Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം നാട്ടില്‍ അടിസ്ഥാന സൗകര്യങ്ങളില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2015, 12:56 pm IST
in Malappuram

പരപ്പനങ്ങാടി: വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം നാട് അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നു. പരപ്പനങ്ങാടി പഞ്ചായത്ത് മാറി നഗരസഭയുടെ പരിവേഷമണിയുമ്പോഴും പേരിനുപോലും വികസനം ഇതിലെ കടന്നുപോയിട്ടില്ല. ഈ തെരഞ്ഞെടുപ്പിന് വിജ്ഞാപനം ഇറങ്ങുന്നതിന് മുമ്പ് ഏറ്റവും കൂടുതല്‍ ശിലസ്ഥാപനം നടന്നതും ഒരു പക്ഷേ പരപ്പനങ്ങാടിയിലായിരിക്കും. അത് മിക്കതും നിര്‍വഹിച്ചതാകട്ടെ നാടിന്റെ സ്വന്തം മന്ത്രിയും. പാലത്തിങ്ങലെ ടൂറിസം പദ്ധതി, കിരനാല്ലൂര്‍ ന്യൂകട്ട്, സയന്‍സ് പാര്‍ക്ക്, പുത്തന്‍പീടിക അണ്ടര്‍ബ്രിഡ്ജ്, ഇങ്ങനെ പോകുന്ന ശിലാസ്ഥാപന പട്ടിക. പദ്ധതി നടന്നാലും ഇല്ലെങ്കിലും ശിലയില്‍ ഞങ്ങളുടെ മന്ത്രിയുടെ പേരുണ്ടല്ലോ എന്ന ഗമയിലാണ് ലീഗുകാരുടെ നടപ്പ്. പരപ്പനങ്ങാടി മേല്‍പ്പാലം ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. ഉദ്ഘാടനത്തിന്റെ പിറ്റേന്ന് മുതല്‍ ടോള്‍ പിരിവിനെതിരെ സര്‍വ്വകക്ഷികളും സമരത്തിലായിരുന്നു. സമരം ശക്തി പ്രാപിച്ചപ്പോള്‍ മന്ത്രിയും ജില്ലാ ഭരണകൂടവും അനുനയത്തിനെത്തി. ഒടുവില്‍ ടോള്‍ പിരിവ് നിര്‍ത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. അതോടെ സമരക്കാര്‍ പന്തലും പൊളിച്ച് സ്ഥലം വിട്ടു. പക്ഷേ ടോള്‍ പിരിവ് മുറപോലെ നടക്കുന്നു. ടോള്‍ ബൂത്തിലെ നാല് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും ഇവിടുത്തെ വരുമാനം തികയുന്നില്ലായെന്നതാണ് സത്യം. അതിനിടെയായിരുന്നു മറ്റൊരു ജനകീയ പ്രശ്‌നം പ്രദേശത്തെ മസ്ജിദിലേക്ക് മയ്യത്ത് കൊണ്ടുപോകാന്‍ ഏറെ പ്രയാസം അഞ്ചുപുരയില്‍ നിന്നും മറ്റും ഓവര്‍ ബ്രിഡ്ജ് വഴി ഒരു കിലോമീറ്ററോളം നടക്കണം. പിന്നീട് അവിടുന്ന് എല്ലാ പെട്ടെന്നായിരുന്നു. സര്‍വ്വകക്ഷിയോഗം വിളിച്ചു. മേല്‍പ്പാലം തുടങ്ങിയിടത്തുനിന്ന് തന്നെ അടിപ്പാലവും നിര്‍മ്മിക്കാന്‍ തീരുമാനമായി. നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതിന് പുറമെയാണ് പുത്തന്‍ പീടികയില്‍ മറ്റൊരു അടിപ്പാലത്തിന് ഏതാനും ദിവസം മുമ്പ് ശിലയിട്ടത്. ഇപ്പോള്‍ പരപ്പനങ്ങാടി നഗരസഭയില്‍ റെയില്‍പ്പാതക്ക് കുറുകെ നാല് അണ്ടര്‍ ബ്രിഡ്ജുകളും മൂന്ന് ലെവല്‍ ക്രോസിംഗും ഒരു മേല്‍പ്പാലവുമുണ്ട്. ഏതായാലും അടിപ്പാലത്തിന്റെ കാര്യത്തില്‍ പരപ്പനങ്ങാടിക്കാര്‍ ധന്യരായി. നൂറുകണക്കിന് ബസുകള്‍ വന്നുപോകുന്ന പരപ്പനങ്ങാടിയില്‍ നാല് ബസുകള്‍ പോലും നിര്‍ത്താനാവാത്ത ഒരു ബസ് സ്റ്റാന്‍ഡാണ്. മൂക്കുപൊത്താതെ കടന്നുചെല്ലാന്‍ കഴിയാത്ത ഒരു ഒറ്റമുറി മൂത്രപ്പുരയും. യാത്രക്കാരായ സ്ത്രീകളും കുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ റെയില്‍വേ സ്റ്റേഷന്‍ തന്നെ ശരണം. കേന്ദ്രം വെറുതെ കൊടുത്ത ലോ ഫ്‌ളോര്‍ ബസ് പരപ്പനങ്ങാടിയിലേക്ക് കൊണ്ടുവന്നത് മന്ത്രി തന്നെയാണ്. പക്ഷേ ഈ ബസ് ഒന്ന് തിരിക്കണമെങ്കില്‍ ഡ്രൈവര്‍ നട്ടംതിരിയേണ്ട അവസ്ഥയാണ്. ചമ്രവട്ടം-തിരൂര്‍-കോഴിക്കോട് പാതയിലുള്ള ചെട്ടിപ്പടി റെയില്‍വേ ഗേറ്റില്‍ മേല്‍പ്പാല നിര്‍മ്മാണം ഒരടിപോലും മുന്നോട്ട് പോയിട്ടില്ല. പരാധീനതകളാല്‍ നട്ടംതിരിയുന്ന പരപ്പനങ്ങാടിക്ക് ശാപമോഷം നല്‍കാന്‍ മറ്റൊരു യുഗപുരുഷന്‍ വരേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.