Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

കേരളം മറ്റൊരു കശ്മീരായി മാറുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ വെറും വാക്കല്ല. ഒരു സന്യാസിവര്യന്റെ പ്രചനമായിരുന്നുവെന്ന് ചിലപ്പോള്‍ തോന്നിപ്പോകുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2026, 10:58 pm IST
in Kerala

തിരുവനന്തപുരം കേരളം മറ്റൊരു കശ്മീരായി മാറുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ വെറും വാക്കല്ല. ഒരു സന്യാസിവര്യന്റെ പ്രചനമായിരുന്നുവെന്ന് ചിലപ്പോള്‍ തോന്നിപ്പോകുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ ഉയരുകയാണ്. ആലപ്പുഴ സ്വദേശിനിയായ സാവരിയ ബസന്ത് എന്ന പെണ്‍കുട്ടിയെ മലപ്പുറത്തെ സദറുള്‍ അനം എന്ന മുസ്ലിം വിദ്യാര്‍ത്ഥി ദേഹമാസകലം തല്ലിച്ചതച്ചത് മതം മാറാന്‍ ആവശ്യപ്പെട്ടായിരുന്നു. ലവ് ജിഹാദ് ഒടുവില്‍ അവസാനിച്ചത് ഹിന്ദു പെണ്‍കുട്ടിയുടെ നേര്‍ക്കുള്ള കാടത്തം നിറഞ്ഞ ആക്രമണത്തില്‍.

കേരള സ്റ്റോറിയില്‍ മുസ്ലിം കഥാപാത്രമായ ആണ്‍കുട്ടി ഹിന്ദു പെണ്‍കുട്ടിയുടെ വായില്‍ ബീഫ് ബലമായി തിരുകുന്ന സീന്‍ കണ്ടപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്ത കേരളത്തിലെ മാധ്യമങ്ങള്‍ എന്തുകൊണ്ട് ഈ പാവം പെണ്‍കുട്ടിക്ക് വേണ്ടി മിണ്ടുന്നില്ല. അതിനര്‍ത്ഥം അവര്‍ പിന്തുണയ്‌ക്കുന്നത് ഒരു പ്രത്യേകസമുദായത്തിന് വേണ്ടി മാത്രമാണെന്നല്ലേ? ഇത്തരം നിരവധി ചോദ്യങ്ങളാണ് സമൂഹമാധ്യമങ്ങില്‍ വായനക്കാര്‍ ഉയര്‍ത്തുന്നത്.

കേരള സ്റ്റോറി ഒന്നാം ഭാഗവും കേരള സ്റ്റോറി രണ്ടാം ഭാഗവും പ്രദര്‍ശിപ്പിക്കാന്‍ പല തിയറ്റര്‍ ഉടമകളും തിയേറ്റര്‍ പോലും വിട്ടുകൊടുത്തില്ല. ചിത്രം പ്രദര്ശിപ്പിക്കുന്ന കേരളത്തിലെ തീയറ്ററുകളില്‍ പ്രതിഷേധം പോലും നടന്നു. കേരള സ്റ്റോറി ഒന്നാം ഭാഗത്തില്‍ കാണിച്ചത് കേരളത്തിലെ നാല് പെണ്‍കുട്ടിയെ ഇസ്ലാമിലേക്ക് മതം മാറ്റുന്ന കഥയാണ്. കേരള സ്റ്റോറി രണ്ടാം ഭാഗത്തിലും ലവ് ജിഹാദ് തന്നെയാണ് പറയുന്നത്. അതായത് കേരള സ്റ്റോറി അവസാനിക്കുന്നില്ല എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം കേരള സ്റ്റോറി സത്യമാണെന്നും ഈയിടെ കേരളത്തിലെ എഞ്ചിനീയറിംഗ് കോളെജിലെ ഏതാനും ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റാനുള്ള ശ്രമം നടന്നുവെന്നും ജാമിത ടീച്ചര്‍ പറഞ്ഞിട്ട് ചൂടാറിയില്ല. അതിന് മുന്‍പാണ് ഉസ്ബെക്കിസ്ഥാനിലെ മെഡിക്കല്‍ കോളെജില്‍ നിന്നും അസറുള്‍ അനത്തിന്റെയും സാവരിയ ബസന്തിന്റെയും ക്രൂരമായ ലവ് ജിഹാദ് സ്റ്റോറി എത്തിയത്. ഉസ്ബെക്കിസ്ഥാനില്‍ നിന്നുള്ള ഒരു കേരള സ്റ്റോറി. .ഈ മെഡിക്കല്‍ കോളെജിന്റെ പരസ്യം ചില മലയാളം പത്രങ്ങളില്‍ വന്നിട്ടുണ്ട്. അതില്‍ മതപരമായ അന്തരീക്ഷത്തില്‍ ഡോക്ടര്‍ പഠനം നടത്താമെന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുള്ള കോളെജില്‍ ഇല്‍മ ഉണ്ടെന്നും അവകാശപ്പെടുന്നു എന്നതിനര്‍ത്ഥം ഇത് ഒരു മുസ്ലിം അന്തരീക്ഷമുള്ള കോളെജ് ആണെന്നാണ്.

ജാമിത ടീച്ചര്‍ ഈ പ്രശ്നത്തില്‍ ഇടപെടാന്‍ കേരളത്തിലെ ഒരു എഞ്ചിനീയറിംഗ് കോളെജിലേക്ക് നേരിട്ട് പോയിരുന്നു. അവിടെ ഹിന്ദു പെണ്‍കുട്ടികളെ പിടിക്കാന്‍ ചിലന്തിയായി പ്രവര്‍ത്തിക്കുന്ന മുസ്ലിം പെണ്‍കുട്ടികളുണ്ടെന്നും ഇവരാണ് ആദ്യം ഈ ഹിന്ദു പെണ്‍കുട്ടികള്‍ക്കിടയില്‍ ഹിന്ദു മതത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍ എറിഞ്ഞ് അവരെ ആശയക്കുഴപ്പത്തിലാക്കുന്നതെന്നും ജാമിത ടീച്ചര്‍ പറയുന്നു. പിന്നീട് മുസ്ലിം ആണ്‍കുട്ടികള്‍ക്ക് മുന്‍പിലേക്ക് ചിലന്തികള്‍ ഈ പെണ്‍കുട്ടികളെ ഇട്ടുകൊടുക്കും. അതോടെ ലവ് ജിഹാദ് ആരംഭിക്കുകയായി.

ഉസ്ബെക്കിസ്ഥാനില്‍ പെണ്‍കുട്ടികളെ കൊല ചെയ്താല്‍ കടുത്ത ശിക്ഷയാണ് നല്‍കുകയത്രെ. അതിനാല്‍ ഈ കേസ് കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ചില സംഘടനകള്‍ രംഗത്തുണ്ട്. ഇത് അസറുള്‍ അനത്തിനെ ഇന്ത്യയിലെ കോടതിയില്‍ നിന്നും ഊരിയെടുക്കാന്‍ വേണ്ടിയാണെന്നും ചിലര്‍ സൂചിപ്പിക്കുന്നു. ഉസ്ബെക്കിസ്ഥാനിലാണെങ്കില്‍ ദിര്‍ഘകാലം അസറുള്‍ അനത്തിന് ജയിലില്‍ കിടക്കേണ്ടിവരുമായിരുന്നത്രെ.

കേരളം മറ്റൊരു ജമ്മു കശ്മീരാകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത് 2022ല്‍ ആണ്. അന്ന് യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയിപ്പിക്കാനും അതല്ലെങ്കില്‍ യുപി കശ്മീര്‍ പോലെയോ കേരളം പോലെയോ ബംഗാള്‍ പോലെയോ ആകുമെന്നാണ്. കാരണം ഈ മൂന്ന് സംസ്ഥാനങ്ങളും ഇസ്ലാമിക ആധിപത്യത്തിന് കീഴിലുള്ള സംസ്ഥാനങ്ങളാണെന്നായിരുന്നു യോഗിയുടെ വാദം. പക്ഷെ ഇക്കഴിഞ്ഞ ദിവസം കേരളത്തില്‍ മൂന്ന് വര്‍ഷം ഒളിവില്‍ കഴിഞ്ഞ പോപ്പുലര്‍ ഫ്രണ്ട് ഭീകരനെ എന്‍ഐഎ പൊക്കിയത് കൊച്ചിയില്‍ നിന്നാണ്. കര്‍ണ്ണാടകയിലെ യുവമോര്‍ച്ച പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശേഷം കേരളത്തില്‍ വന്ന് സുഖമായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ആരാണ് ഇയാള്‍ക്ക് ഒളിയിടം ഒരുക്കിക്കൊടുത്തത്?. ഇക്കാര്യത്തില്‍ കേരള പൊലീസ് മൗനം പാലിക്കുന്നു. അതായത് ഇത്തരം ഭീകരര്‍ക്ക് സസുഖ വാഴാനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കാവുന്ന അന്തരീക്ഷം കേരളത്തിലുണ്ട് എന്നര്‍ത്ഥം.

Tags: Yogi AdityanathUzbekistanLatest newsSavaria basantSadarul Anam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.