Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തീവെപ്പ് സ്‌ഫോടനങ്ങള്‍ അന്വേഷണം മുന്നോട്ടുപോയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 11:47 am IST
inKozhikode

കോഴിക്കോട്: നഗരത്തിലെ കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും കെഎസ്ഇബിയുടെ ഭൂഗര്‍ഭ കേബിളുകളുകള്‍ക്കും തീവെച്ച സം ഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടും അന്വേഷണം കാര്യമായെടുത്തില്ല. കേസെടുത്തെങ്കിലും കൂടുതല്‍ മുന്നോട്ട് പോകാന്‍ പോലീസിനായില്ല. മൂന്നിടങ്ങളില്‍ നേരത്തെ സമാന സംഭവങ്ങളു ണ്ടായിട്ടുണ്ട്. നടക്കാവ്, ചേവായൂര്‍ സ്റ്റേഷന്‍ പരിധികള്‍ക്കുള്ളിലാണ് സമാനസംഭ വങ്ങള്‍ ഉണ്ടായത്. ഇവിടങ്ങളിലും ട്രാന്‍സ്‌ഫോര്‍ മറുകള്‍ക്കോ കെ എസ്ഇബിയുടെ ഭൂഗര്‍ഭ കേബിളു കളുകള്‍ക്കോ ആണ് തീവെച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറുകളും വൈദ്യുതി കേബിളുകളും കത്തിച്ച സംഭവം അട്ടിമറിയാണെന്ന് പ്രാഥമിക നിഗമനത്തിലെത്തുമ്പോഴും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാതെ കുഴങ്ങുകയാണ് പോലീസ്. പുലര്‍ച്ചെ നടന്ന സംഭവമായതിനാല്‍ അക്രമികളെക്കുറിച്ച് കൃത്യമായ സൂചനകള്‍ പോലീസിന് ലഭിച്ചിട്ടില്ല. നോട്ടു അസാധുവാക്കലുമായി ബന്ധപ്പെട്ട് ബാങ്കുകളില്‍ നടക്കുന്ന നോട്ടുകൈമാറ്റം തടസ്സപ്പെടുത്തുന്നതിന്റെ ഭാഗമായാണോ കത്തിക്കല്‍ എന്ന സംശയമുണ്ട്. ബാങ്കുകളുടെ പ്രവര്‍ത്തനം തടപ്പെടുത്താനുള്ള ശ്രമമാകാനുള്ള സാധ്യത തള്ളിക്കളയാന്‍ പോലീസ് തയ്യാറല്ല.

നഗരത്തില്‍ നേരത്തെ ഉണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെ അന്വേഷണവും കൂടുതല്‍ മുന്നോട്ടു പോകാനാവാത്തതും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

2005ല്‍ ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ചും അന്വേഷണം കൂടുതല്‍ മുന്നോട്ടുപോയില്ല. സപ്തംബര്‍ 17നായിരുന്നു മത്സ്യബന്ധന ബോ ട്ടില്‍ സ്‌ഫോടനം ഉണ്ടായത്. മാറാട് കേസുമായി ബന്ധപ്പെട്ടവരുടെ കൂട്ടായ ഉടമസ്ഥതയിലുള്ള ബോട്ടായിരുന്നു സ്‌ഫോടനത്തില്‍ നശിച്ചത്.

2006 മാര്‍ച്ച് മാസത്തില്‍ കോഴിക്കോട്ട് ഇരട്ട സ്‌ഫോടനങ്ങള്‍ ഉണ്ടായി. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിലും പുതിയ ബസ്സ്റ്റാന്റ് പരിസരത്തുമാണ് അന്ന് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. മിനിട്ടുകള്‍ക്കുള്ളിലായിരുന്നു സ്‌ഫോടനങ്ങള്‍. സ്‌ഫോടനത്തിന് മുമ്പ് എഡിഎമ്മിനും ഒരു പത്രസ്ഥാപനത്തിലേക്കും അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്നാണ് സ്‌ഫോടനങ്ങള്‍ നടന്നത്.

2007 ഏപ്രില്‍ അഞ്ചിനാണ് മിഠായിത്തെരുവിലെ പടക്കക്കടയില്‍ ഉഗ്രസ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് കാരണമായത് പൊട്ടാസ്യം ക്ലോറൈഡാണ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ കണക്കില്‍ പെടാതെ സൂക്ഷിച്ച പടക്കമാണ് പൊട്ടിയതെന്നായിരുന്നു പോലീസ് നിഗമനം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ അര ടണ്ണോളം ഭാരമുള്ള കോണ്‍ക്രീറ്റ് ബീം മീറ്ററുകള്‍ അകലത്തിലേക്ക് തെറിച്ചുപോയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണ്ണാടക പോലീസ് എത്തിയിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അവര്‍ക്കായില്ല. പടക്കങ്ങള്‍ പൊട്ടിത്തെറിച്ചതാണെന്ന് നിഗമനത്തിലെത്താനായിരുന്നു കേരള പോലീസിന് താല്പര്യം. സംഭവസ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിക്കാനാവാത്തത് കര്‍ണ്ണാടക പോലീസിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തുകയും ചെയ്തു.

ഈ സ്‌ഫോടനങ്ങളുടെയെല്ലാം പിന്നിലുള്ള ശക്തികളിലേക്ക് എത്തുന്നതില്‍ അന്വേഷണസംഘങ്ങള്‍ പരാജയപ്പെടുകയായിരുന്നു. കൊല്ലം കലക്‌ട്രേറ്റിലും ഈയിടെ മലപ്പുറം കലക്‌ട്രേറ്റ് പരിസരത്തുമുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. മലപ്പുറം കലക്‌ട്രേറ്റില്‍ സ്‌ഫോടനം നടന്ന് പോലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കി പരിശോധന കര്‍ശനമാക്കിയതിനിടെയാണ് കോഴിക്കോട് സംഭവം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.