Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2026, 05:36 pm IST
in Kerala

തിരുവനന്തപുരം: ഇരുമുന്നണികളുടെയും രാഷ്‌ട്രീയ വഞ്ചനയ്‌ക്കും ചതിക്കുമെതിരെ വിധിയെഴുതാന്‍ കാത്തിരിക്കുകയാണ് നേമത്തെയും വട്ടിയൂര്‍ക്കാവിലേയും വോട്ടര്‍മാര്‍. നേമത്തും വട്ടിയൂര്‍ക്കാവിലും ജനവിധിയെ അവഹേളിച്ച് അവജ്ഞയോടെ തള്ളിക്കളഞ്ഞ അച്ഛനും മകനുമാണ് വഞ്ചകര്‍. 1982 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാളയിലും നേമത്തും മത്സരിച്ച കെ. കരുണാകരന്‍ മാളയിലെ വിജയം നിലനിര്‍ത്തി നേമത്തെ ജനവിധിയെ അവഗണിക്കുകയായിരുന്നു. മാളയിലെ വിജയത്തില്‍ സംശയമുള്ളതിനാലാണ് നേമത്തും മത്സരിച്ചത്. രണ്ടിടത്തും വിജയിച്ചു. പക്ഷേ മാളയെ കെട്ടിപ്പുണര്‍ന്ന് നേമത്തെ ജനവിധിയെ തള്ളിക്കളഞ്ഞതാണ് ആദ്യചതി. കരുണാകരന്‍ മൂന്നാമതും മുഖ്യമന്ത്രിയായത് ആ ജനവിധിയോടെയാണ്.

2016 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മകന്‍ കെ. മുരളീധരന്‍ 7622 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വട്ടിയൂര്‍ക്കാവില്‍ നിന്നും വിജയിച്ചത്. അത് കെ. മുരളീധരന്‍ ഉപേക്ഷിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ്. അച്ഛന്റെ വഴിയേ സഞ്ചരിച്ച മുരളീധരന്‍ 2021 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നേമത്തെത്തി. അവിടെ കിട്ടിയത് ദയനീയ തോല്‍വിയാണ്. മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിച്ചത് താനാണെന്ന് അവകാശപ്പെടുമ്പോള്‍ വിജയിച്ചത് വി. ശിവന്‍കുട്ടിയാണ്.
വട്ടിയൂര്‍ക്കാവ് തന്റെ തറവാടാണെന്ന് അവകാശപ്പെടുകയാണ് ഇന്ന് മുരളീധരന്‍. തറവാട്ടില്‍ കാഷ്ടിച്ചപമാനിച്ച മുരളീധരന്‍ ഇപ്പോള്‍ നേമത്ത് രംഗത്തിറക്കിയിരിക്കുന്നത് ശബരീനാഥിനെയാണ്. അരുവിക്കരയില്‍ വിജയിച്ച ശബരി കഴിഞ്ഞ തെരഞ്ഞെടുപ്പ് തോറ്റശേഷം ആ മണ്ഡലം ഉപേക്ഷിച്ചാണ് നേമത്തെത്തിയത്

ഏതായാലും വട്ടിയൂര്‍ക്കാവില്‍ എതിരാളി ബിജെപിയുടെ ശക്തിയായ ശ്രീലേഖയാണ്. അവര്‍ മുരളിയെക്കൊണ്ട് ‘ക്ഷ’ ‘മ്മ’ വരപ്പിച്ചിരിക്കുകയാണ്. എതിര്‍സ്ഥാനാര്‍ത്ഥി പ്രശാന്ത് തിരുവനന്തപുരത്ത് മേയറായിരുന്നു. സിപിഎമ്മിന്റെ നോമിനിയായിരുന്ന് ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാത്ത മേയര്‍ എംഎല്‍എ എന്ന നിലയിലും ദയനീയ പരാജയമായിരുന്നു.
10 വര്‍ഷമായി നേമത്തെ പ്രതിനിധീകരിക്കുന്ന ശിവന്‍കുട്ടിയും മേയര്‍ പദവി വഹിച്ചാണ് എംഎല്‍എ പദവിയിലെത്തിയത്. ഒരു എംഎല്‍എ എങ്ങിനെയാകാന്‍ പാടില്ല എന്ന് തെളിയിച്ച ശിവന്‍കുട്ടിയുടെ അഭ്യാസപ്രകടനങ്ങള്‍ സഭയില്‍ കണ്ടവരാണ് ജനങ്ങള്‍. ഉടുതുണിപോ
ലുമില്ലാതെ സഭയില്‍ കോമാളിവേഷമാടിയ ശിവന്‍കുട്ടി ബിജെപിയുടെ അക്കൗണ്ട് പൂട്ടിയേ എന്ന് അഹങ്കരിച്ചാണ് രംഗത്തിറിങ്ങിയത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ മേല്‍ക്കൈ നേടിയ ബിജെപിയുടെ തേരോട്ടം കണ്ട്മുട്ടുകാലിട്ടടിക്കുകയാണ് ശിവന്‍കുട്ടി.

ഏതായാലും കെ. കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ ബിജെപിക്കൊപ്പം നില്‍ക്കുമായിരുന്നു. കെ. കരുണാകരന്റെ മകള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തൃശൂരില്‍ മത്സരിക്കുന്നു. തൃശൂരിലും പദ്മജ വേണുഗോപല്‍ ജയിക്കുമെന്നുറപ്പാണ്. എനിക്കിങ്ങനെയൊരച്ഛനില്ലെന്ന് പറഞ്ഞ മകനൊപ്പം അച്ഛന്റെ മനസ്സാക്ഷിപോലും ഉണ്ടാകില്ലെന്നുറപ്പ്. എ.കെ. ആന്റണിയുടെ മകന്‍ അനൂപ് ബിജെപി നേതാവാണ്. ആന്റണിയും തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫില്‍ ഉണ്ടാകുമെന്ന് ഒരുറപ്പുമില്ല.

Tags: കെ കുഞ്ഞിക്കണ്ണന്‍Kerala assembly election 2026election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

Kerala

ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയെ തടയാനാവില്ല; ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Kerala

വിമതര്‍ സംഘടിത നീക്കത്തിന് ആശങ്കയോടെ സിപിഎം

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

പുതിയ വാര്‍ത്തകള്‍

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.