Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നശീകരണത്തിന്റെ പ്രസാധകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2014, 07:25 pm IST
inVaradyam

ഈ ലിപി നശീകരണ പ്രക്രിയയുടെ ഫലമായി മലയാളഭാഷയ്‌ക്കും കേരളത്തിനും വന്ന നഷ്ടം സഹസ്രകോടി കണക്കില്‍ ഒതുക്കാനാവില്ല. മുമ്പ് നൂറുപേജില്‍ അച്ചടിച്ചിരുന്ന പുസ്തകത്തിന് ഇപ്പോള്‍ നൂറ്റിമുപ്പത്തിയഞ്ചുപുറം വേണം. 35 % കൂടുല്‍ പേപ്പറും മഷിയും സമയവും. എഴുതാന്‍ വേണ്ട സമയം മൂന്നുമടങ്ങായി. വായിക്കുമ്പോള്‍ പലയിടത്തും ഓരോ ലിപിയും വെവ്വേറെ നോക്കേണ്ടിവരും. വിദ്യാര്‍ഥികളുടെ ബുദ്ധിവികാസത്തെ ബാധിക്കുമെന്നതിനാല്‍ ഇംഗ്ലീഷ് മീഡിയത്തിലേക്ക് കുട്ടികള്‍ മാറി. തുടര്‍ന്നുള്ള ലേഖനങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താം.

കേരളത്തില്‍നിന്ന് പ്രതിവര്‍ഷം ഇംഗ്ലീഷ് പുസ്തകകച്ചവടക്കാര്‍ കടത്തികൊണ്ടുപോകുന്ന തുക 1971 നുശേഷം ഒരുകോടി മടങ്ങായിട്ടുണ്ട്. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ഈ ലോബിക്കു വിധേയമായതു കേരളമാണ്. ഈ രോഗം മാറ്റാന്‍ വിഷമമുള്ളതല്ല. അതിനുള്ള ഇച്ഛാശക്തി നമുക്കുണ്ടാകുമെന്ന് ആശിക്കാം.

ലിപി നശീകരണത്തിന് മുന്‍കൈയെടുത്ത പണ്ഡിതന്‍മാര്‍ക്ക് ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കാനുള്ള സൗകര്യം ഇംഗ്ലീഷ് പ്രസാധകര്‍ ഒരുക്കിക്കൊടുത്തു. മലയാളഭാഷയെ രക്ഷിച്ചവരെന്ന മട്ടില്‍ അവതരിപ്പിച്ചെങ്കിലും ഒരുത്തരും അവരെ അനുമോദിച്ചില്ല. കര്‍ണാടകത്തിലെത്തിയപ്പോള്‍ പ്രശസ്ത പണ്ഡിതനായിരുന്ന നരസിംഹയ്യ അവരോടു പറഞ്ഞത് ”അല്പം എണ്ണയും കോതി ഒതുക്കാനുള്ള പരിശ്രമവും ഒഴിവാക്കാനായി പെറ്റമ്മയുടെ മുടിമുറിച്ചുകളയാന്‍ ഞങ്ങള്‍ക്കാവില്ല. മാതൃഹന്താവായ പരശുരാമന്‍ ഉണ്ടാക്കിയ നാടാണ് കേരളമെന്ന് ഇപ്പോള്‍ ബോദ്ധ്യമായി”എന്നാണ് വന്ദ്യവയോധികനായ ആ പണ്ഡിത ശ്രേഷ്ഠന്റെ  വാക്കുകള്‍ നമ്മുടെ പണ്ഡിതന്‍മാരുടെ വിജയോന്മാദം നശിപ്പിച്ചു. അവരില്‍ പ്രധാനി ”അമ്മേ മാപ്പ്” എന്നൊരു കവിതയെഴുതി. മാതൃഭാഷയോടു മാപ്പു ചോദിക്കുന്ന ആ കവിത ദിവസവും വായിച്ച് മലയാളത്തോടു മാപ്പു ചോദിക്കുമെന്ന് അദ്ദേഹം തന്നെ ഒരിക്കല്‍ എന്നോടു പറഞ്ഞിരുന്നു.

മലയാള ലിപി മലയാളം എഴുതാന്‍ മാത്രമുള്ളതല്ല. മലയാളികള്‍ക്കു ബന്ധമുള്ള അനേകം ഭാഷകളിലെ ആശയങ്ങള്‍ അതുപയോഗിച്ച് എഴുതേണ്ടിവരും. സംസ്‌കൃതത്തിലും തമിഴിലും അറബിയിലും സുറിയാനിയിലും ഗ്രീക്കിലും ലത്തിനിലുമൊക്കെയുള്ള പദങ്ങളും അക്ഷരങ്ങളും ആശയങ്ങളും രേഖപ്പെടുത്താനുള്ള കഴിവ് ആ ലിപിക്കുണ്ടായിരുന്നു. അതു വീണ്ടും ഉണ്ടാകാന്‍ വിവരസാങ്കേതികവിദ്യ ഇപ്പോള്‍ സഹായത്തിനുണ്ട്. ഒരു ഭാഷയെ നശിപ്പിക്കണമെങ്കില്‍ അതിന്റെ ലിപി പരിഷ്‌ക്കരിച്ചാല്‍ മതി എന്ന് മലയാളസാഹിത്യകാരന്മാരുടെ കുലപതിയായ എം.ടി. വാസുദേവന്‍നായര്‍ പറഞ്ഞത് ഓര്‍ക്കാം.

(തുടരും)

അധിനിവേശ തന്ത്രങ്ങള്‍

ഡോ. ബി.സി. ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.