Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കീമോ തെറാപ്പി തുടങ്ങുകയാണ്….: എല്ലാം കൈവിട്ട് അര്‍ബുദബാധിതയായ രേണു സുധി

കീമോ തെറാപ്പി തുടങ്ങാൻ പോവുകയാണ്. അതിന്റെ വേദനകളും ബുദ്ധിമുട്ടുകളും പ്രിയപ്പെട്ടവരിൽ ചിലർക്ക് ഇതേ അസുഖം വന്നിട്ടുള്ളതുകൊണ്ട് എനിക്ക് അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2026, 01:19 am IST
in Kerala, Entertainment

തിരുവനന്തപുരം: കീമോ തെറാപ്പി തുടങ്ങാൻ പോവുകയാണ്. അതിന്റെ വേദനകളും ബുദ്ധിമുട്ടുകളും പ്രിയപ്പെട്ടവരിൽ ചിലർക്ക് ഇതേ അസുഖം വന്നിട്ടുള്ളതുകൊണ്ട് എനിക്ക് അറിയാം. വേറെയും പല ചികിത്സകളും ചെയ്യണം. അതിനെല്ലാം ഞാൻ വിധേയയാകണം. എനിക്ക് ഒരു കുഞ്ഞ് കൊച്ചാണുള്ളത്. ഞാൻ ഒന്നുമായിട്ടുമില്ല. എന്നെ സ്നേഹിക്കുന്നവർ പ്രാർത്ഥിക്കണം.കാൻസർ വന്നല്ലോയെന്ന് കരുതിയല്ല ഞാൻ കരഞ്ഞത്. എന്റെ കുഞ്ഞ് റിതപ്പൻ ചെറുതല്ലേ. കിച്ചു വലുതായി. റിതപ്പനെ ഓർത്ത് എനിക്ക് ഭയങ്കര വിഷമമാണ്. എനിക്കും കൂടി എന്തെങ്കിലും വന്ന് കഴിഞ്ഞാൽ… അവൻ കുഞ്ഞല്ലേ. അവന് എല്ലാവരുമുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്. എന്നാലും അവന് ആരുമില്ലാത്ത അവസ്ഥയാകുമല്ലോ. എനിക്ക് അസുഖമുണ്ടെന്ന് മോനോട് ഞാൻ പറഞ്ഞു.
അവന് എന്നെ തൊട്ട് പ്രാർത്ഥിച്ചു.

ധൈര്യമുണ്ട് എനിക്ക്. പക്ഷെ കീമോ തുടങ്ങി കഴിയുമ്പോൾ മുടിയൊക്കെ കൊഴിഞ്ഞ് പോകാൻ സാധ്യതയുണ്ട്. അതൊക്കെ കാണുമ്പോൾ ആളുകളുടെ ചോ​ദ്യങ്ങൾ കൂടും. അതിനാലാണ് എല്ലാം തുറന്ന് പറയുന്നത്. നമ്മൾ ഒന്നും ചെയ്തിട്ട് വരുന്നതല്ല ഈ രോ​ഗം. കുഞ്ഞുങ്ങൾക്ക് വരെ വരുന്നില്ലേ. വിധിയാണ്. നേരത്തെ അറിഞ്ഞിട്ടും ഞാൻ ചികിത്സിച്ചില്ല.

ഡോക്ടറെ കണ്ട് ചികിത്സിച്ചിരുന്നുവെങ്കിൽ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു. കിച്ചു എന്നെ വിളിച്ചിട്ടില്ല. അന്നത്തെ സംഭവം എല്ലാവർക്കും അറിയാമല്ലോ. ‍ഞാനും വിളിച്ചില്ല. റിതപ്പനെ ഔട്ടിങിന് കൊണ്ടുപോകട്ടേയെന്ന് ചോദിക്കാനാണ് അവസാനം വിളിച്ചത്. സത്യമാണോ അല്ലയോയെന്ന് ചോ​ദിക്കാൻ പോലും സുധി ചേട്ടന്റെ വീട്ടുകാർ വിളിച്ചില്ല.

സെലിബ്രിറ്റികളിൽ തന്നെ ഒരുപാട് പേർ ഈ അസുഖം വന്നിട്ടും അതിനെ അതിജീവിച്ച് മുന്നോട്ട് പോയല്ലോ. അവരെല്ലാം എനിക്ക് മാതൃകയാണ്. എന്നിരുന്നാലും പലപ്പോഴും തളർന്ന് പോകുന്നുണ്ട്. എന്റെ ആരോ​ഗ്യം ഇപ്പോഴെ വളരെ മോശമാണ്. മുന്നോട്ട് ജീവിക്കണമെന്ന ഒറ്റ ചിന്തയാണ് എന്നെ ഇപ്പോൾ നയിക്കുന്നത്. ആരും എന്നെ പോലെ ശരീരത്തിലെ മുഴകൾ അവ​ഗണിക്കരുത്. വേദനയില്ലെങ്കിലും ഡോക്ടറെ കണ്ട് ചികിത്സ തേടണം.
നമ്മളെ കാർന്ന് തിന്നുന്ന അസുഖമാണ് കാൻസർ. എല്ലാവരും ശ്രദ്ധിക്കുക. എന്റെ അവസ്ഥ വരാതിരിക്കട്ടെ. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടേഴ്സിനെ വിശ്വാസമായതുകൊണ്ടാണ് അവിടെ കാണിച്ചത്. പ്രൈവറ്റിൽ കാണിച്ചപ്പോഴാണ് എന്റെ രോ​ഗ വിവരം ലീക്കായത്. ഡോക്ടേഴ്സ് എന്നെ രക്ഷിച്ചെടുക്കുമെന്ന് ഉറപ്പാണ്. അസുഖം അറിഞ്ഞശേഷം ഓർമയിൽ എപ്പോഴും സുധി ചേട്ടനാണ്.

ഉള്ളിലിരുന്ന് അദ്ദേഹം സംസാരിക്കുന്നത് പോലെ തോന്നും. അല്ലാതെ അദ്ദേഹത്തെ സ്വപ്നം കാണാറില്ല. സുധി ചേട്ടനും ഈ മുഴയുടെ കാര്യം അറിയാം. പക്ഷെ അന്ന് അത് വലിയ കുഴപ്പമായി മാറിയിരുന്നില്ലെന്നും രേണു പറയുന്നു. പതിനഞ്ച് വയസുള്ളപ്പോഴാണ് രേണുവിന്റെ ശരീരത്തിൽ മുഴ പ്രത്യക്ഷപ്പെടുന്നത്. അന്ന് അത് ചികിത്സിക്കാൻ രേണു ശ്രമിച്ചില്ല. അതാണ് ഇപ്പോൾ കാൻസറെന്ന രോ​ഗമായി മാറിയത്.
കാൻസർ തേർഡ് സ്റ്റേജ് കഴിയാറായി. സ്തനത്തിൽ നിന്നും അത് കക്ഷത്തിലേക്ക് വ്യാപിച്ചു. ഹൃദയത്തിന്റെ മസിലിലോട്ടും ശ്വസാകോശത്തിലേക്കും വ്യാപിച്ചു. അവസ്ഥ അൽപം മോശമാണെന്നും രേണു സുധി പറഞ്ഞു.

Tags: Latest infoRenu Sudhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

Entertainment

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

പുതിയ വാര്‍ത്തകള്‍

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.