Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

ശ്രീരാമനെ 'ഇമാം-ഇ-ഹിന്ദ്' എന്ന് പരാമർശിച്ച സുപ്രിയ ശ്രീനേറ്റ് അയോധ്യ സംഭവത്തിൽ കണ്ണീരൊഴുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2026, 10:08 pm IST
in India

ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് പോലും ബഹിഷ്ക്കരിച്ചവർ ഇന്ന് ശ്രീരാമന് വേണ്ടി മുറവിളി കൂട്ടുന്നു. ജനുവരി 22 ന് അയോധ്യയിൽ നടന്ന രാമക്ഷേത്ര സമർപ്പണ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച അതേ കോൺഗ്രസ് പാർട്ടി ഇന്ന് വോട്ട് ലക്ഷ്യമിട്ട് അയോധ്യയിലെ വഴിപാട് മോഷണം മുതലെടുക്കാനുള്ള ശ്രമത്തിലാണ്. ശ്രീരാമനെ ‘ഇമാം-ഇ-ഹിന്ദ്’ എന്ന് പരാമർശിച്ച കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേറ്റ് അടക്കം ഇന്ന് രാമന് വേണ്ടി കണ്ണീരൊഴുക്കുകയാണ്.

കോൺഗ്രസ് പാർട്ടിയുടെ നിലപാടിലെ ഈ മാറ്റം രാഷ്‌ട്രീയ വിശകലന വിദഗ്ധരെയും പൊതുജനങ്ങളെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നു. ശ്രീരാമന് ചരിത്രപരമായ അസ്തിത്വം ഇല്ലെന്ന് ഒരിക്കൽ കോടതിയിൽ രേഖാമൂലം പറഞ്ഞ ഒരു പാർട്ടി പെട്ടെന്ന് എങ്ങനെയാണ് ഇത്ര കടുത്ത രാമ ഭക്തരായി മാറിയത് എന്നാണ് ജനങ്ങൾ ചോദിക്കുന്നത്.

ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ രാമക്ഷേത്ര വിഷയം ബിജെപിയുടെ രാഷ്‌ട്രീയ അജണ്ടയായി തള്ളിക്കളഞ്ഞ അതേ പാർട്ടി, ഇപ്പോൾ ഹിന്ദു വോട്ട് ബാങ്കിനെ ആകർഷിക്കാൻ – സംഭാവന വിവാദത്തെ ഒരു മറയായി ഉപയോഗിച്ച് ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തരാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നു.

കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന 2007 ൽ ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന ‘രാമസേതു’ പൊളിച്ചുമാറ്റി ‘സേതുസമുദ്രം പദ്ധതി’ എന്നറിയപ്പെടുന്ന ഷിപ്പിംഗ് ചാനൽ നിർമ്മിക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരികയായിരുന്നു. രാമന്റെ സൈന്യം നിർമ്മിച്ച പവിത്രമായ ‘രാമസേതു’ നശിപ്പിക്കരുതെന്ന് വാദിച്ച് രാജ്യമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹിന്ദുക്കളും, ബിജെപിയും ഈ നീക്കത്തെ എതിർത്തപ്പോൾ, കോൺഗ്രസ് സർക്കാർ ഹിന്ദു വിശ്വാസത്തെ അവഗണിക്കാനും അവഹേളിക്കാനും തുടങ്ങി.

രാജ്യത്തിന്റെ പരമോന്നത കോടതിയായ സുപ്രീം കോടതിയിൽ കോൺഗ്രസ് സർക്കാർ രേഖാമൂലമുള്ള സത്യവാങ്മൂലം സമർപ്പിച്ചു. ഈ ഔദ്യോഗിക രേഖയിൽ, സർക്കാർ പറഞ്ഞത്. “വാൽമീകി രാമായണവും രാമചരിതമാനസങ്ങളും പുരാതന ഇന്ത്യൻ സാഹിത്യത്തിന്റെ പ്രധാന ഭാഗങ്ങളാണെങ്കിലും, അവയിൽ ചിത്രീകരിച്ചിരിക്കുന്ന കഥാപാത്രങ്ങളും (ശ്രീരാമൻ, സീത, ഹനുമാൻ ) സംഭവങ്ങളും യഥാർത്ഥത്തിൽ ചരിത്രത്തിൽ സംഭവിച്ചതാണെന്ന് നിഷേധിക്കാനാവാത്തവിധം തെളിയിക്കാൻ കഴിവുള്ള ചരിത്രരേഖകളായി അവയെ കണക്കാക്കാനാവില്ല.” എന്നായിരുന്നു.

ശ്രീരാമന് ശാസ്ത്രീയമോ ചരിത്രപരമോ ആയ അസ്തിത്വം ഇല്ലെന്നും കഥയിലെ ഒരു കഥാപാത്രം മാത്രമാണെന്നും വാദിച്ചുകൊണ്ടായിരുന്നു കോൺഗ്രസ് സുപ്രീം കോടതിയിൽ ഈ പ്രസ്താവന സമർപ്പിച്ചത്. ഈ സത്യവാങ്മൂലം രാജ്യമെമ്പാടും വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടും – അന്നത്തെ ബിജെപി പ്രസിഡന്റ് രാജ്‌നാഥ് സിംഗ് ഹിന്ദു വികാരങ്ങൾക്ക് കനത്ത പ്രഹരമാണെന്ന് വിശേഷിപ്പിച്ച് രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും – കോൺഗ്രസ് സത്യവാങ്മൂലം ഉടനടി പിൻവലിക്കാൻ വിസമ്മതിച്ചു.

മുൻപും കോൺഗ്രസ് ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കാനാണ് ശ്രമിച്ചിരുന്നത് . 1949 ഡിസംബർ 26-ന് ജവഹർലാൽ നെഹ്‌റു അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് ബല്ലഭ് പന്തിന് അയച്ച സന്ദേശത്തിൽ പറയുന്നത് രാമജന്മഭൂമിയിൽ നിന്ന് രാം ലല്ലയുടെ വിഗ്രഹങ്ങൾ ഉടനടി നീക്കം ചെയ്തില്ലെങ്കിൽ, അത് ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് കശ്മീരിലേക്ക് വളരെ നെഗറ്റീവ് സന്ദേശം നൽകുമെന്നായിരുന്നു . എന്ത് വില കൊടുത്തും വിഗ്രഹങ്ങൾ നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.രാം ലല്ല വിഗ്രഹങ്ങൾ നീക്കം ചെയ്യുന്നതിനെ എതിർത്ത പ്രാദേശിക ഉദ്യോഗസ്ഥരോടും അദ്ദേഹം നീരസപ്പെട്ടു.

ഉത്തർപ്രദേശിനെ ‘വർഗീയ’മായി കാണുന്ന നെഹ്‌റുവിന്റെ വീക്ഷണവും സർക്കാർ ചെലവിൽ ബാബറി മസ്ജിദ് പുനർനിർമ്മിക്കാനുള്ള അദ്ദേഹത്തിന്റെ ആശയവും എല്ലാം എന്നും ഹിന്ദുക്കൾക്കെതിരായിരുന്നു. സോമനാഥ ക്ഷേത്ര ചടങ്ങിൽ പങ്കെടുക്കുന്നതിനെതിരെ രാഷ്‌ട്രപതിയെ ഉപദേശിച്ചുകൊണ്ട് നെഹ്രു കത്ത് നൽകിയതും ഹിന്ദുക്കളെ പാടേ തള്ളിക്കളഞ്ഞായിരുന്നു.

 

Tags: Ayodhya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

India

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.