Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോട് വിമാനത്താവളത്തിന് പ്രതീക്ഷയുടെ ചിറകുവിരിയുന്നു

ടേബിള്‍ ടോപ് റണ്‍വേയാണ് കോഴിക്കോട് വിമാനത്താവളത്തിലേത്. റണ്‍വേയുടെ ടച്ച് ഡൗണ്‍ സോണിന് അപ്പുറത്തേക്ക് വിമാനം ഇറക്കിയതാണ് താഴ്ചയിലേക്കു പതിക്കാനും വിമാനം മൂന്നായി പിളരാനും കാരണമെന്നാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) യുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. വേറെയും പതിനാറ് കാരണങ്ങള്‍ അവര്‍ കണ്ടെത്തിയിട്ടുണ്ട്.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Sep 13, 2021, 11:58 am IST
in Kerala

കോഴിക്കോട്: കഴിഞ്ഞ വര്‍ഷം നടന്ന വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കോഴിക്കോട് വിമാനത്താവളത്തിന് വീണ്ടും പ്രതീക്ഷയുടെ ചിറക് മുളയ്‌ക്കുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്ത് ഏഴിന് കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ 35 അടി താഴ്ചയിലേക്ക് പതിച്ചുണ്ടായ ആപകടത്തെ തുടര്‍ന്ന് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. വലിയ വിമാനങ്ങള്‍ ഇറക്കണമെന്ന് യാത്രക്കാരുടെ ഭാഗത്തു നിന്ന് ശക്തമായ ആവശ്യമുയര്‍ന്നിട്ടും അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ എന്നായിരുന്നു അധികൃതരുടെ മറുപടി. ഇപ്പോള്‍ പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കാനുള്ള വഴി തുറന്നിരിക്കുകയാണ്.

ടേബിള്‍ ടോപ് റണ്‍വേയാണ് കോഴിക്കോട് വിമാനത്താവളത്തിലേത്. റണ്‍വേയുടെ ടച്ച് ഡൗണ്‍ സോണിന് അപ്പുറത്തേക്ക് വിമാനം ഇറക്കിയതാണ് താഴ്ചയിലേക്കു പതിക്കാനും വിമാനം മൂന്നായി പിളരാനും കാരണമെന്നാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) യുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. വേറെയും പതിനാറ് കാരണങ്ങള്‍ അവര്‍ കണ്ടെത്തിയിട്ടുണ്ട്. ആറു ജീവനക്കാരും 184 യാത്രക്കാരും ഉള്‍പ്പെടെ 190 പേര്‍ ഉണ്ടായിരുന്ന വിമാനം അപകടത്തില്‍പ്പെട്ട് പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 21 പേരാണ് മരിച്ചത്. ദുബായ്‌യില്‍നിന്ന് കോഴിക്കോട്ടേക്കു പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചെറുവിമാനമാണ് അപകടത്തില്‍പെട്ടത് എങ്കിലും വലിയ വിമാനങ്ങള്‍ക്ക് അന്നു മുതല്‍ വിലക്ക് വീണു. വലിയ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായാണ് വിലക്കിയതെങ്കിലും അപകടവും മഴക്കാലവും കണക്കിലെടുത്തു നീട്ടി.

രാജ്യത്തെ വലിയ വിമാന ശ്രേണിയായ ‘ഇ’ കാറ്റഗറിയില്‍പെട്ട വിവിധ വിമാനക്കമ്പനികളുടെ ബോയിങ് 777 -200 ഇആര്‍, ബോയിങ് 777-200, ബോയിങ് 747 -400, എയര്‍ ബസ് 330 -300, എയര്‍ ബസ് 330 -200, ബോയിങ് 787 -800 എന്നീ വലിയ വിമാനങ്ങളാണു കോഴിക്കോട് സര്‍വീസ് നടത്തിയിരുന്നത്. ഇവയ്‌ക്കെല്ലാം കോഴിക്കോട് വിമാനത്താവളം സുരക്ഷിതമാണെന്ന സുരക്ഷാ വിലയിരുത്തല്‍ റിപ്പോര്‍ട്ടും എസ്ആര്‍എ (സേഫ്റ്റി റിസ്‌ക് അസസ്‌മെന്റ്) റിപ്പോര്‍ട്ടും വിമാനാപകടത്തിനു ശേഷവും ഡിജിസിഎക്കു സമര്‍പ്പിച്ചിട്ടുണ്ട്. ഈ വിമാനങ്ങള്‍ക്കു തിരിച്ചെത്താന്‍ സാധിക്കുമെന്നാണു പ്രതീക്ഷ.

Tags: kozhikodeഎയര്‍പോര്‍ട്ട്karipur international airport
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

Kerala

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പുതിയ വാര്‍ത്തകള്‍

ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരവും സഹകരണ സംഘങ്ങളിലെ നിക്‌ഷേപം തിരിച്ചുപിടിക്കാമെന്ന് ഹൈക്കോടതി

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

പുതിയ ഗ്രീന്‍ ആല്‍ഗ സ്പീഷീസിന് ശുഭാംശു ശുക്ലയുടെ പേര്, വളര്‍ന്നു വരുന്ന ബഹിരാകാശ സ്വപ്‌നങ്ങള്‍ക്കുള്ള ആദരം

ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20ഐ ക്യാപ്റ്റൻ; വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും ടീമിൽ

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

ഇ.ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതി

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.