Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബോട്ടുദുരന്തം: പരസ്പരം പഴിചാരി ഭരണ-പ്രതിപക്ഷ ബഹളം കൗണ്‍സില്‍ യോഗത്തില്‍ കൈയാങ്കളി സമരം പുറത്തേക്കും; വഴി തടഞ്ഞു; ജനം വലഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 10:57 pm IST
in Ernakulam

ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തത്തില്‍ പരസ്പരം പഴിചാരി യുഡിഎഫും എല്‍ഡിഎഫും കൗണ്‍സില്‍ യോഗത്തില്‍ ഏറ്റുമുട്ടി. ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് നഗരസഭ സ്തംഭിപ്പിച്ചു. മേയറെയും ഭരണപക്ഷാംഗങ്ങളെയും നഗരസഭക്കുള്ളില്‍ തടഞ്ഞ പ്രതിപക്ഷാംഗങ്ങള്‍ നാടകീയമായ രംഗങ്ങളാണ് സൃഷ്ടിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട് സിറ്റീസ് മിഷന്‍ പദ്ധതിയുടെ ചര്‍ച്ചക്കായിട്ടാണ് ഇന്നലെ മേയര്‍ ടോണി ചമ്മിണി നഗരസഭാ കൗണ്‍സില്‍ വിളിച്ചത്. എന്നാല്‍ യോഗ നടപടികള്‍ ആരംഭിച്ച ഉടന്‍ സ്മാര്‍ട്ട് സിറ്റിയെക്കുറിച്ച് പറയാന്‍ മേയര്‍ ആരംഭിച്ചതോടെ പ്രതിപക്ഷ കൗണ്‍സിലര്‍ അഡ്വ. എം അനില്‍കുമാര്‍ എതിര്‍വാദവുമായി രംഗത്തെത്തി.

പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാവ് നിരാഹാരം കിടക്കുമ്പോള്‍ അതില്‍ തീരുമാനം ഉണ്ടാക്കിയിട്ടേ മറ്റു ചര്‍ച്ചകള്‍ പാടുള്ളുവെന്ന് അനില്‍കുമാര്‍ ആവശ്യപ്പെട്ടു. അനില്‍കുമാറിനു പിന്നാലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വിഷയം ഉന്നയിച്ച് രംഗത്തെത്തിയതോടെ

യുഡിഎഫ് കൗണ്‍സിലര്‍ ലിനോ ജേക്കബ്ബ് ഇവരെ തടസപ്പെടുത്തി യോഗ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമം നടത്തി. ഇതോടെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലേക്കിറങ്ങി. മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയ അംഗങ്ങള്‍ മേയറുടെ ഡയസിനു നേരെ എത്തിയതോടെ ഭരണപക്ഷവും നടുത്തളത്തിലെത്തി. അംഗങ്ങളോട് ശാന്തരാകാന്‍ മേയര്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മേയറുടെ ചേംമ്പറിലും കൗണ്‍സില്‍ ഹാളിന്റെ നടുത്തളത്തിലുമിറങ്ങി മുദ്രാവാക്യം വിളിച്ച അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നതോടെ കൗണ്‍സില്‍ നടപടികള്‍ അവസാനിച്ചതായും യോഗം പിരിച്ചു വിട്ടതായും മേയര്‍ പറഞ്ഞു.

എ ന്നാല്‍ പുറത്തേക്കിറങ്ങാന്‍ തുടങ്ങിയ മേയറെ ഉപരോധിച്ച് പ്രതിപക്ഷാംഗങ്ങള്‍ കുത്തിയിരുന്നു. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ പി.ആര്‍. റെനീഷ്, എം.പി. മഹേഷ്‌കുമാര്‍, വി.എ. ശ്രീജിത്ത്, അഡ്വ. എന്‍.എ. ഷഫീഖ്, കെ.വി. മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മേയറെ ഉപരോധിച്ചത്. എല്‍ഡിഎഫ് ഭരണകാലത്ത് ഇതേ ബോട്ടുകള്‍തന്നെയാണ് സര്‍വീസ് നടത്തിയിരുന്നതെന്ന കാര്യം യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. അന്ന് പരിശോധനയും നടപടിയും എടുക്കാത്തവര്‍ ഇപ്പോള്‍ സമരം ചെയ്യുന്നത് രാഷ്‌ട്രീയ മുതലെടുപ്പിനാണ് എന്നും യുഡിഎഫ് നേതൃത്വം പറഞ്ഞു.

യുഡിഎഫ് കൗണ്‍സിലറമാരെയും പുറത്തിറങ്ങാന്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ അനുവദിച്ചില്ല.

മേയര്‍ അന്വേഷണത്തെ ഭയക്കുകയാണെന്നും, രേഖകളില്‍ തിരിമറി വരുത്തിയതായും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ ഉപരോധം തുടരുമെന്നും പറഞ്ഞ് അവര്‍ മുദ്രാവാക്യം വിളിച്ചു.

ഈ സമയം കൂട്ടമായി എത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മേയറുടെ കാറിനു മുന്നിലും നഗരസഭാ കവാടത്തിലും ഉപരോധം സൃഷ്ടിച്ചു. സ്ത്രീകള്‍ അടങ്ങുന്ന ജനക്കൂട്ടം നഗരസഭയുടെ പടിക്കെട്ടുകള്‍ ഉള്‍പ്പടെ പുറത്തേക്കുള്ള മാര്‍ഗ്ഗങ്ങളില്‍ മുദ്രാവാക്യം വിളികളുമായി മണിക്കൂറുകളോളം ഉപരോധിച്ചു.

വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് എല്‍ഡിഎഫ് അനുഭാവികള്‍ നഗരസഭാ പരിസരത്തേക്ക് എത്തിയതോടെ സ്ഥിതി രൂക്ഷമായി. ജലപീരങ്കി ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങളുമായി പൊലീസും നിലകൊണ്ടതോടെ നഗരസഭാ പരിസരം യുദ്ധ മുഖരിതമായി.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. എറണാകുളം ഡിസിപി എം.പി. ദിനേശ്, മട്ടാഞ്ചേരി എസിപി ജി. വേണു തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്കായി എത്തിയെങ്കിലും തീരുമാനമാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു അംഗങ്ങള്‍. പത്ത് മണിക്കൂര്‍ നീണ്ട ഉപരോധത്തെ തുടര്‍ന്ന് പോലീസ് രാത്രി 9.30 ഓടെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ അറസറ്റ് ചെയ്ത് നീക്കി മേയറെ മോചിപ്പിച്ചു. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനു നേരെ കൗണ്‍സിലര്‍മാര്‍ തള്ളിക്കയറിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എന്നാല്‍ മേയറുടെ കാറിന്റെ നാലു വീലും പഞ്ചറാക്കിയതിനാല്‍ രാത്രി വേറെ വാഹനത്തിലാണ് അദ്ദേഹം നഗരസഭക്ക് പുറത്തേക്ക് പോയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

പുതിയ വാര്‍ത്തകള്‍

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.