Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 09:42 pm IST
in Entertainment

രാമായണം എന്ന ചിത്രത്തിലെ ശ്രീരാമന്റെ വേഷം അവതരിപ്പിക്കാൻ താൻ ആദ്യം തയ്യാറായിരുന്നില്ലെന്ന് ബോളിവുഡ് നടൻ രൺബീർ കപൂർ . അടുത്തിടെ ലോസ് ഏഞ്ചൽസിൽ നടന്ന് ചിത്രത്തിന്റെ പ്രിവ്യൂ പരിപാടിയ്‌ക്കിടെയാണ് രൺബീറിന്റെ വെളിപ്പെടുത്തൽ . ഈ വേഷം ഏറ്റെടുക്കാൻ ആദ്യം ആഗ്രഹിച്ചിരുന്നില്ലെന്നും , എന്നാൽ താൻ ഒരു പിതാവായതിനുശേഷം തന്റെ മാനസികാവസ്ഥ മാറിയെന്നുമാണ് താരം പറയുന്നത്.

രാമന്റെ വേഷത്തിനായുള്ള തന്റെ തയ്യാറെടുപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങളും രൺബീർ സംസാരിച്ചു. ആർക്കും ഒരിക്കലും പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയാത്ത ഒരു കഥാപാത്രമാണ് ശ്രീരാമൻ എന്ന് അദ്ദേഹം പറഞ്ഞു. ‘ നാല് വർഷം മുമ്പ് ശ്രീരാമന്റെ വേഷം വാഗ്ദാനം ചെയ്തപ്പോൾ, ഞാൻ ഉടൻ തന്നെ അത് നിരസിച്ചു എന്റെ ആദ്യ പ്രതികരണം ‘ഇല്ല’ എന്നായിരുന്നു. ഈ വേഷത്തിന് ഞാൻ യോഗ്യനല്ലെന്നും അതിനോട് പൂർണ്ണ നീതി പുലർത്താൻ എനിക്ക് കഴിയില്ലെന്നും എനിക്ക് തോന്നി.“ അദ്ദേഹം പറഞ്ഞു.

മകൾ രാഹ കപൂറാണ് തന്റെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായത് . “എന്റെ ജീവിതത്തിൽ ഒരു മാറ്റം ആവശ്യമായിരുന്നു. ഒരു അച്ഛനാകുന്നതും ശ്രീരാമന്റെ വേഷം വാഗ്ദാനം ചെയ്യപ്പെടുന്നതും – ഈ രണ്ട് സംഭവങ്ങളും എനിക്ക് നിർണായകമായ വഴിത്തിരിവുകളായി മാറി.ശ്രീരാമന്റെ ജീവിതത്തെയും അദ്ദേഹത്തിന്റെ യാത്രയെയും കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ വേണ്ടിയാണ് രാമായണം പൂർണ്ണമായും വായിച്ച് മനസിലാക്കിയത്. രാമായണം നമ്മുടെ മാനസികാവസ്ഥയിലും സംസ്കാരത്തിലും ആഴത്തിൽ പതിഞ്ഞിരിക്കുന്നു. ഈ കഥയിലും ശ്രീരാമനിലും ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ട്.”

ഈ കഥാപാത്രത്തിനായി തയ്യാറെടുക്കുന്നതിന് ശാരീരിക തയ്യാറെടുപ്പ് മാത്രമല്ല, വൈകാരികവും ആത്മീയവുമായ തയ്യാറെടുപ്പും ആവശ്യമായിരുന്നു . ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്, സത്യസന്ധതയും അത്യന്താപേക്ഷിതമാണ്. എന്റെ ധർമ്മം എന്റെ ജോലി തികഞ്ഞ സത്യസന്ധതയോടും ആത്മാർത്ഥതയോടും കൂടി ചെയ്യുക എന്നതാണ് .“ രൺബീർ പറഞ്ഞു.

ശ്രീരാമന്റെ കഥാപാത്രം വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമാണെന്ന് സംവിധായകൻ നിതേഷ് തിവാരി പറഞ്ഞു. “ശ്രീരാമൻ വളരെ കുറച്ച് മാത്രമേ സംസാരിച്ചിരുന്നുള്ളൂ, പക്ഷേ അദ്ദേഹത്തിന്റെ സ്നേഹം ആഴത്തിലുള്ളതായിരുന്നു. അദ്ദേഹത്തിന്റെ വേദന പുറമേയ്‌ക്ക് ദൃശ്യമായിരുന്നില്ല, പക്ഷേ അത് ആഴത്തിൽ അനുഭവിക്കാൻ കഴിയുമായിരുന്നു. ഈ വികാരങ്ങളുടെ മുഴുവൻ സ്പെക്ട്രവും പ്രകടിപ്പിക്കാൻ കഴിവുള്ള ഒരു നടനെ ഈ വേഷത്തിന് ആവശ്യമായിരുന്നു, രൺബീർ കപൂറിനേക്കാൾ ഇതിന് ഏറ്റവും അനുയോജ്യനായ മറ്റാരുമില്ലെന്ന് ഞങ്ങൾക്ക് തോന്നി” നിതേഷ് തിവാരി പറഞ്ഞു.

Tags: FilmRanbeer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

Kerala

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

Kerala

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും , വിഘ്‌നേഷ് ശിവനും ; പ്രത്യേക അലങ്കാര പൂജ വഴിപാട് നടത്തി

Entertainment

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

Entertainment

ടിനി ടോമിനെ വ്യക്തിഹത്യ ചെയ്യാൻ അനുവദിക്കില്ല , ഞങ്ങളെല്ലാവരും ടിനിയുടെ കൂടെത്തന്നെ ശക്തമായി നിൽക്കും ; പ്രിയങ്ക

പുതിയ വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.