Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സർജറിയുടെ സമയത്ത് ഒപ്പമുണ്ടെന്ന് പറഞ്ഞത് അമൃതാനന്ദമയി അമ്മ, ഞാൻ ഒരിക്കലും ദൈവ വിശ്വാസിയല്ല’; സലീം കുമാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2026, 02:23 pm IST
inEntertainment

മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരങ്ങളിൽ ഒരാളായിരുന്നു സലീം കുമാർ. കരിയറിന്റെ തുടക്കം മുതൽ തന്റെ വേഷങ്ങളിലൂടെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്‌ത അദ്ദേഹം നിലവിൽ സിനിമയിൽ അത്രത്തോളം സജീവമല്ല. ഇടയ്‌ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങൾ ഒക്കെ വന്നതോടെയാണ് അദ്ദേഹത്തിന് സിനിമയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നത്. എങ്കിലും ഇടയ്‌ക്കിടെ ചില വേഷങ്ങളിലൂടെ വന്ന് അദ്ദേഹം പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്.

അടുത്തിടെ ദിലീപ് നായകനായ ഭഭബ എന്ന ചിത്രത്തിലും സലീം കുമാർ ഒരു വേഷം കൈകാര്യം ചെയ്‌തിരുന്നു. ഇപ്പോഴിതാ തന്റെ അസുഖത്തെ കുറിച്ചും ആ സമയത്ത് കൂടെ നിന്നവരെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് സലീം കുമാർ. അമൃത ടിവിയിലെ ആനീസ് കിച്ചൺ എന്ന പരിപാടിയിലൂടെയാണ് സലീം കുമാർ മനസ് തുറന്നത്. ഒരുപാട് പേരുടെ കപട മുഖങ്ങൾ താൻ കണ്ടെന്നും ദൈവ വിശ്വാസി അല്ലെന്നും അദ്ദേഹം പറഞ്ഞു.

അമൃതാനന്ദമയി അമ്മയുമായി വളരെയധികം അറ്റാച്ച്മെന്റ് ഉള്ളയാളാണ് ഞാൻ. എനിക്കൊരു വലിയ സർജറി ഉണ്ടായിരുന്നു. അതിന്റെ സമയത്ത് അവിടെ ഒരു ഷൈൻ ഡോക്‌ടർ ഉണ്ടായിരുന്നു, അമൃതയിൽ വച്ചായിരുന്നു സർജറി. എന്നോട് അദ്ദേഹം അമ്മയെ ചെന്നൊന്ന് കാണാൻ പറഞ്ഞു. ഞാൻ വിചാരിച്ചു എന്തോ പൈസയുടെ കുറയ്‌ക്കാൻ വേണ്ടിയോ മറ്റോ ആണ് അത് പറയുന്നതെന്ന്. വേണ്ടെന്ന് ഞാൻ പറഞ്ഞു, നമുക്ക് ചെയ്യാമെന്നും. അതിനൊന്നും അല്ല ഒന്ന് പോ എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്

അപ്പോൾ എനിക്ക് രണ്ട് പിള്ളേരും വൈഫും അല്ലാതെ വേറെയാരും തിരിഞ്ഞു നോക്കുന്നു പോലുമില്ല. വേറെയാരുമില്ല, കാരണം എന്റെ കച്ചോടം പൂട്ടിയല്ലോ. ഒരു ഒരാൾ ഉണ്ടായിരുന്നില്ല ഞങ്ങളെ സഹായിക്കാൻ. അങ്ങനെ ഒന്ന് ചെന്ന് കണ്ടേക്കാമെന്ന് വിചാരിച്ചു. അവിടെ ചെന്നു. ഞാൻ ഭയങ്കര ഇതിലാണ് പോയത്, ഒരിക്കലും പൈസയുടെ സഹായം ഒന്നും ചോദിക്കില്ലെന്ന് ഉറപ്പിച്ചതാണ്. അങ്ങനെ അവിടെ ചെന്ന് അമ്മയെ കണ്ടു.

കണ്ടപ്പോൾ എന്നോട് എന്താണ് വന്നതെന്ന് ചോദിച്ചു. എന്തേലും പറയാനുണ്ടോ എന്ന് ചോദിച്ചു ഞാൻ പറഞ്ഞു പറയാനുണ്ടെന്ന്. എനിക്ക് ഇപ്പോൾ 45 വയസായി, അമൃതയിൽ കിടക്കുന്ന രജിസ്‌റ്ററിൽ എന്റെ വയസ് 56 ആണെന്നാണ്. അതൊന്ന് മാറ്റി തരണമെന്ന് ഞാൻ പറഞ്ഞു. വേറൊന്നും സംസാരിച്ചില്ല. ചെന്നോളൂ എന്ന് മാത്രമാണ് പറഞ്ഞത്. ശരിക്കും ആ സമയത്ത് എനിക്ക് പറയാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വാക്കുകൾ അല്ലേ പ്രധാനം.

ഞാൻ ഒരിക്കലും ഒരു ദൈവ വിശ്വാസിയല്ല, പക്ഷേ എനിക്ക് അമ്മയിൽ വിശ്വാസമുണ്ട്. അമ്മ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. യുഎന്നിൽ ഒരു മലയാളി ചെന്ന് മലയാളത്തിൽ പ്രസംഗിക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. ലോകം മുഴുവൻ ആദരിക്കുന്ന ഒരു വ്യക്തിയെ നമ്മൾ മാത്രം എന്തിന് തള്ളി പറയണം. ഒരു സാധു സ്ത്രീയെ പോലെയാണ് എനിക്ക് തോന്നിയത്.

എല്ലാവരുമായി ഫ്രണ്ട്ഷിപ്പ് ഉണ്ടെനിക്ക്, പക്ഷെ ആത്മാർത്ഥ സുഹൃത്തുക്കൾ എന്ന് പറയുന്നത് വിരലിൽ എണ്ണാവുന്നത് മാത്രമാണ്. എല്ലാവരോടും ഞാൻ ഫ്രണ്ട്ലി ആയിട്ടാണ് സംസാരിക്കാറുള്ളത്. ആത്മാർത്ഥ സുഹൃത്തുക്കൾ കൂടുതലും സ്ത്രീകളാണ്. ജീവിതത്തിന്റെ തുരുത്തിൽ ഒറ്റപ്പെടൽ ഭയങ്കരമാണ്. ഒരാൾ ഒറ്റപ്പെടുമ്പോഴാണ് അയാൾക്ക് ആരെങ്കിലും വേണ്ടത്. എനിക്ക് ഒരുപാട് പേരെ മനസിലാക്കാൻ പറ്റി. പലർക്കും സ്വാർത്ഥതയാണ് കൂടുതൽ.

 

Tags: Amritha HospitalMalayalam MovieLatest newssalil kumarmatha amruthananthamayi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)
India

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.