Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2026, 10:51 am IST
inKerala

തൃശൂർ: പുലികളി സംഘങ്ങൾക്കുള്ള കേന്ദ്രസർക്കാരിന്റെ 24 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രഫണ്ട് ലഭ്യമാക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും ഫണ്ട് വൈകിപ്പിച്ചതിന് പിന്നിൽ രാഷ്‌ട്രീയ ഇടപെടലുണ്ടെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

താൻ സന്തോഷത്തോടെയല്ല പരിപാടിയിൽ പങ്കെടുക്കുന്നതെന്ന് പറഞ്ഞ സുരേഷ് ഗോപി, ചെയ്യാത്ത തെറ്റിന്റെ പേരിൽ രാഷ്‌ട്രീയത്തിന്റെ പേരിൽ തനിക്കെതിരെ അധമപ്രവർത്തനം നടത്തിയെന്നും ആരോപിച്ചു. ‘‘ഇത് മോദിയുടെയും അമിത് ഷായുടെയും സുരേഷ് ഗോപിയുടെയും വീട്ടിൽ നിന്നുള്ള പണമല്ല. ഇന്ത്യയുടെ ഫണ്ടാണ്. കലകൾക്കുവേണ്ടിയാണ് ഈ സഹായം നൽകുന്നത്. രാഷ്‌ട്രീയത്തിന് വേണ്ടിയല്ല’’ എന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു മന്ത്രിയുടെയോ എംപിയുടെയോ വ്യക്തിപരമായ താൽപര്യമല്ലെന്നും തൃശൂരിന്റെ സാംസ്കാരിക പാരമ്പര്യത്തോടുള്ള സ്നേഹമാണെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.

കേന്ദ്രഫണ്ടിന് കൃത്യമായ മാർഗനിർദേശങ്ങളുണ്ടെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഫണ്ട് കേന്ദ്ര ടൂറിസം വകുപ്പിലേക്കാണ് എത്തുന്നത്. ഈ മാർഗനിർദേശങ്ങൾ പുലികളി സംഘങ്ങൾ വായിച്ച് മനസ്സിലാക്കേണ്ടതില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് കാര്യങ്ങൾ കൃത്യമായി പരിശോധിച്ച് നടപടികൾ പൂർത്തിയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കളക്ടർക്കും ഡിടിപിസി അധികൃതർക്കും ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി  കൂട്ടിച്ചേർത്തു. മന്ത്രിയായ ശേഷം നടക്കുന്ന രണ്ടാമത്തെ പുലികളിയാണെന്ന് ചൂണ്ടിക്കാട്ടി ടൂറിസം സെക്രട്ടറി ബിജുവിനെ 25 തവണയെങ്കിലും വിളിച്ചിരുന്നു. കേന്ദ്ര ഫണ്ട് സംബന്ധിച്ച കാര്യത്തിൽ ഒരു സാധാരണ ഉദ്യോഗസ്ഥനല്ല, ഒരു വകുപ്പിന്റെ സെക്രട്ടറിക്കാണ് കത്ത് നൽകിയതെന്നും എന്നിട്ടും ഫയൽ നീങ്ങാതിരുന്നതിന് പിന്നിൽ രാഷ്‌ട്രീയം ഉണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

പുലികളി സംഘങ്ങൾക്ക് കേന്ദ്രസഹായം ലഭിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ കത്ത് ആവശ്യമായിരുന്നുവെന്നും എന്നാൽ അതിനായി ആവശ്യമായ നടപടികൾ സമയബന്ധിതമായി ഉണ്ടായില്ലെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ താൻ ചെയ്യാത്ത തെറ്റിന്റെ പേരിൽ ചിലർ വിഷയം രാഷ്‌ട്രീയമായി ഉപയോഗിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ പ്രായശ്ചിത്തം ചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞു.

5,000 രൂപ സ്പോൺസർഷിപ്പ് സ്വീകരിച്ച്   ചെറിയ കച്ചവടക്കാരുടെ പേരുകൾ പ്രദർശിപ്പിക്കുന്നവർ ഇന്ത്യാ ഗവൺമെന്റിന്റെ ലോഗോ വയ്‌ക്കാൻ തയ്യാറായില്ലെന്നും സുരേഷ് ഗോപി വിമർശിച്ചു. കേന്ദ്രഫണ്ട് തടയുന്നതിന് ഇവിടെനിന്ന് തെരഞ്ഞെടുക്കപ്പെട്ടുപോയ ഒരു മന്ത്രി കുടപിടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

Tags: Central GovernmentFinancial AssistanceUnion Minister Suresh Gopiപുലികളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എസ്‌കെ ഫണ്ട് ലഭിക്കണമെങ്കില്‍ പിഎംശ്രീയുടെ ഭാഗമാകണം; കേന്ദ്രം കത്ത് നല്‍കും

Kerala

കേന്ദ്ര ഇടപെടല്‍; കൊല്ലം തുറമുഖത്തെ എമിഗ്രേഷന്‍ പോയിന്റ് എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്

India

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

Article

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

India

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.