Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മത്സ്യ തൊഴിലാളികളുടെ ജീവിതം അഴുക്കുചാലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2016, 10:44 pm IST
in Kottayam

വൈക്കം: നഗരസഭാ ഓഫീസിന് സമീപമുള്ള ഫിഷര്‍മെന്‍ കോളനി നിവാസികളുടെ ജീവിതം അഴുക്കുചാലില്‍. നഗരവികസനത്തിന്റെ ഭാഗമായി കായല്‍നികത്തി ബീച്ച് നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിയപ്പോള്‍ മുതലാണ് ഈ മല്‍ത്സ്യതൊഴിലാളി കുടുംബങ്ങളുടെ ദുരിതം ആരംഭിച്ചത്. ബീച്ചിനായി കായല്‍ നികത്തിയതോടെ നഗരത്തിന്റെ തെക്കുഭാഗത്തെ നീരൊഴുക്ക് പൂര്‍ണ്ണമായി നിലച്ചു. കോളനിയുടെ വടക്കുഭാഗത്ത് ഫിഷറീസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കാടുകയറി കിടക്കുകയാണ്. ഇവിടെ വിഷപാമ്പുകളുടെ താവളമായി. നഗരസഭ മാലിന്യങ്ങളും ഇവിടെയാണ് തള്ളുന്നത്. മഴക്കാലമായതോടെ അഴുക്കുചാലിലെ മാലിന്യങ്ങള്‍ കോളനിയിലെ വീടുകളിലേക്കാണ് ഒഴുകിയെത്തുന്നത്. മഴമാറിയാല്‍ ചീഞ്ഞളിഞ്ഞ മാലിന്യത്തില്‍ നിന്നു ഉയരുന്ന ദുര്‍ഗന്ധം രൂക്ഷമാണ്. ഫീഷറീസ് വകുപ്പ് അനുവദിച്ച സ്ഥലത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം 1999-ല്‍ നിര്‍മ്മിച്ച അംഗനവാടി ഈ മാലിന്യങ്ങള്‍ക്ക് നടുവിലാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ കേസുകളില്‍ വൈക്കം പോലീസ് കസ്റ്റഡില്‍ എടുത്ത ടിപ്പറുകളടക്കമുള്ള വാഹനങ്ങള്‍ അംഗനവാടിയുടെ മുറ്റത്താണ് സൂക്ഷിച്ചിരിക്കുന്നത്. ഇതുമുഴുവന്‍ കാടുകയറി മൂടിക്കിടക്കുകയാണ്. ഇവിടെനിന്നും മൂര്‍ഖന്‍ പാമ്പുകള്‍ അടക്കമുള്ള ഇഴജന്തുകള്‍ അംഗനവാടിയിലേക്കും, വീടുകളിലേക്കും കയറുന്നത് നിത്യസംഭവമാണ്. ഇപ്പോള്‍ പത്തോളം കുട്ടികള്‍ പഠിക്കുന്ന അംഗനവാടിയില്‍ തുരുമ്പെടുത്ത ടിന്‍ഷീറ്റുകൊണ്ട് മറച്ച വൃത്തിഹീനമായ മൂത്രപുരയാണ് ഉള്ളത്. മാറിമാറി നഗരസഭയില്‍ അധികാരത്തിലെത്തുന്ന ഭരണാധികാരികളുടെ നാണമില്ലായ്‌മയാണ് ഈ അംഗനവാടിയും ഫിഷര്‍മെന്‍ കോളനിയും ചൂണ്ടികാണിക്കുന്നത്.

നഗരഹൃദയത്തില്‍ മല്‍ത്സ്യ തൊഴിലാളികുടുംബങ്ങള്‍ ഇത്രയും ദുരിതമനുഭവിക്കാന്‍ തുടങ്ങിയിട്ട് ഒരു വ്യാഴവട്ടത്തിലധികമായി. ഇവര്‍ക്ക് സൈ്വര്യമായി ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷം ഒരുക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. ബീച്ച് നിര്‍മ്മിക്കുന്ന സമയത്ത് സിപിഎം നേതാവ് പി.കെ. ഹരികുമാറായിരുന്നു ചെയര്‍മാന്‍. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മാലിന്യങ്ങള്‍ ഒഴുക്കിക്കളയുന്നതിന് ഓട നിര്‍മ്മിച്ചുനല്‍കാമെന്ന് ചെയര്‍മാന്‍ രേഖാമൂലം ധീവരസഭയ്‌ക്ക് ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ ഈ ഉറപ്പ് പാലിക്കാന്‍ ഇടതു-വലത് മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും തയ്യാറായിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിക്ഷേധമാണ് ഉയര്‍ന്നുവരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

India

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

Kerala

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

India

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)
Kerala

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.