Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലാ സഹകരണ ആശൂപത്രി തുടങ്ങാന്‍ കാല്‍നൂറ്റാണ്ട്‌ മുമ്പ്‌ വാങ്ങിയ സ്ഥലം കാടുകയറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2011, 11:33 pm IST
inKottayam

കടുത്തുരുത്തി: സഹകരണ ആശൂപത്രി തുടങ്ങാന്‍ 25 വര്‍ഷം മുമ്പ്‌ വാങ്ങിയ സ്ഥലം ഇടതു – വലതു മുന്നണികളുടെ കെടുകാര്യസ്ഥതമൂലം കാടുകയറിയ അവസ്ഥയില്‍. നിര്‍ദ്ധനരായ രോഗികള്‍ക്ക്‌ ചികില്‍സാ സൗകര്യമൊരുക്കുന്നതിനായി രണ്ടുപതിറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ ശിലാസ്ഥാപനം നടത്തിയ കാപ്പുന്തലയിലെ സഹകരണആശുപത്രിയുടെ നിര്‍മാണമാണ്‌ ശിലയില്‍തന്നെയൊതുങ്ങി കഴിയുന്നത്‌. കുത്തുരുത്തി, ഞീഴൂറ്‍, മാഞ്ഞൂറ്‍ പഞ്ചായത്തുകളിലെ ആയിരകണക്കിന്‌ രോഗികളുടെ ആരോഗ്യസംരക്ഷണത്തിനായി 25 ലക്ഷത്തോളം രൂപ വിനയോഗിച്ചാണ്‌ ആശുപത്രി നിര്‍മാണത്തിനായി ജില്ലാ സഹകരണ ആശുപത്രി ബോര്‍ഡ്‌ 6.5 ഏക്കര്‍ സ്ഥലം വാങ്ങിയത്‌. ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡണ്റ്റായിരുന്ന കെ.കെ.ജോസഫ്‌ മുന്‍കൈയെടുത്താണ്‌ ആശുപത്രിക്കുളള സ്ഥലം വാങ്ങിയതും മറ്റ്‌ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്‌ നീക്കിയതും. 1988ല്‍ സഹകരണവകുപ്പ്‌ മന്ത്രിയായിരുന്ന ടി.കെ.രാമകൃഷ്ണനെക്കൊണ്ട്‌ ആശുപത്രിയുടെ ശിലാസ്ഥാപനവും നടത്തിയിരുന്നു. പി.സി.തോമസ്‌ എം എല്‍ എയായിരിക്കുമ്പോഴാണ്‌ ആശുപത്രിയുടെ ശിലാസ്ഥാപനം നടന്നത്‌. പിന്നീട്‌ മാറിവന്ന ഇടത്‌ വലത്‌ സര്‍ക്കാരുകള്‍ ഈ പ്രദേശത്തോട്‌ കാണിച്ച അവഗണനയാണ്‌ ആശുപത്രി നിര്‍മാണം അനന്തമായി നീളാനിടയാക്കിയത്‌. കാപ്പുന്തല ആശുപത്രി പൂര്‍ത്തിയാകുന്നതോടെ ഇതിനോടുനുബന്ധിച്ച്‌ ഒരു സ്കാനിംഗ്‌ യൂണിറ്റും ഓഫീസും പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സ്ഥാപിതതാല്‍പര്യക്കാരായ ചില ജനപ്രതിനിധികളിടപ്പെട്ട്‌ ഇവ രണ്ടും പിന്നീട്‌ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിക്ക്‌ സമീപത്തേയേക്ക്‌ മാറ്റി. മെഡിക്കല്‍ കോളജിനെ ആശ്രയിക്കാതെ നാട്ടില്‍തന്നെ മികച്ച ചികിത്സ ലിക്കുമെന്ന സ്വപ്നം കണ്ട നാട്ടുകാരും പിന്നീട്‌ നിരാശരായി. ആശുപത്രി നിര്‍മാണത്തിനായി ശിലാഫലകം സ്ഥാപിച്ചതിനൊപ്പം മെയിന്‍ റോഡരികില്‍ ജില്ലാ സഹകരണ ആശുപത്രി കാപ്പുന്തല എന്ന ബോര്‍ഡും അധികൃതര്‍ നാട്ടിയിരുന്നു. അനാഥപ്രേതത്തെപോലെ റോഡരികില്‍ നിന്നിരുന്ന ഈ ബോര്‍ഡ്‌ കാലപഴക്കത്തില്‍ അടുത്തിടെ ദ്രവിച്ച്‌ താഴെവീണു. പിന്നിട്‌ ഇതും കാണാതായി. ആശുപത്രിക്കായി വാങ്ങിയ സ്ഥലം പിന്നീട്‌ എംവിഐപി കനാല്‍ നിര്‍മാണത്തിലെ കല്ലും മണ്ണും നിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചിരുന്നു. കാടുപിടിച്ച്‌ കിടക്കുന്ന സ്ഥലം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയതോടെ നാട്ടുകാരും ദുരിതത്തിലായി. അനാഥമായി കാടുപിടിച്ച്‌ കിടന്ന സ്ഥലം ഓഷധചെടികള്‍ വച്ചുപിടിപ്പിക്കുന്നതിനായി പാട്ടത്തിന്‌ നല്‍കിയിരുന്നെങ്കിലും കാട്‌ വെട്ടിതെളിച്ചുകഴിഞ്ഞപ്പോള്‍ മറ്റ്‌ കാരണങ്ങളാല്‍ ഈ പദ്ധതിയും ഉപേക്ഷിക്കുകയായിരുന്നു. കെ.ടി.സുഗുണന്‍ ജില്ലാ സഹകരണ ആശുപത്രി ബോര്‍ഡ്‌ പ്രസിഡണ്റ്റായിരിക്കെ ഈ സ്ഥലത്ത്‌ ആയൂര്‍വേദ ആശുപത്രി നിര്‍മിക്കാമെന്നആശയം ബോര്‍ഡിന്‌ മുന്നില്‍ സമര്‍പ്പിക്കുകയും മെംബര്‍മാരുടെ അംഗീകാരത്തോടെ കാര്യങ്ങള്‍ മുന്നോട്ട്‌ നീക്കുകയും ചെയ്തിരുന്നു. മെയിന്‍ റോഡരികില്‍ ഇത്രയേറേ സൗകര്യങ്ങളുളള സ്ഥലം ലഭ്യമായിട്ടും ഉപയോഗപ്പെടുത്താന്‍ തയാറാവാത്തതില്‍ പ്രതിഷേധം ശക്തമാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.