സ്വാമി അഭയാനന്ദ

സ്വാമി അഭയാനന്ദ

സമാധിയുടെ സ്വരൂപം

പരമാത്മഭാവത്തെ ഉണര്‍ത്താം

പരമാത്മാവിനെ അനുഭവമാകും വരെ ശ്രുതി വാക്യങ്ങള്‍ക്ക് വെറും വാക്കുകളുടെ വിലയേ ഉള്ളു. അനുഭവമില്ലാത്ത വാക്കുകള്‍ക്ക് വിലയില്ല.

ഞാന്‍ എന്ന ശുദ്ധ ചൈതന്യം

കാരണം കാര്യം മിഥ്യ

കയറിന്റെ യഥാര്‍ത്ഥ സ്വരൂപം അറിയുമ്പോള്‍ അതില്‍ ഈ മൂന്നും കാണാം. അതിനാല്‍ അറിവുള്ളവര്‍ ബന്ധമുക്തിയ്ക്കായി വസ്തുവിന്റെ യഥാര്‍ത്ഥ സ്വരൂപത്തെ അറിയേണ്ടതാണ്.

ഞാന്‍ എന്ന ശുദ്ധ ചൈതന്യം

ഞാന്‍ എന്ന ശുദ്ധ ചൈതന്യം

ഒരു നിശ്ചിത ദൂരത്തിന് അപ്പുറമോ അകലെയോ മറ്റോ ഒരാളെ മറ്റൊരാളായി തെറ്റിദ്ധരിച്ചേക്കാം. ഒരു വസ്തുവിനെ പറ്റിയുള്ള അറിവ് പൂര്‍ണ്ണമല്ലെങ്കില്‍ സത്യത്തെ അറിയാതിരിക്കുക എന്ന അജ്ഞാനത്തില്‍ നിന്ന് മിഥ്യാ...

ആത്മാനുസന്ധാനമെന്ന പ്രക്രിയ

ശരീരം വെറുമൊരു മാംസ പിണ്ഡം

അവിവേകികളാണ് അസദ് വസ്തുക്കളെ ആശ്രയിക്കുന്നത്. കുട്ടികള്‍ അപകടമറിയാതെ തീ കൊണ്ടും പാമ്പിനെ കൊണ്ടുമൊക്കെ കളിക്കുന്നത് പോലെയാണിത്. അറിവുള്ളയാള്‍ അങ്ങനെ ചെയ്യില്ല.

ആത്മാനുസന്ധാനമെന്ന പ്രക്രിയ

ആത്മാനുസന്ധാനമെന്ന പ്രക്രിയ

പുറമെയുള്ള വിഷയങ്ങളില്‍ നിന്ന് മനസ്സിനെ പിന്‍വലിച്ച് വേണ്ടതുപോലെ പരമാത്മാവിലുറപ്പിച്ചാല്‍ സാധന സഫലമാകും. സാധകന്‍ സിദ്ധിയെ നേടും.

സാധകന് ജാഗ്രത വേണം

പ്രതിബന്ധങ്ങളില്ലാത്ത പരമാത്മദര്‍ശനം

തള്ളി നീക്കിയ പായല്‍ ക്ഷണനേരം പോലും വിട്ടു നില്‍ക്കാതെ വീണ്ടും വന്ന് വെള്ളത്തെ മൂടുന്നതു പോലെ വിദ്വാനാണെങ്കിലും ബഹിര്‍മുഖനായവനെ മായ വന്ന് മൂടും.

ആത്മവിസ്മൃതി ആപത്കരം

ആത്മവിസ്മൃതി ആപത്കരം

അറിവില്ലാത്തവനും വ്യാമോഹിതനുമായ ആളെ സംബന്ധിച്ചിടത്തോളം ആത്മവിസ്മൃതി സാധാരണയുണ്ടാകും. എന്നാല്‍ വിദ്വാന്‍ തന്റെ യഥാര്‍ത്ഥ രൂപത്തെ മറക്കാന്‍ ഇടയാകരുത്.

സാധകന് ജാഗ്രത വേണം

ആത്മ സ്വരൂപത്തിന്റെ അനുസന്ധാനം

ബ്രഹ്മത്തിനോടെന്നും താദാത്മ്യമുണ്ടാകണം. അതില്‍ ഒരിക്കലും ഉപേക്ഷ വരരുത്. അശ്രദ്ധയോടു കൂടിയ അവഗണനയായ പ്രമാദം മൃത്യു തന്നെയെന്ന് ബ്രഹ്മാവിന്റെ പുത്രനായ സനത്കുമാരന്‍ പറയുന്നു.

സാധകന് ജാഗ്രത വേണം

ഈശ്വരസ്മരണയെന്ന കവചം

കാലങ്ങളോളം സാധന ചെയ്തിട്ടും ഒരാള്‍ക്ക് ദൃശ്യപ്രപഞ്ചത്തിന്റെ പ്രതീതി ഇല്ലാതായിട്ടില്ലെങ്കില്‍ അയാള്‍ ഇപ്പോഴും സാധകന്‍ മാത്രമാണ്. സിദ്ധിയെ നേടാനായിട്ടില്ല.

സാധകന് ജാഗ്രത വേണം

വിഷയ ചിന്തകളെ പിഴുതെറിയുക

കഴിഞ്ഞ ശ്ലോകത്തില്‍ കാര്യകാരണങ്ങളെക്കുറിച്ച് വിവരിച്ചപ്പോള്‍ കാര്യവും കാരണവും പരസ്പരം കൂടിയും കുറഞ്ഞുമിരിക്കുന്നുവെന്ന് വ്യക്തമാക്കി.

സാധകന് ജാഗ്രത വേണം

മനസ്സിനെ ആത്മസ്വരൂപത്തില്‍ ഉറപ്പിക്കുക

ഭോഗ്യവസ്തുക്കളുടെ നേര്‍ക്ക് മനസ്സ് കുതിക്കുന്നതാണ് കാമം. ചെറിയൊരു താല്പര്യം വന്നു പോയാല്‍ മനസ്സ് ഉടനെ അവിടെയെത്തും. എല്ലാ വിഷയങ്ങളില്‍ നിന്നും മനസ്സിനെ പിന്‍വലിച്ച് അവനവന്റെ ആത്മസ്വരൂപത്തില്‍ ഉറച്ചിരിക്കലാണ്...

സാധകന് ജാഗ്രത വേണം

സാധകന് ജാഗ്രത വേണം

അഹങ്കാരത്തിന്റെ സര്‍വ വൃത്തികളില്‍ നിന്നും പിന്‍വാങ്ങി പരമാര്‍ത്ഥ ലാഭം കൊണ്ട് വീതരാഗനായി സ്വാത്മസുഖാനുഭൂതിയോടെ നിര്‍വികല്പനായി ബ്രഹ്മത്തില്‍ നിശ്ശബ്ദം വാഴുക.

ചിന്തയും ചിതയും

അഹങ്കാര നാശം ആത്മസാക്ഷാത്കാരം

വിഷത്തിന്റെ ചെറിയൊരംശമെങ്കിലും ദേഹത്തിലുളളിടത്തോളം കാലം ഒരാള്‍ക്ക് പൂര്‍ണ ആരോഗ്യം എങ്ങനെയുണ്ടാകും? അതുപോലെയാണ് അഹന്തയുടെ ചെറുകണികയെങ്കിലുമുള്ള യോഗിക്ക് മുക്തിയെ കിട്ടുന്നതും.

ചിന്തയും ചിതയും

എല്ലാം അനുഭവിക്കുന്നവന്‍ ആത്മാവ്

ഈ കാണുന്ന പ്രപഞ്ചം മിഥ്യയാണ്. ക്ഷണനേരം മാത്രം കാണുന്നതിനാല്‍ അഹന്തയും സത്യമല്ല. അഹന്തയും മറ്റും ക്ഷണികങ്ങളായതിനാല്‍ 'ഞാന്‍ എല്ലാമറിയുന്നു' എന്നത് എങ്ങനെ ശരിയാകും.?

ആത്മവിസ്മരണത്തിന് ഇടം നല്‍കരുത്

സച്ചിദാനന്ദസ്വരൂപമായ ആത്മാവ്

14 ലോകങ്ങളുള്‍പ്പടെ എല്ലാ മടങ്ങുന്ന സമഷ്ടി ജഗത്തിനെയാണ് ബ്രഹ്മാണ്ഡമെന്ന് പറയുന്നത്. വ്യഷ്ടിയായ ജീവന്‍ പിണ്ഡാണ്ഡമാണ്. ഇവ രണ്ടിനേയും വിട്ട് ബ്രഹ്മാനുഭൂതിയെ നേടണം. ഈ ശരീരം വെറും മലഭാണ്ഡമാണ്....

ആത്മാനുസന്ധാനത്തിലൂടെ ആത്മമഹിമയെ തേടുക

അന്ന ആദാനമെന്ന വിഷയഗ്രഹണം

വിസര്‍ഗ്ഗമെന്നതിന് കര്‍മ്മേന്ദ്രിയങ്ങളുടെ പ്രതികരണമെന്ന് പറയാം. ജ്ഞാനേന്ദ്രിയങ്ങളിലൂടെ അറിഞ്ഞ വിഷയങ്ങള്‍ക്കനുസരിച്ചാണ് കര്‍മ്മേന്ദ്രിയങ്ങള്‍ പ്രതികരിക്കുക.

ആത്മാനുസന്ധാനത്തിലൂടെ ആത്മമഹിമയെ തേടുക

‘ബ്രഹ്മം തന്നെ ഞാന്‍’

'തമേവ ഭാന്തമനുഭാതി സര്‍വം തസ്യ ഭാസാ സര്‍വമിദം വിഭാതി' ആത്മാവിന്റെ പ്രകാശമാണ് എല്ലാറ്റിനും, ആ പ്രകാശത്താല്‍ ഇക്കാണുന്നതെല്ലാം പ്രകാശിക്കുന്നു എന്നത് ശ്രുതിക്കനുസരിച്ച യുക്തിയാണ്.

വിവേകപൂര്‍വം അധ്യാസത്തെ നീക്കുക

വിവേകപൂര്‍വം അധ്യാസത്തെ നീക്കുക

നമ്മുടെ ആരുടേയും അഭിപ്രായം ചോദിച്ചിട്ടല്ല ഈ ദേഹത്തെ നല്‍കിയത്. ഈ ദേഹം ജനിപ്പിച്ച ശക്തിക്ക് അതിനെ നിലനിര്‍ത്താനും അറിയാം. എത്ര കാലം നിലനില്‍ക്കണമെന്നത് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ശരീരം ഉള്ളിടത്തോളം...

സാത്വിക വാസനകളെ സ്വീകരിക്കുക

സാത്വിക വാസനകളെ സ്വീകരിക്കുക

കര്‍മ്മം കൊണ്ടുണ്ടായ ബന്ധത്തെ തീര്‍ക്കാന്‍ കര്‍മ്മത്തെ കര്‍മ്മയോഗമാക്കിയാല്‍ മതി. കര്‍മ്മഫലത്തില്‍ ആസക്തനാകാതിരിക്കണം. ഫലാസക്തി നമ്മെ ബന്ധിപ്പിക്കും.

Page 1 of 8 1 2 8

പുതിയ വാര്‍ത്തകള്‍

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist