Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

പക്വതയില്ലാത്ത പരാമര്‍ശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2017, 06:36 pm IST
inVaradyam

ഡോ. അമ്പലപ്പുഴ ഗോപകുമാര്‍

ഏതു കാര്യത്തിലും ആലോചനയില്ലാതെയും വസ്തുതകള്‍ മനസ്സിലാക്കാതെയും ആര്‍ക്കും എന്തും പറയാവുന്ന അവസ്ഥയാണിന്ന്. പലപ്പോഴും വികലമായ വീണ്‍വാക്കുകളായി ജനമനസ്സുകളെ മലിനീകരിക്കുന്ന കവലപ്രസംഗങ്ങള്‍ ഈ നാടിന് ദുഃശ്ശാപമായിത്തീര്‍ന്നിട്ടുണ്ട്.

നാടിനോടോ നാടിന്റെ പാരമ്പര്യത്തോടോ സംസ്‌കാരത്തോടോ കൂറില്ലാതെ ചില തല്‍പരകക്ഷികളെ പ്രീണിപ്പിക്കുന്നതിനുവേണ്ടി ഉന്നതരായ വ്യക്തികള്‍പോലും പക്വതയില്ലാതെ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ ദുഃഖം തോന്നും. പ്രതികരിക്കേണ്ട പല സന്ദര്‍ഭങ്ങളിലും മൗനം ദീക്ഷിക്കുകയും അസാന്ദര്‍ഭികമായി വാതുറക്കുകയും ചെയ്യുന്ന സാംസ്‌കാരിക നായകന്മാര്‍ കുറേക്കൂടി ആത്മസംയമനം പാലിക്കേണ്ടതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആര് എന്ത് പറഞ്ഞാലും അത് ഏറ്റുപിടിച്ച് കോലാഹലം സൃഷ്ടിക്കുന്ന ദൃശ്യമാധ്യമങ്ങളും വാര്‍ത്താമാധ്യമങ്ങളും ഒരുപോലെ അരങ്ങു തകര്‍ക്കുന്നത് കാണുമ്പോള്‍ നമ്മള്‍ എങ്ങനെ ഇങ്ങനെയായി എന്ന വിചാരമാണ് നിര്‍മ്മത്സര ബുദ്ധികള്‍ക്കു തോന്നുക.

ദേശീയ ബോധവും ദേശീയ വികാരവും ദേശസ്‌നേഹവും പോലും ഇന്ന് തെരുവിലാക്കപ്പെടുന്ന ദുഃസ്ഥിതിയാണ് വന്നുപെട്ടിട്ടുള്ളത്. ഇതിന്റെ എല്ലാം അടിസ്ഥാനം ഭാരതത്തിന്റെ കരുത്തനും സത്യസന്ധനും ലോകശ്രദ്ധ പിടിച്ചെടുത്തിട്ടുള്ള വ്യക്തിത്വത്തിനുടമയുമായ പ്രധാനമന്ത്രിക്ക് എതിരെയാണ് എന്നതാണ് നാം മനസ്സിലാക്കേണ്ടത്. അസംഘടിതരായ ബഹുഭൂരിപക്ഷം വരുന്ന ഈ നാട്ടിലെ ജനങ്ങള്‍ ഇന്നു നടക്കുന്ന ഈ പൊറാട്ട് നാടകങ്ങള്‍ കണ്ട് ഉള്ളില്‍ ചിരിക്കുന്നവരാണ്.

വിവാദത്തിന്റെ ആവശ്യമെന്ത്?

സിവിക് ചന്ദ്രന്‍

മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണതുപോലെയാണ് സെക്യുലര്‍ ഫണ്ടമെന്റലിസ്റ്റുകള്‍ എംടി വിഷയത്തില്‍ രംഗത്തെത്തിയിരിക്കുന്നത്. വീണത് പേട്ടുതേങ്ങയാണ്. എങ്കിലും മോങ്ങാമെന്നാണ് സെക്യുലര്‍ ഫണ്ടമെന്റലിസ്റ്റുകള്‍ തെളിയിക്കുന്നത്. കറന്‍സി വിഷയത്തില്‍ എംടിയുടെ പ്രതികരണം സൗമ്യമായിരുന്നു. ഇതിനെതിരെ എ.എന്‍. രാധാകൃഷ്ണന്റെ പ്രതികരണവും സൗമ്യമായിരുന്നു.

ഈ സംഭവം വിവാദമാക്കേണ്ട ആവശ്യവുമില്ല. സാമൂഹിക വിഷയങ്ങളില്‍ വളരെ സൂക്ഷിച്ച് ഇടപെടുന്ന വ്യക്തിത്വമാണ് എംടിയുടേത്. സ്വന്തം സുരക്ഷിതത്വം പരിഗണിച്ചുള്ള ഇടപെടലുകളെ അദ്ദേഹം നടത്താറുള്ളു. ഇത് മോശമാണെന്നല്ല പറയുന്നത്. അഭിപ്രായം അധികം പറയാത്ത ആളാണ് എംടി. തുഗ്ലക്ക് എന്ന വിശേഷണം ആദ്യമായി ഉപയോഗിക്കുന്നതും എംടിയല്ല.

എംടിയെ പിന്തുണയ്‌ക്കുന്നവര്‍ മോഹന്‍ലാലിനെ എതിര്‍ത്തത് ന്യായീകരിക്കുകയാണ്. രണ്ടു മാധ്യമങ്ങളിലെ താരങ്ങളാണ് ഇരുവരും.

എഴുത്തിലെ മോഹന്‍ലാലാണ് എംടിയെങ്കില്‍ സിനിമയിലെ എംടിയാണ് മോഹന്‍ലാല്‍. ഇവരില്‍ ആരാണ് വലുത്, ചെറുത് എന്നുപറയാന്‍ ആര്‍ക്കാണ് അധികാരം? സാംസ്‌കാരിക രംഗത്ത് ചങ്ങല സൃഷ്ടിക്കാന്‍ ഇടതുപക്ഷത്തിന്റെ ആവശ്യവുമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

Kerala

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.