Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

റോഡും പാലവും തകര്‍ന്നു; അധികൃതര്‍ക്ക് അനക്കമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2016, 10:23 am IST
in Kozhikode

വടകര: താലൂക്കിലെ പ്രധാന റോഡുകളിലൊന്നായ വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് തകര്‍ന്ന് തരിപ്പണമായിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. റോഡിലെ കല്ലേരി പാലം ഏത് നിമിഷവും തകരാമെന്ന അവസ്ഥയിലാണ്. റോഡില്‍ പല ഭാഗത്തും കുഴികള്‍ രൂപപ്പെട്ടു കഴിഞ്ഞു. വാഹനങ്ങള്‍ പോകുമ്പോള്‍ കല്ല് തെറിക്കുന്നത് ജനത്തിന് ഭീഷണിയായി. വടകര നിന്ന് കിഴക്കന്‍ മലയോര മേഖലക്കുള്ള മൂന്ന് റോഡുകളിലൊന്നാണിത്. മുട്ടുങ്ങല്‍ പക്രന്തളം, കാവില്‍-തീക്കിനി-കുറ്റിയാടി എന്നിവയാണ് മറ്റ് രണ്ട് റോഡുകള്‍. ഇതില്‍ കാവില്‍-കുറ്റിയാടി റോഡിന്റെ പരിഷ്‌കരണ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. മുട്ടുങ്ങല്‍ -കുറ്റിയാടി റോഡിന് 30 കോടി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പരിഷ്‌കരണ പ്രവൃത്തിയും ഉടന്‍ ആരംഭിക്കും. എന്നാല്‍ വില്യാപ്പള്ളി റോഡില്‍ അറ്റ കുറ്റ പണി പോലും നടന്നിട്ട് വര്‍ഷങ്ങളായി. നാദാപുരം വഴി പോകുന്നതിനേക്കാള്‍ കുറ്റിയാടിക്ക് എളുപ്പമുള്ള റോഡുമാണിത്.

കുറ്റപ്പുറം കോവിലകത്തുള്ളവര്‍ക്ക് ലോകനാര്‍കാവ് ക്ഷേത്രത്തിലേക്ക് പോകാന്‍ നിര്‍മ്മിച്ചതാണ് ഈ റോഡ്.മലയോരത്ത് നിന്ന് മലഞ്ചരക്കുകള്‍ ഉള്‍പ്പെടെയുള്ളവ വടകരയിലെ വിപണിയിലെത്തിക്കാന്‍ കാളവണ്ടി ഇതു വഴിയായിരുന്നു പോയത്.കാളകള്‍ക്കും പശുക്കള്‍ക്കും ദാഹം തീര്‍ക്കാന്‍ സംവിധാനമൊരുക്കിയിരുന്നു.ഈ പ്രദേശം തണ്ണീര്‍പന്തല്‍ എന്നാണറിയപ്പെടുന്നത്. ഇപ്പോള്‍ വലിയൊരു ടൗണായി മാറിക്കഴിഞ്ഞു.

ഭക്ത ജനത്തിരക്കുള്ള കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിനടുത്ത പാലമാണ് തകര്‍ന്നു തുടങ്ങിയത്. ഈ പാലം തകര്‍ന്ന് തുടങ്ങിയതോടെ മറ്റൊരു പാലം ഇതിനടുത്തായി നിര്‍മ്മിച്ചിരുന്നു. എന്നാല്‍ അത് പെട്ടെന്ന് തകരുകയായിരുന്നു. ഇപ്പോള്‍ പഴയ പാലത്തിലൂടെയാണ് ഗതാഗതം. ഇടുങ്ങിയ പാലം കൂടിയാണിത് നൂറ് കണക്കിന് വാഹനങ്ങള്‍ ഇടതടവില്ലാതെ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും ഈ റോഡിന് നാഥനില്ലാത്ത അവസ്ഥയിലാണുള്ളത്.നാദാപുരം,പുറമേരി,ആയഞ്ചേരി,വില്യാപ്പള്ളി പഞ്ചായത്തുകളിലൂടെ കടന്നു പോകുന്നതാണ് റോഡ്. വടകര മുനിസിപ്പാലിറ്റിയില്‍ നിന്നാണ് തുടക്കം. അവിടേയും തകര്‍ന്ന ഭാഗങ്ങളുണ്ട്.തണ്ണീര്‍പന്തല്‍,അരൂര്‍ ഭാഗങ്ങലിലേക്ക് നിരവധി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.കൂടാതെ ടാക്‌സി പാരലല്‍ സര്‍വ്വീസുമുണ്ട്. ബന്ധപ്പെട്ടവരുടെ ശ്രദ്ധ അടിയന്തിരമായി പതിയണമെന്നാണ് ജനത്തിന്റെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)
Kerala

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.