Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

ഒന്ന് വിതച്ചാൽ രണ്ടു കൊയ്യാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 11:39 pm IST
in Agriculture

വിതക്കുന്നത് ഒരു തവണ കൊയ്യുന്നതാവട്ടെ രണ്ട് തവണയും. ഇങ്ങനെയായിരുന്നു കേരളത്തിലെ പരമ്പരാഗതനെല്‍കൃഷി. പുതുതലമുറക്ക് അന്യമായ ഈ കൃഷി രീതി പഴയ തലമുറക്ക്ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്. ഈ പരമ്പരാഗത കൃഷിരീതി ഇന്ന് അന്യമായി കൊണ്ടിരിക്കുകയാണ് .അപൂര്‍വ്വം ചില സ്ഥലങ്ങളില്‍മാത്രമാണ് ഒരു തവണ വിതച്ച് രണ്ടു തവണ കൊയ്‌ത്ത് നടത്തുന്നത്.

വിരിപ്പും, മുണ്ടകനും

ഒരു തവണ വിതച്ച് രണ്ടു തവണകൊയ്യുന്ന കൃഷി രീതിക്ക് ഉപയോഗിക്കുന്ന നെല്‍വിത്തുകളാണ്‌വിരുപ്പും,മുണ്ടകനും. ഈ വിത്തുകള്‍ കിട്ടാനില്ല എന്നതാണ് സത്യം. രണ്ടു ഇനംവിത്തുകളും കൂട്ടികലര്‍ത്തിയാണ് വിതക്കുന്നത് .ആദ്യം വിരിപ്പും പിന്നെമുണ്ടകനും കൊയ്യും .കാലവര്‍ഷം തുടങ്ങുന്നതിനു മുന്‍പ് മേടമാസത്തിലാണ്‌വിതക്കുന്നത്. ചിങ്ങം കന്നിയോടെ വിരിപ്പ് കൊയ്യുന്നു. ധനു മകരത്തിലാണ്മുണ്ടകന്‍ കൊയ്യുന്നത് . വിരിപ്പുകൊയ്‌ത്തിനെ കന്നിക്കൊയ്‌ത്ത്എന്നും,കന്നികൃഷി അഥവാ കന്നിപ്പൂവ് എന്നും വിളിക്കും. മുണ്ടകന്‍കൊയ്‌ത്ത്, മകരക്കൊയ്‌ത്ത് എന്നാണ് മുണ്ടകന്‍ അറിയപ്പെടുന്നത്.കന്നികൊയ്തിന് ശേഷം അല്പം ശ്രദ്ധ കൂടുതല്‍ വേണം.കൂടുതല്‍ വളവും വെള്ളവും വേണം.വിരിപ്പ് കൊയ്യുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ വിളവ് മുണ്ടകന്‌ലഭിക്കും .വളര്‍ച്ചയുടെ സമയത്ത് ധാരാളം വെള്ളം ആവശ്യമുള്ള ഒരു ചെടിയാണ്‌നെല്‍ച്ചെടി. മഴ ധാരാളം കിട്ടുന്ന , മഴവെള്ളം പാടങ്ങളില്‍ത്തന്നെകെട്ടിനില്‍ക്കുന്ന സ്ഥലങ്ങളിലാണ് ‘വിരപ്പ് ‘മുണ്ടകന്‍ കൃഷി വിജയിക്കുന്നത്.

കൃഷി രീതി

നേരിട്ട് വിത്തു വിതച്ച് വിളവാകുമ്പോള്‍ കൊയ്തെടുക്കുന്ന രീതിയാണ് പതിവ്.നേരത്തെ തയ്യാറാക്കുന്ന ഞാറ് (ഇരുപത് ഇരുപത്തഞ്ച് ദിവസത്തോളം പ്രായമുള്ള നെല്‍ച്ചെടികള്‍) കാലിവളവും പച്ചിലവളവും ധാരാളം ചേര്‍ത്ത്‌വെള്ളം കയറ്റിനിര്‍ത്തി പൂട്ടിയൊരുക്കിയ വയലുകളിലേക്ക് പറിച്ചുനട്ട്‌വളര്‍ത്തിയെടുക്കുന്ന രീതിയും നിലവിലുണ്ട്. നിലത്തിന്റെനിരപ്പ് ഒരുപോലെയാക്കി നിര്‍ത്തി എല്ലാ സ്ഥലത്തും ഒരേയളവില്‍ വെള്ളംകിട്ടുമെന്നുറപ്പാക്കേണ്ടതുണ്ട്. നിലം തയ്യാറാക്കാന്‍ ഉഴവുമാടുകളെക്കൊണ്ട് വലിപ്പിക്കുന്ന കലപ്പകളും ആധുനികയന്ത്രങ്ങളായട്രാക്ടറുകളും ഉപയോഗിക്കുന്നു. നെല്‍ച്ചെടികളോടൊപ്പം വളര്‍ന്നുപൊങ്ങുന്നകളകളെ വളരെ നേരത്തെ തന്നെ പറിച്ചുമാറ്റുന്നതും ശ്രമകരമായ ഒരു ജോലിയാണ്.ജൈവ വളമായ ചാണകവും ,ചാരവും തന്നെയാണ് വിരിപ്പ് മുണ്ടകന്‍ കൃഷിക്ക് ഉത്തമം

വിത്ത് ഗുണം പത്ത് ഗുണം

മറ്റ് നെല്‍ വിത്തുകളേക്കാള്‍ കരുത്തുള്ള നെല്‍വിത്തുകളാണ് വിരിപ്പുംമുണ്ടകനും.രോഗ പ്രതിരോധ ശേഷി കൂടുതലുണ്ടെന്ന് പരമ്പരാഗത കര്‍ഷകര്‍സാക്ഷ്യപ്പൊടുത്തുന്നു. പൂജാദികര്‍മ്മകള്‍ക്ക് കൂടുതലും ഉപയോഗിക്കുന്നത്‌വിരിപ്പ് കുത്തിയ അരിയാണ്. രുചിയുടെ കാര്യത്തില്‍ മുന്നിലാണ് നെല്ല്കുത്തിയ അരിയുടെ കഞ്ഞിയും , കഞ്ഞിവെള്ളവും ആരോഗ്യത്തിന് അത്യുത്തമം. വേവ്കൂടുതലാണെന്നോ കുറവാണെന്നോ ഉള്ള പരാതി വിരിപ്പും മുണ്ടകനും ഭക്ഷ്യക്കുന്ന അടുക്കളകളില്‍യില്‍ നിന്ന് കേള്‍ക്കാറില്ല. തുച്ഛമായ വളപ്രയോഗത്തിലൂടെമെച്ചപ്പെട്ട വിളവ് കിട്ടും.മറ്റ് വിത്തുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയും കുറവ്.ജലസേചനത്തിന് മഴ മാത്രം മതി.

കരപ്പുറത്തെ കൃഷി

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല അമ്പലപ്പുഴ താലൂക്കുകളിലെ നെല്‍കര്‍ഷകര്‍ഇപ്പോഴും വിരിപ്പും മുണ്ടകനുമാണ് കൃഷി ചെയ്യുന്നത് .കഞ്ഞിക്കുഴിയിലെചാലുങ്കല്‍ ,മാരാരിക്കുളത്തെ പുറക്കരി തുടങ്ങിയ പാടശേഖരങ്ങളില്‍ വിരിപ്പ്മുണ്ടകന്‍ കൃഷി മുടങ്ങാതെ നടത്തുന്നുണ്ട്.വിരിപ്പ് മുണ്ടകന്‍ വിത്തുകള്‍സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇവിടങ്ങളില്‍ കൃഷി നടത്തുന്നത്. വിരിപ്പ് മാത്രം വിതച്ച ശേഷം രണ്ടാമാതായി പാടത്ത് പച്ചക്കറി കൃഷി നടത്തുന്നവരുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.