Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിവാദ പന്നിഫാം അടച്ചുപൂട്ടി പരാതിക്കാരന്റെ വീടിനുമുന്നില്‍ ഫാമിലെ പന്നി വിസര്‍ജ്ജ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 10:13 pm IST
in Kottayam

അരീക്കര: വിവാദ പന്നിഫാമിനെതിരെ നല്‍കിയ പരാതിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ ഫാമിലെ പന്നിവിസര്‍ജ്ജ്യം പരാതിക്കാരന്റെ വീടിന് മുന്നില്‍ നിക്ഷേപിച്ചു.

പരാതി നല്‍കിയതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് അയല്‍വാസിയുടെ വീടിന് മുന്നില്‍ പന്നിവിസര്‍ജ്ജ്യം നിക്ഷേപിച്ചത്. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡിലെ അനധികൃത പന്നിഫാമിന് എതിരെ പരാതി നല്‍കിയ ഉഴവൂര്‍ വില്ലേജ,് അരീക്കര കരയില്‍ വലിയ വീട്ടില്‍ വി.സി. മാത്യുവിന്റെ വീട്ടിലേയ്‌ക്കുള്ള വഴിയിലാണ് പന്നി ഫാമിലെ വിസര്‍ജ്ജ്യം നിക്ഷേപിച്ചത്. ഇതേതുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയിലാണ് ഫാം ഉടമ വലിയവീട്ടില്‍ ജോസിനെ രാമപുരം പോലീസ് പിടികൂടിയത്. ലൈസന്‍സ് ഇല്ലാത്തതുമൂലം വെളിയന്നൂര്‍ ഗ്രാമപഞ്ചായത്താണ് കഴിഞ്ഞദിവസം ഫാം അടച്ചുപൂട്ടിയത്. പരിസരവാസികള്‍ ഈ അനധികൃത പന്നിവളര്‍ത്തല്‍ കേന്ദ്രത്തിനെതിരെ കഴിഞ്ഞ ഒന്നര വര്‍ഷമായി നിരവധി പരാതികള്‍ നല്‍കിയിരുന്നു. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി പന്നിഫാം അടച്ചുപൂട്ടാന്‍ തീരുമാനിച്ച് ഫാമില്‍ നോട്ടീസ് പതിപ്പിച്ചിരുന്നു. നടപടി പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് ഉഴവൂര്‍ വില്ലേജ് ഓഫീസര്‍ മുഖാന്തിരം ആര്‍ഡിഒ അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കിയത്. അര്‍ഡിഒയുടെ നടപടി വൈകിപ്പിക്കാന്‍ ആര്‍ഡിഒ വിളിച്ച ഹിയറിങ്ങില്‍ സ്വയംഭരണ-റവന്യൂ-പോലീസ് വകുപ്പ് അധികൃതര്‍ക്കെതിരെ കള്ള ആരോപണങ്ങള്‍ ഉന്നയിച്ച് നടപടി വൈകിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. റവന്യു-തദ്ദേശ സ്വയംഭരണ – ആരോഗ്യ-പോലീസ് അധികൃതര്‍ പരാതിക്കാരില്‍നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. പാലാ ആര്‍ഡിഒ മുമ്പാകെ ഇദ്ദേഹം കള്ളസത്യവാങ്മൂലം നല്‍കിയിരുന്നു. ഇതില്‍ നടപടി പൂര്‍ത്തീകരിക്കാന്‍ പാലാ ആര്‍ഡിഒയ്‌ക്ക് സാധിച്ചില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. പരാതിയില്‍ അന്വേഷണം നടത്തിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ കളക്ടര്‍, കോട്ടയം എഡിഎം, ഡെപ്യൂട്ടി പഞ്ചായത്ത് ഡയറക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉള്‍പ്പടെയുള്ള അധികൃതര്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പന്നി ഫാം അടച്ചുപൂട്ടണമെന്ന് വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് ഫാമുടമ അഴുകിയ മത്സ്യമാംസ അവശിഷ്ടങ്ങള്‍ ബോധപൂര്‍വ്വം ഫാമില്‍ കൊണ്ടുവന്നിട്ട് ദുര്‍ഗന്ധമുണ്ടാക്കിയിരുന്നു. ഒരു പന്നിയെ വളര്‍ത്തുന്നതിനു പോലും ഗ്രാമപഞ്ചായത്ത് അധികൃതരുടെ അനുമതി വേണമെന്ന നിയമം നിലനില്‍ക്കെയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി ചില രാഷിട്രീയ നേതാക്കളുടെ ഒത്താശയോടുകൂടി പന്നി ഫാം പ്രവര്‍ത്തിച്ചിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈന ആക്രമിക്കാനെത്തിയാൽ ഇന്ത്യയിലേയ്‌ക്ക് വഴി കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞയാളാണ് വാങ്ചുക്ക് ; കേരളത്തിലെ താരങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു

Kerala

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വെളളിയാഴ്ച മുതല്‍

India

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.