Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോട് വിമാനത്താവളത്തിന് പ്രതീക്ഷയുടെ ചിറകുവിരിയുന്നു

ടേബിള്‍ ടോപ് റണ്‍വേയാണ് കോഴിക്കോട് വിമാനത്താവളത്തിലേത്. റണ്‍വേയുടെ ടച്ച് ഡൗണ്‍ സോണിന് അപ്പുറത്തേക്ക് വിമാനം ഇറക്കിയതാണ് താഴ്ചയിലേക്കു പതിക്കാനും വിമാനം മൂന്നായി പിളരാനും കാരണമെന്നാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) യുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. വേറെയും പതിനാറ് കാരണങ്ങള്‍ അവര്‍ കണ്ടെത്തിയിട്ടുണ്ട്.

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Sep 13, 2021, 11:58 am IST
inKerala

കോഴിക്കോട്: കഴിഞ്ഞ വര്‍ഷം നടന്ന വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കോഴിക്കോട് വിമാനത്താവളത്തിന് വീണ്ടും പ്രതീക്ഷയുടെ ചിറക് മുളയ്‌ക്കുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്ത് ഏഴിന് കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ 35 അടി താഴ്ചയിലേക്ക് പതിച്ചുണ്ടായ ആപകടത്തെ തുടര്‍ന്ന് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. വലിയ വിമാനങ്ങള്‍ ഇറക്കണമെന്ന് യാത്രക്കാരുടെ ഭാഗത്തു നിന്ന് ശക്തമായ ആവശ്യമുയര്‍ന്നിട്ടും അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ എന്നായിരുന്നു അധികൃതരുടെ മറുപടി. ഇപ്പോള്‍ പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കാനുള്ള വഴി തുറന്നിരിക്കുകയാണ്.

ടേബിള്‍ ടോപ് റണ്‍വേയാണ് കോഴിക്കോട് വിമാനത്താവളത്തിലേത്. റണ്‍വേയുടെ ടച്ച് ഡൗണ്‍ സോണിന് അപ്പുറത്തേക്ക് വിമാനം ഇറക്കിയതാണ് താഴ്ചയിലേക്കു പതിക്കാനും വിമാനം മൂന്നായി പിളരാനും കാരണമെന്നാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) യുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. വേറെയും പതിനാറ് കാരണങ്ങള്‍ അവര്‍ കണ്ടെത്തിയിട്ടുണ്ട്. ആറു ജീവനക്കാരും 184 യാത്രക്കാരും ഉള്‍പ്പെടെ 190 പേര്‍ ഉണ്ടായിരുന്ന വിമാനം അപകടത്തില്‍പ്പെട്ട് പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 21 പേരാണ് മരിച്ചത്. ദുബായ്‌യില്‍നിന്ന് കോഴിക്കോട്ടേക്കു പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചെറുവിമാനമാണ് അപകടത്തില്‍പെട്ടത് എങ്കിലും വലിയ വിമാനങ്ങള്‍ക്ക് അന്നു മുതല്‍ വിലക്ക് വീണു. വലിയ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായാണ് വിലക്കിയതെങ്കിലും അപകടവും മഴക്കാലവും കണക്കിലെടുത്തു നീട്ടി.

രാജ്യത്തെ വലിയ വിമാന ശ്രേണിയായ ‘ഇ’ കാറ്റഗറിയില്‍പെട്ട വിവിധ വിമാനക്കമ്പനികളുടെ ബോയിങ് 777 -200 ഇആര്‍, ബോയിങ് 777-200, ബോയിങ് 747 -400, എയര്‍ ബസ് 330 -300, എയര്‍ ബസ് 330 -200, ബോയിങ് 787 -800 എന്നീ വലിയ വിമാനങ്ങളാണു കോഴിക്കോട് സര്‍വീസ് നടത്തിയിരുന്നത്. ഇവയ്‌ക്കെല്ലാം കോഴിക്കോട് വിമാനത്താവളം സുരക്ഷിതമാണെന്ന സുരക്ഷാ വിലയിരുത്തല്‍ റിപ്പോര്‍ട്ടും എസ്ആര്‍എ (സേഫ്റ്റി റിസ്‌ക് അസസ്‌മെന്റ്) റിപ്പോര്‍ട്ടും വിമാനാപകടത്തിനു ശേഷവും ഡിജിസിഎക്കു സമര്‍പ്പിച്ചിട്ടുണ്ട്. ഈ വിമാനങ്ങള്‍ക്കു തിരിച്ചെത്താന്‍ സാധിക്കുമെന്നാണു പ്രതീക്ഷ.

Tags: kozhikodeഎയര്‍പോര്‍ട്ട്karipur international airport
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.