Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വ്യാജ പാസ്പോര്‍ട്ടില്‍ യാത്ര ചെയ്തവര്‍ ഏഷ്യന്‍ മുഖമുള്ളവരെന്ന്‌ റിപ്പോര്‍ട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2014, 09:24 am IST
in World

ക്വാലാലംപൂര്‍: തെക്കന്‍ ചൈന കടലിനു മുകളില്‍വച്ച്‌ കാണാതായ മലേഷ്യന്‍ വിമാനം സംബന്ധിച്ച ദുരൂഹതയുടെ കനമേറുന്നു. വിമാനം തകര്‍ത്തതാണോ അതോ തട്ടിയെടുത്തതോ സ്വയം തകര്‍ന്നുവീണതോ എന്നതടക്കമുള്ള കാര്യങ്ങളില്‍ സംഭവംനടന്ന്‌ 48 മണിക്കൂറുകള്‍ പിന്നിട്ടിട്ടും വ്യക്തതയില്ല. തെക്കന്‍ ചൈന കടലില്‍ നൂറു കിലോമീറ്ററോളം നീണ്ടുകിടക്കുന്ന മേഖലയില്‍ അന്താരാഷ്‌ട്ര സംഘങ്ങള്‍ ഇന്നലെയും വ്യാപക തെരച്ചില്‍ തുടര്‍ന്നു. വിയറ്റ്നാമിന്റെ തെക്ക്‌ ഭാഗത്തായിരുന്നു പ്രധാന പരിശോധന.

വിയറ്റ്നാം, തായ്‌ലന്റ്‌, ആസ്ട്രേലിയ, സിംഗപ്പൂര്‍, ചൈന, അമേരിക്ക എന്നിവയടക്കം ഒമ്പതു രാജ്യങ്ങളിലെ 40 കപ്പലുകളും 35 വിമാനങ്ങളും രക്ഷാ ദൗത്യത്തില്‍ സജീവമായുണ്ട്‌. വിമാനത്തിന്റെ വാതിലിന്റെ കഷണമെന്നു തോന്നിച്ച ഒരു വസ്തു വിയറ്റ്നാമി സംഘം കണ്ടതായി ഞായറാഴ്‌ച്ച രാത്രി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അതു കണ്ടെടുക്കാന്‍ സാധിച്ചില്ല. നാലു വിമാനങ്ങളും ഏഴു കപ്പലുകളും നടത്തിയ കഠിനശ്രമങ്ങള്‍ ലക്ഷ്യംകാണാതെ പോയി.

അതിനിടെ, മോഷ്ടിച്ച പാസ്പോര്‍ട്ട്‌ ഉപയോഗിച്ച്‌ യാത്രചെയ്ത രണ്ടുപേര്‍ക്കും ഏഷ്യക്കാരുടെ മുഖഛായയാണെന്ന്‌ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ തെളിഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും വന്നു. യൂറോപ്യന്‍ പാസ്പോര്‍ട്ടുകള്‍ കൈവശം വച്ചവരില്‍ ഏഷ്യക്കാരുടെ സ്വഭാവസവിശേഷതകള്‍ കണ്ടിട്ടും കര്‍ശന പരിശോധന നടത്താത്ത ക്വാലാലംപൂര്‍ എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ അലംഭാവവും വിമര്‍ശന വിധേയമായിക്കഴിഞ്ഞു. എന്നാല്‍ രണ്ട്‌ യാത്രക്കാര്‍ക്ക്‌ ഏഷ്യന്‍ മുഖമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മലേഷ്യന്‍ അന്വേഷണ സംഘ തലവന്‍ തള്ളിക്കളഞ്ഞു.

ശനിയാഴ്ച ബീജിങ്ങില്‍ നിന്ന്‌ ആംസ്റ്റര്‍ഡാമിലേക്ക്‌ പോകുന്ന വിമാനത്തില്‍ കോസല്‍, മറാള്‍ഡി എന്നീ പേരുകളില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യപ്പെട്ടിരുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്‌. സതേണ്‍ ചൈന എയര്‍ലൈന്‍സ്‌ വഴിയാണ്‌ ഇരുവരും ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്തിരിക്കുന്നത്‌. യാത്രികരെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ ബലപ്പെട്ട സാഹചര്യത്തില്‍ ഫങ്കറ്റ്‌ ദ്വീപിലെ പാസ്പോര്‍ട്ട്‌ മാഫിയകളെ കേന്ദ്രീകരിച്ച്‌ തായ്‌ലന്റ്‌ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

239 പേരുമായി ബീജിങ്ങിലേക്ക്‌ പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സ്‌ വിമാനത്തെ ശനിയാഴ്‌ച്ചയാണ്‌ കാണാതായത്‌. ടേക്ക്‌ ഓഫ്‌ ചെയ്ത്‌ ഒരു മണിക്കൂറിനുശേഷം വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. ക്വാലാലംപൂര്‍, ബീജിങ്‌ തുടങ്ങി വിവിധ എയര്‍പോര്‍ട്ടുകളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി യാത്രികരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇപ്പോഴും കണ്ണീരോടെ കാത്തുനില്‍ക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

India

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

Kerala

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

Samskriti

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി
Samskriti

ചിത്രരാമായണം 18: സമ്പാതി

പുതിയ വാര്‍ത്തകള്‍

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു.
സംസ്ഥാന ജോ. സെക്രട്ടറി ആര്‍. അശ്വതി, ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജ്, സംസ്ഥാന സെക്രട്ടറി യദു
കൃഷ്ണന്‍, ദേശീയ മീഡിയ കോ-കണ്‍വീനര്‍ അഭിനവ് മിശ്ര സമീപം

ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെയുള്ള സമരത്തെ പിന്തുണയ്‌ക്കും: എബിവിപി

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.