കവനമന്ദിരം പങ്കജാക്ഷന്‍

കവനമന്ദിരം പങ്കജാക്ഷന്‍

അചഞ്ചലചിത്തനാവുക, സമദൃഷ്ടിയോടെ വാഴുക

വസിഷ്ഠന്‍ പറഞ്ഞു, 'മോഹബീജങ്ങളേറ്റം വിതയ്ക്കുന്നവയായും ആഹന്ത സര്‍വ ആപത്തുകള്‍ക്കും ദൃഷ്ടികളായുള്ള വല്ലാത്ത കുദൃഷ്ടികള്‍ ചൊല്ലാര്‍ന്ന പ്രപഞ്ചം, (കാര്യകാരണങ്ങള്‍) കണ്ടീടും നേരത്തിങ്കല്‍ നാശത്തെ പ്രാപിക്കുന്നു. ഉള്ളില്‍ വിചാരമാര്‍ന്ന് എല്ലാനേരവും...

സമസ്തവും ആത്മതത്ത്വവിലാസങ്ങള്‍…

സങ്കല്പമില്ലാതെ നേരിട്ടിടുന്നത് ആതങ്കഹീനം സദാ കൈക്കൊണ്ടു നീ വാഴുക. ചിത്ത് സങ്കല്പനാശത്തില്‍ അചിത്യോന്മുഖതയെ പ്രാപിക്കുന്നു. നീ ബ്രഹ്മപദംപ്രാപിച്ച് സങ്കല്പമൊക്കെയും നീക്കി നന്നായി സുഷുപ്തമനോവൃത്തിയായി 'സദാനന്ദനായി' കേവലനായി വാണീടുക.

സര്‍വവും സംഭവിക്കുന്നത് അവിദ്യയില്‍

സരസീരുഹചാരുലോചനന്‍ ശ്രീരാഘവന്‍ ഗുരുനായകനോടു ചോദിച്ചു- സ്വപ്‌നമെങ്ങനെ ഗുരോ സത്യമായിട്ടുവന്നു? ഹൃത്പ്പൂവില്‍ എന്തോര്‍ത്തിട്ടും സംശയം നീങ്ങുന്നില്ല. കനിവോടരുള്‍ ചെയ്തീടേണമെന്നു കേട്ടു മുനിനായകന്‍ ഇങ്ങനെ പറഞ്ഞു; സര്‍വവും സംഭവിക്കുന്നത് അവിദ്യയില്‍...

ജ്ഞാനഭൂമികളും ജീവന്‍മുക്തനും

ഈ ഭൂമിയില്‍ വാദികളായുള്ളവര്‍ ജ്ഞാനഭൂമിയെ പലമാതിരിയായിട്ടാണ് പറയുന്നത്. ഞാനിവിടെ പറയുന്നത് അത്യന്തം സുഖപ്രദയായീടുന്നതാണ്. ജ്ഞാനഭൂമികളേഴും അറിഞ്ഞീടുന്നത് ആത്മജ്ഞാനമാകുന്നുവെന്ന് നീ അറിയുക. അവ ഏഴുമറിഞ്ഞാല്‍ അവസാനം ആനന്ദസ്വരൂപമായീടുന്ന മോക്ഷം...

അജ്ഞാനത്തിന്റെ സപ്താവസ്ഥകള്‍

ആ ഇന്ദ്രജാലക്കാരന്റെ വൃത്താന്തം ഇനി ഞാന്‍ പറയാം, നീ കേട്ടാലും. ഇന്ദ്രജാലക്കക്കാരന്‍ ലവണമഹാരാജാവിന്റെ സഭയില്‍ വന്നനേരം ഞാനും അവിടെ കൗതുകമുള്‍ക്കൊണ്ട് അവനെ നേരില്‍ ദര്‍ശിച്ചു. ഇന്ദ്രജാലത്തെ കാട്ടി...

കര്‍ണനാരെന്നു വെളിപ്പെടുത്തുന്ന കുന്തി

അമ്മയുടെ അപ്രിയമായ വാക്കുകള്‍ കേട്ട പാണ്ഡവരേവരും കര്‍ണനെക്കുറിച്ചോര്‍ത്ത് ദുഃഖിച്ചു പരവശപ്പെട്ടു. പിന്നീട് ആ പുരുഷവ്യാഘ്രനായ യുധിഷ്ഠിരന്‍ കോപംകൊണ്ട് പാമ്പിനെപ്പോലെ ചീറ്റിക്കൊണ്ട് അമ്മയോട് ഇങ്ങനെപറഞ്ഞു, 'ശരത്തിരയിളക്കുന്നവനും വന്‍ കൈഗ്രാഹമുള്ളവനും...

പുതിയ വാര്‍ത്തകള്‍