കേളപ്പജിയുടെ ജീവിതം ‘കാഹള’മാക്കി ശ്രീധരനുണ്ണി
''1969ലാണ് ഞാന്‍ ആകാശവാണിയില്‍ ചേര്‍ന്നത്. ഇടയ്ക്ക് തിക്കോടിയനെ കാണാന്‍ കേളപ്പജി ആകാശവാണിയില്‍ എത്തും. അങ്ങനെ പലപ്പോഴും നേരിട്ട് ഇടപഴകാന്‍ സാധിച്ചിട്ടുണ്ട്. ആ എളിമയും ഗാംഭീര്യവും എന്നില്‍ അദ്ദേഹത്തോടുള്ള...








































