Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇഞ്ചവിള പട്ടികജാതികോളനി അക്രമിച്ചത് സിപിഎം പാര്‍ട്ടിപത്രത്തിന്റെ കള്ളക്കഥ പൊളിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 03:53 pm IST
in Kollam

കൊല്ലം: അഞ്ചാലൂംമൂട് തൃക്കരുവ ഇഞ്ചവിളയില്‍ പട്ടികജാതിക്കാര്‍ക്ക് നേരെ നടന്ന അക്രമത്തിന് പിന്നില്‍ സിപിഎം ക്രിമിനലുകളെന്ന് വ്യക്തമാകുന്നു.

സംഭവം നടത്തിയതിന് ശേഷം അത് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവയ്‌ക്കുവാനുള്ള സിപിഎമ്മിന്റെയും പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെയും ശ്രമമാണ് പൊളിയുന്നത്. സിപിഎമ്മിന് സ്വാധീനമുണ്ടായിരുന്ന പ്രദേശത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അജിത്ത്, വിഷ്ണു, നൗഫല്‍, കൊച്ചു, അനു, ജിത്തു, മിഥുന്‍, അഖില്‍, അമ്പാടി, ബാബു, സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരസ്യമായ മദ്യപാനവും കഞ്ചാവ് ഉപയോഗവും സ്ഥിരമായി നടന്നിരുന്നു. ഇത് പ്രദേശവാസികളായ സിപിഎം കുടുംബങ്ങള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് വൈകിട്ടോടെ സംഘടിച്ചെത്തിയ ഈ സംഘമാണ് സിപിഎം പ്രവര്‍ത്തകയായ അംബികയുടെ വീട്ടില്‍ കടന്നുകയറി ജോലി കഴിഞ്ഞ് ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന മകനെ ഇരുമ്പുകമ്പി ഉപയോഗിച്ച് തലയ്‌ക്ക് അടിച്ചത്. ഇത് കണ്ട് തടസം പിടിച്ച അംബികയെ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ഓടികൂടിയ പ്രദേശവാസിയും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകയുമായ ഇഞ്ചവിള സുധീഷ് ഭവനത്തില്‍ സുശീലയെയും മര്‍ദ്ദിക്കുകയായിരുന്നു. സുശീലയെ അക്രമിക്കുന്നതു കണ്ട് തടഞ്ഞ മക്കളായ സുമേഷിനെയും സുധീഷിനെയും സംഘം മര്‍ദ്ദിക്കുകയായിരുന്നു. ഇവര്‍ സിപിഎം പ്രവര്‍ത്തകരാണ്. സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം സജീവിന്റെ സഹോദരിയായ സുലോചനയെയും സംഘം അക്രമിച്ചു. സമീപത്തെ വീടുകള്‍ക്ക് നേരെ വ്യാപകമായി കല്ലേറു നടത്തുകയും ചെയ്തു. കല്ലേറിലാണ് സംഗീത, ലീല എന്നിവര്‍ക്ക് പരുക്കേറ്റത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനു ശേഷമാണ് സംഘം മടങ്ങിയത്.

ഇതിനിടെ ഇതേ സംഘം അനീഷിനെ പ്രവേശിപ്പിച്ച സ്വകാര്യശുപത്രിക്ക് മുന്നിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി. സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ അക്രമിച്ചുവെന്നു കാട്ടി തുടര്‍ന്ന് ഈ സംഘം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തൃക്കരുവയില്‍ നടന്ന യഥാര്‍ത്ഥ സംഭംവം ഓരോന്നായി പുറത്തുവരുകയാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ഇഞ്ചവിളയില്‍ നടന്നത് രാഷ്‌ട്രീയ അക്രമമല്ല.

സാമൂഹികവിരുദ്ധ പ്രവര്‍ത്തനം നടത്തിയത് പ്രദേശവാസികള്‍ ചോദ്യം ചെയ്തതാണ് അക്രമത്തിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചതെന്ന് ബിജെപി പനയം പഞ്ചായത്ത് സമതി പ്രസിഡന്റ് രതീഷ് പനയം ചൂണ്ടിക്കാട്ടി. വൈകുന്നേരം മദ്യപിച്ചെത്തി വീടുകള്‍ക്ക് നേരെ അക്രമണം നടത്തിയ സാമൂഹികവിരുദ്ധ സംഘത്തെ സംരക്ഷിക്കാന്‍ സിപിഎം പ്രാദേശികഘടകം ശ്രമിക്കുന്നു. ആര്‍എസ്എസിനുമേല്‍ കുറ്റം ചുമത്തി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നുവെന്നും രതീഷ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

Kerala

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം
India

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

Kerala

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

Kerala

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

പുതിയ വാര്‍ത്തകള്‍

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.