Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2026, 06:13 am IST
in Kerala

 

സര്‍ക്കുലര്‍ വിവാദത്തിന് പിന്നില്‍ സിപിഎം അനുകൂല ജീവനക്കാര്‍, ഉദ്ഘാടനം ചെയ്യുന്നത് ഗവര്‍ണര്‍

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി ആഘോഷം അട്ടിമറിക്കാന്‍ സിപിഎം ജീവനക്കാരുടെ നീക്കം. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീശങ്കര ജയന്തി ആഘോഷം ആചാര്യ സ്വാമികളുടെ ജയന്തി ദിനത്തില്‍ ത്തന്നെ നടക്കുന്നത്. സാധാരണ ജയന്തി ദിനത്തെ അവഗണിച്ച് പിന്നീട് ശ്രീശങ്കര ജയന്തിയുടെ പേരില്‍ ഇടതു പ്രചരണ സെമിനാര്‍ സംഘടിപ്പിക്കുകയാണ് പതിവ്. നാളെ സര്‍വകലാശാലയില്‍ നടക്കുന്ന ശ്രീശങ്കര ജയന്തി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തുന്നതാണ് സിപിഎം ജീവനക്കാരെ വിറളിപിടിപ്പിച്ചിരിക്കുന്നത്. സന്ദര്‍ശനം വിവാദമാക്കാനാണ് ഇടതു ജീവനക്കാര്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ് അറിയാതെ വിവാദ സര്‍ക്കുലര്‍ ഇറക്കിയത്.

ഗവര്‍ണര്‍ എത്തുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോകോളുകളെക്കുറിച്ച് അനാവശ്യ സര്‍ക്കുലര്‍ ഇറക്കിയാണ് ശ്രീശങ്കര ജയന്തി ആഘോഷം അട്ടറ്റിക്കാന്‍ നീക്കം നടത്തിയത്. സര്‍വകലാശാലയിലെ സിപിഎം അനുകൂല അദ്ധ്യാപകരും അനദ്ധ്യാപകരുമാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്ന് ഇന്റലിജന്‍സ് ഏജന്‍സികളുടെ അന്വേഷണത്തില്‍ വ്യക്തമായി. ഗവര്‍ണറുടെ സന്ദര്‍ശനം റദ്ദാക്കിക്കുകയെന്നതായിരുന്നു ഈ നീക്കത്തിന് പിന്നില്‍. സര്‍ക്കുലര്‍ ഇറക്കിയതും എസ്എഫ്‌ഐയെക്കൊണ്ട് സര്‍ക്കുലര്‍ കത്തിച്ചതിനും പിന്നിലും ഇവരായിരുന്നു
.
സര്‍വകലാശാലയിലെ അഡ്മിനിസ്‌ട്രേഷന്‍- സി വിഭാഗമാണ് സര്‍ക്കുലര്‍ തയാറാക്കിയത്. ഈ വിഭാഗത്തിലെ അസിസ്റ്റന്റായ സി.കെ. ആലിഡയാണ് ഫയല്‍ എഴുതിയത്. ഏത് ഉത്തരവിന്റെ, രേഖയുടെ അടിസ്ഥാനത്തിലാണ് നോട്ട് ഫയലിലും സര്‍ക്കുലറിന്റെ ഡ്രാഫ്റ്റിലും ഇത്തരം വാചകങ്ങള്‍ വന്നതെന്നത് വിശദമായ അന്വേഷണത്തിലേ മാത്രമേ മനസിലാകൂ. സെക്ഷന്‍ ഓഫീസര്‍ പി.എം. ജ്യോതിഷ് ലീവിലായിരുന്നു. ഭരണ വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷീന എം.ആര്‍ വേണ്ടവിധം സൂക്ഷ്മമായി പഠിക്കാതെയാണ് ഫയല്‍ സമര്‍പ്പിച്ചതെന്നാണ് സര്‍വകലാശാല വൃത്തങ്ങള്‍ പറയുന്നത്.

ഗവര്‍ണറെ സര്‍വകലാശാലയില്‍ പ്രവേശിപ്പിക്കില്ലെന്ന തീരുമാനത്തിലായിരുന്നു മുന്‍ സിപിഎം വിസിമാരും സിപിഎം അനുകൂല സംഘടനയുടെ നേതാക്കന്മാരും. 2014ന് ശേഷം ആദ്യമായാണ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ എത്തുന്നത്. വിവാദ സര്‍ക്കുലര്‍ ആദ്യം എത്തിയത് സിപിഎം അനുകൂല പത്രസ്ഥാപനങ്ങളിലും ചാനലുകളിലും ആയിരുന്നു. സര്‍വകലാശാലയിലെ എസ്എഫ്‌ഐ നേതാക്കന്മാരുടെ വാട്‌സ്ആപ്പിലേക്കും എത്തിയിരുന്നു. സര്‍ക്കുലര്‍ തയാറാക്കിയതിന് പിന്നില്‍ സിപിഎം അനുകൂല സംഘടനയിലെ ജീവനക്കാരുടെ പങ്കും അന്വേഷണ വിധേയമാക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു.

Tags: CPM KeralaKaladi Sreesankaracharya Sanskrit UniversitySree Shankara Jayanti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Article

അവിടുത്തെപ്പോലെ ഇവിടെയും

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.