Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

അജി ബുധനൂര്‍ by അജി ബുധനൂര്‍
Jun 2, 2026, 06:29 am IST
in Kerala

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎമ്മിനുള്ളില്‍ പ്രതിഷേധം. പിണറായി വിജയന്റെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോയെന്ന് നേതാക്കള്‍. സംഘര്‍ഷം തടയാതെ മുതിര്‍ന്ന നേതാക്കള്‍ നോക്കിനിന്നു. തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടിട്ടും പിണറായി പഠിച്ചില്ലെന്നും വിമര്‍ശനം. ജില്ലാ കമ്മറ്റികളും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും സംസ്ഥാന സെക്രട്ടറിക്ക് കത്തയച്ചു. സിപിഎമ്മുകാര്‍ നേതാക്കളുടെ മക്കളെയല്ല പാര്‍ട്ടിയെയാണ് സംരക്ഷിക്കേണ്ടതെന്ന് ബൂത്ത് കമ്മറ്റികളിലും പാര്‍ട്ടിയുടെ സാമൂഹിക മാധ്യമങ്ങളിലും വിമര്‍ശനം.

പാര്‍ട്ടി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും വിവേകത്തോടെയല്ല പെരുമാറിയതെന്ന് പറയുന്നു. അച്ചടക്കം പഠിപ്പിക്കേണ്ടവര്‍ തന്നെ കലാപം നടത്താന്‍ പ്രേരിപ്പിച്ചത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. എന്നോട് ഇ ഡി ഒന്നും ചോദിച്ചില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ ആര്‍ക്കു വേണ്ടിയാണ് ഇത്രയും അക്രമം നടത്തിയതെന്നും ചോദ്യം ഉയര്‍ന്നു. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ കേസില്‍ പ്രതിയായപ്പോള്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കേസ് അതിന്റെ വഴിക്കുപോകുമെന്നും കോടിയേരി പറഞ്ഞിരുന്നു. പിണറായി വിജയനും ഇത്തരത്തില്‍ ആര്‍ജ്ജവം കാണിക്കേണ്ടതായിരുന്നു. അക്രമത്തിനു ശേഷം പിണറായി മാധ്യമങ്ങളാട് സംസാരിച്ചത് പാര്‍ട്ടിക്കെതിരെ വന്നവരെ പ്രവര്‍ത്തകര്‍ പ്രതിരോധിച്ചെന്നും സമാധാനപരമായ പ്രതിഷേധമാണ് നടത്തിയതെന്നുമാണ്. തെരഞ്ഞെടുപ്പ് കാലത്തും ഇതേ അഹംഭാവത്തോടെയുള്ള പിണറായിയുടെ പരാമര്‍ശങ്ങളാണ് ജനങ്ങളില്‍ നിന്ന് തിരിച്ചടി നേരിടാന്‍ കാരണമായത്. തെരഞ്ഞെടുപ്പിലെ തോല്‍വി വിലയിരുത്തലില്‍ ബൂത്ത് കമ്മറ്റി മുതല്‍ ജില്ലാ കമ്മറ്റികള്‍ വരെ പിണറായിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നിട്ടും പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടക്കുന്നതില്‍ പാര്‍ട്ടിയോട് അദ്ദേഹത്തിന് എന്ത് പ്രതിബദ്ധതയാണുള്ളതെന്നും ചോദിക്കുന്നു. അക്രമം തടയേണ്ട വി. ജോയി എംഎല്‍എ, മുന്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ അക്രമത്തിന് പ്രോത്സാഹനം നല്‍കിയത് പാര്‍ട്ടിയേക്കാള്‍ ഉപരി പിണറായി വിജയന്റെ മകളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്.

മുന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജയിലിലായി. പ്രതിഷേധത്തില്‍ പങ്കെടുത്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ ഇപ്പോള്‍ ഭീതിയിലാണ്. ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത വകുപ്പുകള്‍ പ്രകാരമാണ് കേസ്. ജാമ്യം കിട്ടുന്നതിനും താമസം ഉണ്ടാകും. കണ്ടാലറിയുന്ന 300 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കോര്‍പറേഷനിലെ സിപിഎം കൗണ്‍സിലര്‍മാരും അക്രമസമരത്തില്‍ ഉണ്ടായിരുന്നു. തങ്ങള്‍ അറസ്റ്റിലാകുമോയെന്ന ഭീതിയിലാണ് പ്രവര്‍ത്തകര്‍. ഇതിനിടെ ജയിലിലായ ഒരു പ്രതിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ വി. ശിവന്‍കുട്ടി പങ്കുവച്ച ഫോട്ടോയും തിരിഞ്ഞുകുത്തി. അടച്ചുറപ്പില്ലാത്ത വീട്ടിലെ പ്രവര്‍ത്തകനാണ് ജയിലിലായത്. ലൈഫ് പദ്ധതിയിലെങ്കിലും മന്ത്രിക്ക് ഒരു വീട് നല്‍കാമായിരുന്നില്ലെയെന്ന വിമര്‍ശനവും ഉയര്‍ന്നു.

Tags: Pinarayi VijayanVeena VijayanED EnquiryCPM KeralaCMRL-Exalogic case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

Editorial

ഇ ഡിയുടെ പരിശോധനയില്‍ സിപിഎം പ്രതിക്കൂട്ടില്‍

Kerala

സിഎംആർഎൽ-എക്‌സാലോജിക് കേസ്: ഇ ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Kerala

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

Main Article

വീണ വായിക്കുന്നതും വീണയെ വായിക്കുന്നതും

പുതിയ വാര്‍ത്തകള്‍

‘അമ്മ’ സംഘടനയിലെ ജാതി-മത പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ മോശമാകും: ആസിഫ് അലി

സിബിഎസ്ഇ വെബ്സൈറ്റ് ശരിയായി; പുനർമൂല്യനിർണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

നയപ്രഖ്യാപന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും: ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ 9 മുതല്‍

‘സെന്റർ ഓഫ് എക്സലൻസ്’ (CoE) പദ്ധതിക്ക് തുടക്കം കുറിച്ച് കേരള പൊലീസ്. ഡിജിപി റാവാഡ ചന്ദ്രശേഖറും എപി ബറ്റാലിയൻ എഡിജിപി ദിനേന്ദ്ര കശ്യപും.

പോലീസ് ബറ്റാലിയനുകളില്‍ ‘സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രോജക്ടി’ന് തുടക്കം

ഇതിഹാസ വനിതാ ടെന്നിസ് താരം സെറീന വില്ല്യം വീണ്ടും കളത്തിലേക്ക്

ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍ മാഡിസണ്‍ കെയ്‌സിനെ തോല്‍പ്പിച്ച ഡയാന ഷ്‌നായിഡറിന്റെ ആഹ്ലാദം

ഫ്രഞ്ച് ഓപ്പണ്‍ അട്ടിമറി തുടരുന്നു; റൂഡും കെയ്‌സും വീണു

തിരുമാന്ധാംകുന്ന് ക്ഷേത്രം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

സിനിമ സംഘടനാ ഭാരവാഹികളുമായി മന്ത്രിതല ചര്‍ച്ച ഇന്ന്

എസ്‌യുവിയില്‍ നിന്ന് വിക്ഷേപിക്കാന്‍ സജ്ജമാക്കിയ ദിവ്യാസ്ത്ര എംകെ1 ഡ്രോണ്‍

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം!

ടിഎംസി പിളര്‍പ്പിലേക്ക്; പാര്‍ട്ടി യോഗത്തില്‍ 60 എംഎല്‍എമാര്‍ പങ്കെടുത്തില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.