Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്ന് 5000 തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമായിരുന്നു…അത് ഒഴിവാക്കിയ സുവേന്ദു അധികാരി ബംഗാളിലെ മികച്ച മുഖ്യമന്ത്രി: ടിഎംസി നേതാവ് റിജു ദത്ത

തന്റെ പിഎ ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബംഗാളില്‍ ഒരു 5000 തൃണമൂല്‍ പ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെടാവുന്ന സാഹചര്യം തന്റെ ഇടപെടലിലൂടെ ഒഴിവാക്കിയ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പ്രശംസിച്ച് തൃണമൂല്‍ നേതാവ് റിജു ദത്ത.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2026, 07:46 pm IST
in India
സുവേന്ദു അധികാരി (ഇടത്ത്) തൃണമൂല്‍ നേതാവ് റിജു ദത്ത (വലത്ത്)

സുവേന്ദു അധികാരി (ഇടത്ത്) തൃണമൂല്‍ നേതാവ് റിജു ദത്ത (വലത്ത്)

കൊല്‍ക്കത്ത: തന്റെ പിഎ ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബംഗാളില്‍ ഒരു 5000 തൃണമൂല്‍ പ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെടാവുന്ന സാഹചര്യം തന്റെ ഇടപെടലിലൂടെ ഒഴിവാക്കിയ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പ്രശംസിച്ച് തൃണമൂല്‍ നേതാവ് റിജു ദത്ത. സുവേന്ദു അധികാരിയുടെ ഇടപെടല്‍ കാരണമാണ് വലിയൊരു കലാപവും കൂട്ടക്കൊലയും ഒഴിവായത്.- റിജു ദത്ത പറ‍ഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്തും അതിന് മുന്‍പും ബിജെപിയെ അതിരൂക്ഷമായി വിമര്‍ശിക്കുകയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ നയങ്ങള്‍ പൂര്‍ണ്ണമായും ന്യായകരിക്കുകയും ചെയ്ത നേതാവായിരുന്നു റിജു ദത്ത. പക്ഷെ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ തുടച്ചുനീക്കപ്പെട്ടതോടെ പൊടുന്നനെ സ്വരം മാറ്റുകയാണ് റിജു ദത്ത.

ഈ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃണമൂലിന് വേണ്ടി ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച നേതാവായ റിജു ദത്ത തൃണമൂലിന്റെ തോല്‍വിയോടെ മമതയെയും അഭിഷേക് ബനാര്‍ജിയെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന‍് പിടിച്ച ഐ പാക് കമ്പനിയെയും തള്ളിപ്പറഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം തൃണമൂല്‍ റിജു ദത്തയെ സസ്പെന്‍റ് ചെയ്തിരിക്കുകയാണ്. ദീര്‍ഘകാലമായി തന്റെ സഹായിയായി പ്രവര്‍ത്തിച്ച യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അങ്ങേയറ്റം സംയമനത്തോടെയാണ് സുവേന്ദു അധികാരി പ്രവര്‍ത്തിച്ചത്. അക്രമം കത്തിപ്പടരാതിരിക്കാന‍് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അതല്ലെങ്കില്‍ ഒരു 5000 തൃണമൂല്‍ പ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെടേണ്ടതായിരുന്നു. – റിജു ദത്ത പറയുന്നു.

മെയ് ആറിനാണ് സുവേന്ദു അധികാരിയുടെ പിഎ ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇതിന് പ്രതികാരം ചെയ്യാന്‍ സുവേന്ദു അധികാരി ആഹ്വാനം ചെയ്തിരുന്നെങ്കില്‍ 5000 തൃണമൂ്‍ല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമായിരുന്നു. ആ സാഹചര്യം സുവേന്ദു ഒഴിവാക്കി. – റിജു ദത്ത അഭിപ്രായപ്പെട്ടു.

സമാനതകളില്ലാത്തതാണ് സുവേന്ദു അധികാരിയുടെ രാഷ്‌ട്രീയ പാതയെന്നും മുഖ്യമന്ത്രി പദത്തിന് യോജിച്ചയാളാണ് സുവേന്ദു അധികാരിയെന്നും റിജു ദത്ത അവകാശപ്പെട്ടു. ഇന്ത്യയിലെ മികച്ച 10 രാഷട്രീയ നേതാക്കളെ എടുത്താല്‍ അതില്‍ മമത ഉണ്ടായിരിക്കും. പക്ഷെ സുവേന്ദു അധികാരിയുടെ ജീവിതം വ്യത്യസ്തമാണ്. അദ്ദേഹം എംപി ആയിരുന്നു. കാബിനറ്റ് മന്ത്രിയായിരുന്നു. നന്ദിഗ്രാമിലും ഭവാനിപൂരിലെ മമതയെ തോല്‍പിച്ച വ്യക്തിയാണ്. ബംഗാളിന്റെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണ് സുവേന്ദു അധികാരി.- റിജു ദത്ത പറഞ്ഞു.

 

Tags: TMC GoonsLatest newsChandranath rathRiju DuttaSuvendhu Adhikari PASuvendhu Adhikari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.