷനുടുത്തും റബ്ബര്‍ ബോര്‍ഡ് ഓഫീസിനുമടുത്തുമാണ് ഇവയുളളത്. യഥാക്രമം 84, 65 മീറ്റര്‍ വീതം നീളമാണ് ഇവയ്‌ക്കുള്ളത്. പഴയ പാതകള്‍ ഇരട്ടിപ്പിക്കുകയോ ബ്രോഡ് ഗേജാക്കുകയോ ചെയ്തപ്പോള്‍ ഇരുട്ട് നിറഞ്ഞ തുരങ്കങ്ങള്‍ പലതും റെയില്‍വേ ഭൂപടത്തില്‍നിന്ന് മാഞ്ഞു. എന്നാല്‍ ഇതിന് അപവാദമായിട്ടയായിരുന്നു കോട്ടയത്തെ തുരങ്കങ്ങള്‍ നില കൊണ്ടിരുന്നത്. എന്നാല്‍ ഇരട്ടപാത വരുന്നതോടെ തുരങ്കങ്ങള്‍ ഇല്ലാതെയാകുന്നില്ലെങ്കിലും അതിലൂടെയുള്ള യാത്ര ഓര്‍മയാകാന്‍ അധികനാള്‍ വേണ്ടിവരില്ല.

പുതിയ പാതയ്‌ക്കൊപ്പം തുരങ്കങ്ങള്‍ നിര്‍മ്മിക്കാനായിരുന്നു റെയില്‍വേ ആദ്യം പദ്ധതി തയ്യാറാക്കിയത്. 200 മീറ്റര്‍ നീളമുള്ള തുരങ്കത്തെക്കുറിച്ചാണ് റെയില്‍വേ ആലോചിച്ചത്. എന്നാല്‍ നിലവിലുളള തുരങ്കത്തിന് മുകളിലേക്ക് അധികം പാറയില്ലാത്തതിനാലും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലും റെയില്‍വേ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പകരം ഒരു കിലോമീറ്റര്‍ മണ്ണ് നീക്കി ഇരട്ടപാതയും മുകളില്‍ മേല്‍പ്പാലങ്ങളും നിര്‍മിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ 36 കിലോമീറ്റര്‍ ഭാഗം മാത്രമാണ് ഇരട്ടിപ്പിക്കാനുള്ളത്. തിരുവനന്തപുരം-ചങ്ങനാശേരിവരെ ക്രോസിംഗ് കൂടാതെ യാത്രചെയ്യാവുന്ന അവസ്ഥയിലാണ്. കുറുപ്പന്തറ മുതല്‍ എറണാകുളം വരെയും പാത ഇരട്ടപ്പിക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇനി അവശേഷിക്കുന്ന ഭാഗം ചങ്ങനാശ്ശേരി-കോട്ടയം-കുറുപ്പന്തറ വരെയുള്ള ഭാഗമാണ്. 2019 യോടെ ഈ ഭാഗം കൂടി ഇരട്ടിപ്പിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതോടെ തിരുവനന്തപുരം-എറണാകുളം പാത പൂര്‍ണ്ണമായും ഇരട്ടവരിയാകും.

1952-ല്‍ ആണ് കോട്ടയം-എറണാകുളം പാതയുടെ നിര്‍മാണം തുടങ്ങിയത്. 1956-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഇത് ഗതാഗതത്തിന് തുറന്ന് കൊടുത്തു. ഇതേ സമയത്ത് തന്നെ കൊല്ലത്തേയ്‌ക്കുള്ള പാത നിര്‍മാണവും തുടങ്ങി. ഈ സമയത്താണ് തുരങ്കങ്ങളുടെ നിര്‍മാണം ആരംഭിച്ചത്. മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തിലാണ്് നിര്‍മാണം നടത്തിയത്. 1958-ല്‍ റെക്കോര്‍ഡ് വേഗത്തിലായിരുന്നു കോട്ടയം- കൊല്ലം പാത നിര്‍മാണം പൂര്‍ത്തിയായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.