Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

ശ്രീരാമനെ 'ഇമാം-ഇ-ഹിന്ദ്' എന്ന് പരാമർശിച്ച സുപ്രിയ ശ്രീനേറ്റ് അയോധ്യ സംഭവത്തിൽ കണ്ണീരൊഴുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2026, 10:08 pm IST
inIndia

ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് പോലും ബഹിഷ്ക്കരിച്ചവർ ഇന്ന് ശ്രീരാമന് വേണ്ടി മുറവിളി കൂട്ടുന്നു. ജനുവരി 22 ന് അയോധ്യയിൽ നടന്ന രാമക്ഷേത്ര സമർപ്പണ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച അതേ കോൺഗ്രസ് പാർട്ടി ഇന്ന് വോട്ട് ലക്ഷ്യമിട്ട് അയോധ്യയിലെ വഴിപാട് മോഷണം മുതലെടുക്കാനുള്ള ശ്രമത്തിലാണ്. ശ്രീരാമനെ ‘ഇമാം-ഇ-ഹിന്ദ്’ എന്ന് പരാമർശിച്ച കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേറ്റ് അടക്കം ഇന്ന് രാമന് വേണ്ടി കണ്ണീരൊഴുക്കുകയാണ്.

കോൺഗ്രസ് പാർട്ടിയുടെ നിലപാടിലെ ഈ മാറ്റം രാഷ്‌ട്രീയ വിശകലന വിദഗ്ധരെയും പൊതുജനങ്ങളെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നു. ശ്രീരാമന് ചരിത്രപരമായ അസ്തിത്വം ഇല്ലെന്ന് ഒരിക്കൽ കോടതിയിൽ രേഖാമൂലം പറഞ്ഞ ഒരു പാർട്ടി പെട്ടെന്ന് എങ്ങനെയാണ് ഇത്ര കടുത്ത രാമ ഭക്തരായി മാറിയത് എന്നാണ് ജനങ്ങൾ ചോദിക്കുന്നത്.

ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ രാമക്ഷേത്ര വിഷയം ബിജെപിയുടെ രാഷ്‌ട്രീയ അജണ്ടയായി തള്ളിക്കളഞ്ഞ അതേ പാർട്ടി, ഇപ്പോൾ ഹിന്ദു വോട്ട് ബാങ്കിനെ ആകർഷിക്കാൻ – സംഭാവന വിവാദത്തെ ഒരു മറയായി ഉപയോഗിച്ച് ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തരാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നു.

കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന 2007 ൽ ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന ‘രാമസേതു’ പൊളിച്ചുമാറ്റി ‘സേതുസമുദ്രം പദ്ധതി’ എന്നറിയപ്പെടുന്ന ഷിപ്പിംഗ് ചാനൽ നിർമ്മിക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരികയായിരുന്നു. രാമന്റെ സൈന്യം നിർമ്മിച്ച പവിത്രമായ ‘രാമസേതു’ നശിപ്പിക്കരുതെന്ന് വാദിച്ച് രാജ്യമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹിന്ദുക്കളും, ബിജെപിയും ഈ നീക്കത്തെ എതിർത്തപ്പോൾ, കോൺഗ്രസ് സർക്കാർ ഹിന്ദു വിശ്വാസത്തെ അവഗണിക്കാനും അവഹേളിക്കാനും തുടങ്ങി.

രാജ്യത്തിന്റെ പരമോന്നത കോടതിയായ സുപ്രീം കോടതിയിൽ കോൺഗ്രസ് സർക്കാർ രേഖാമൂലമുള്ള സത്യവാങ്മൂലം സമർപ്പിച്ചു. ഈ ഔദ്യോഗിക രേഖയിൽ, സർക്കാർ പറഞ്ഞത്. “വാൽമീകി രാമായണവും രാമചരിതമാനസങ്ങളും പുരാതന ഇന്ത്യൻ സാഹിത്യത്തിന്റെ പ്രധാന ഭാഗങ്ങളാണെങ്കിലും, അവയിൽ ചിത്രീകരിച്ചിരിക്കുന്ന കഥാപാത്രങ്ങളും (ശ്രീരാമൻ, സീത, ഹനുമാൻ ) സംഭവങ്ങളും യഥാർത്ഥത്തിൽ ചരിത്രത്തിൽ സംഭവിച്ചതാണെന്ന് നിഷേധിക്കാനാവാത്തവിധം തെളിയിക്കാൻ കഴിവുള്ള ചരിത്രരേഖകളായി അവയെ കണക്കാക്കാനാവില്ല.” എന്നായിരുന്നു.

ശ്രീരാമന് ശാസ്ത്രീയമോ ചരിത്രപരമോ ആയ അസ്തിത്വം ഇല്ലെന്നും കഥയിലെ ഒരു കഥാപാത്രം മാത്രമാണെന്നും വാദിച്ചുകൊണ്ടായിരുന്നു കോൺഗ്രസ് സുപ്രീം കോടതിയിൽ ഈ പ്രസ്താവന സമർപ്പിച്ചത്. ഈ സത്യവാങ്മൂലം രാജ്യമെമ്പാടും വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടും – അന്നത്തെ ബിജെപി പ്രസിഡന്റ് രാജ്‌നാഥ് സിംഗ് ഹിന്ദു വികാരങ്ങൾക്ക് കനത്ത പ്രഹരമാണെന്ന് വിശേഷിപ്പിച്ച് രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും – കോൺഗ്രസ് സത്യവാങ്മൂലം ഉടനടി പിൻവലിക്കാൻ വിസമ്മതിച്ചു.

മുൻപും കോൺഗ്രസ് ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കാനാണ് ശ്രമിച്ചിരുന്നത് . 1949 ഡിസംബർ 26-ന് ജവഹർലാൽ നെഹ്‌റു അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് ബല്ലഭ് പന്തിന് അയച്ച സന്ദേശത്തിൽ പറയുന്നത് രാമജന്മഭൂമിയിൽ നിന്ന് രാം ലല്ലയുടെ വിഗ്രഹങ്ങൾ ഉടനടി നീക്കം ചെയ്തില്ലെങ്കിൽ, അത് ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് കശ്മീരിലേക്ക് വളരെ നെഗറ്റീവ് സന്ദേശം നൽകുമെന്നായിരുന്നു . എന്ത് വില കൊടുത്തും വിഗ്രഹങ്ങൾ നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.രാം ലല്ല വിഗ്രഹങ്ങൾ നീക്കം ചെയ്യുന്നതിനെ എതിർത്ത പ്രാദേശിക ഉദ്യോഗസ്ഥരോടും അദ്ദേഹം നീരസപ്പെട്ടു.

ഉത്തർപ്രദേശിനെ ‘വർഗീയ’മായി കാണുന്ന നെഹ്‌റുവിന്റെ വീക്ഷണവും സർക്കാർ ചെലവിൽ ബാബറി മസ്ജിദ് പുനർനിർമ്മിക്കാനുള്ള അദ്ദേഹത്തിന്റെ ആശയവും എല്ലാം എന്നും ഹിന്ദുക്കൾക്കെതിരായിരുന്നു. സോമനാഥ ക്ഷേത്ര ചടങ്ങിൽ പങ്കെടുക്കുന്നതിനെതിരെ രാഷ്‌ട്രപതിയെ ഉപദേശിച്ചുകൊണ്ട് നെഹ്രു കത്ത് നൽകിയതും ഹിന്ദുക്കളെ പാടേ തള്ളിക്കളഞ്ഞായിരുന്നു.

 

Tags: Ayodhya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.