Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 09:42 pm IST
in Entertainment

രാമായണം എന്ന ചിത്രത്തിലെ ശ്രീരാമന്റെ വേഷം അവതരിപ്പിക്കാൻ താൻ ആദ്യം തയ്യാറായിരുന്നില്ലെന്ന് ബോളിവുഡ് നടൻ രൺബീർ കപൂർ . അടുത്തിടെ ലോസ് ഏഞ്ചൽസിൽ നടന്ന് ചിത്രത്തിന്റെ പ്രിവ്യൂ പരിപാടിയ്‌ക്കിടെയാണ് രൺബീറിന്റെ വെളിപ്പെടുത്തൽ . ഈ വേഷം ഏറ്റെടുക്കാൻ ആദ്യം ആഗ്രഹിച്ചിരുന്നില്ലെന്നും , എന്നാൽ താൻ ഒരു പിതാവായതിനുശേഷം തന്റെ മാനസികാവസ്ഥ മാറിയെന്നുമാണ് താരം പറയുന്നത്.

രാമന്റെ വേഷത്തിനായുള്ള തന്റെ തയ്യാറെടുപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങളും രൺബീർ സംസാരിച്ചു. ആർക്കും ഒരിക്കലും പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയാത്ത ഒരു കഥാപാത്രമാണ് ശ്രീരാമൻ എന്ന് അദ്ദേഹം പറഞ്ഞു. ‘ നാല് വർഷം മുമ്പ് ശ്രീരാമന്റെ വേഷം വാഗ്ദാനം ചെയ്തപ്പോൾ, ഞാൻ ഉടൻ തന്നെ അത് നിരസിച്ചു എന്റെ ആദ്യ പ്രതികരണം ‘ഇല്ല’ എന്നായിരുന്നു. ഈ വേഷത്തിന് ഞാൻ യോഗ്യനല്ലെന്നും അതിനോട് പൂർണ്ണ നീതി പുലർത്താൻ എനിക്ക് കഴിയില്ലെന്നും എനിക്ക് തോന്നി.“ അദ്ദേഹം പറഞ്ഞു.

മകൾ രാഹ കപൂറാണ് തന്റെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായത് . “എന്റെ ജീവിതത്തിൽ ഒരു മാറ്റം ആവശ്യമായിരുന്നു. ഒരു അച്ഛനാകുന്നതും ശ്രീരാമന്റെ വേഷം വാഗ്ദാനം ചെയ്യപ്പെടുന്നതും – ഈ രണ്ട് സംഭവങ്ങളും എനിക്ക് നിർണായകമായ വഴിത്തിരിവുകളായി മാറി.ശ്രീരാമന്റെ ജീവിതത്തെയും അദ്ദേഹത്തിന്റെ യാത്രയെയും കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ വേണ്ടിയാണ് രാമായണം പൂർണ്ണമായും വായിച്ച് മനസിലാക്കിയത്. രാമായണം നമ്മുടെ മാനസികാവസ്ഥയിലും സംസ്കാരത്തിലും ആഴത്തിൽ പതിഞ്ഞിരിക്കുന്നു. ഈ കഥയിലും ശ്രീരാമനിലും ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ട്.”

ഈ കഥാപാത്രത്തിനായി തയ്യാറെടുക്കുന്നതിന് ശാരീരിക തയ്യാറെടുപ്പ് മാത്രമല്ല, വൈകാരികവും ആത്മീയവുമായ തയ്യാറെടുപ്പും ആവശ്യമായിരുന്നു . ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്, സത്യസന്ധതയും അത്യന്താപേക്ഷിതമാണ്. എന്റെ ധർമ്മം എന്റെ ജോലി തികഞ്ഞ സത്യസന്ധതയോടും ആത്മാർത്ഥതയോടും കൂടി ചെയ്യുക എന്നതാണ് .“ രൺബീർ പറഞ്ഞു.

ശ്രീരാമന്റെ കഥാപാത്രം വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമാണെന്ന് സംവിധായകൻ നിതേഷ് തിവാരി പറഞ്ഞു. “ശ്രീരാമൻ വളരെ കുറച്ച് മാത്രമേ സംസാരിച്ചിരുന്നുള്ളൂ, പക്ഷേ അദ്ദേഹത്തിന്റെ സ്നേഹം ആഴത്തിലുള്ളതായിരുന്നു. അദ്ദേഹത്തിന്റെ വേദന പുറമേയ്‌ക്ക് ദൃശ്യമായിരുന്നില്ല, പക്ഷേ അത് ആഴത്തിൽ അനുഭവിക്കാൻ കഴിയുമായിരുന്നു. ഈ വികാരങ്ങളുടെ മുഴുവൻ സ്പെക്ട്രവും പ്രകടിപ്പിക്കാൻ കഴിവുള്ള ഒരു നടനെ ഈ വേഷത്തിന് ആവശ്യമായിരുന്നു, രൺബീർ കപൂറിനേക്കാൾ ഇതിന് ഏറ്റവും അനുയോജ്യനായ മറ്റാരുമില്ലെന്ന് ഞങ്ങൾക്ക് തോന്നി” നിതേഷ് തിവാരി പറഞ്ഞു.

Tags: FilmRanbeer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

News

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

Kerala

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

പുതിയ വാര്‍ത്തകള്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.