Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗ്ലാദേശിലെ ചിറ്റഗോങില്‍ നിന്നും ഇന്ത്യന്‍ വിസ നല്‍കുന്നത് നിര്‍ത്തി വച്ച് കേന്ദ്രസര്‍ക്കാര്‍; ബംഗ്ലാദേശില്‍ സ്ഥിതി ശാന്തമാകുന്നത് വരെ വിസയില്ല

ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്‍ നിന്നും ഇന്ത്യയിലേക്ക് വിസ നല്‍കുന്ന നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചു, വിസ നടപടികള്‍ അനിശ്ചിതകാലത്തേക്കാണ് നിര്‍ത്തി വച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നടപടികളുണ്ടാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 05:44 pm IST
inIndia, World

ധാക്ക: ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്‍ നിന്നും ഇന്ത്യയിലേക്ക് വിസ നല്‍കുന്ന നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചു, വിസ നടപടികള്‍ അനിശ്ചിതകാലത്തേക്കാണ് നിര്‍ത്തി വച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നടപടികളുണ്ടാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

യുവനേതാവ് ഷരീഫ് ഉസ്‌മാന്‍ ഖാദിയുടെ കൊലപാതകത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായിരിക്കുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷാനടപടികളുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി. കാരണം ഷെയ്ഖ് ഹസീനയെ അധികാര ഭ്രഷ്‌ടയാക്കിയ കഴിഞ്ഞ വര്‍ഷത്തെ പ്രക്ഷോഭങ്ങളുടെ അമരക്കാരനായിരുന്ന ഹാദി കടുത്ത ഇന്ത്യാവിരുദ്ധനാണ്. ഹാദിയുടെ മരണത്തിന് ശേഷം ബംഗ്ലാദേശില്‍ കലാപം നടക്കുകയാണ്. ഇന്ത്യാ വിരുദ്ധ വികാരവും വര്‍ധിച്ചുവരികയാണ്. അടുത്ത ഫെബ്രുവരി 12ന് രാജ്യത്ത് നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടിയിരുന്നു.

സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം വിസ കേന്ദ്രം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച ശേഷമേ നടപടി പുനരാരംഭിക്കുന്ന കാര്യം തീരുമാനിക്കൂ. കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ സില്‍ഹെത് നഗരത്തിലെ ഇന്ത്യന്‍ അസിസ്റ്റന്‍റ് ഹൈ കമ്മീഷനിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. മറ്റാരും സാഹചര്യങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനാണ് നടപടി. അതീവ സുരക്ഷയിലാണ് കഴിഞ്ഞ ദിവസം ധാക്ക സര്‍വകലാശാല പള്ളിയ്‌ക്ക് സമീപമുള്ള ദേശീയ കവി കാസി നസ്‌റുള്‍ ഇസ്‌ലാമിന്റെ ശവകുടീരത്തിന് അടുത്ത് ഹാദി എന്ന മുപ്പത്തിരണ്ടുകാരന് അന്ത്യവിശ്രമം ഒരുക്കിയത്.

പതിനായിരങ്ങളാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. സംസ്‌കാര ചടങ്ങുകളിലുടനീളം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ഹാദിയുടെ ചോരയ്‌ക്ക് പകരം ചോദിക്കുമെന്നും മുദ്രാവാക്യം ഉയര്‍ന്നു.

ഈ മാസം പന്ത്രണ്ടിന് മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ആളുകള്‍ ആണ് ഹാദിയെ വെടിവയ്‌ക്കുകയായിരുന്നു. ധാക്കയിലെ ബിജോയ് നഗര്‍ മേഖലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കവെ ആയിരുന്നു ഇത്. സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്‌ചയാണ് മരിച്ചു. കടുത്ത ഇന്ത്യാ വിരോധി ആയതിനാല്‍ ഹാദിയുടെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപണം ഉയരുന്നുണ്ട്. ഇദ്ദേഹത്തിന്റെ മരണത്തോടെ ബംഗ്ലാദേശിലെമ്പാടും അക്രമങ്ങള്‍ അരങ്ങേറുകയാണ്. ചിറ്റോഗ്രാമിലെ ഇന്ത്യന്‍ അസിസ്റ്റന്‍റ് ഹൈകമ്മീഷണറുടെ വസതിക്ക് നേരെ കല്ലേറ് അടക്കമുള്ളവ അരങ്ങേറി.

ഇതോടെയാണ് ചിറ്റഗോങിലെ ഇന്ത്യന്‍ വിസ നടപടി കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നിര്‍ത്തി വച്ചിരിക്കുന്നത്. ധാക്ക ട്രൈബ്യൂണ്‍ എന്ന വര്‍ത്തമാനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ഇന്ന് മുതലാണ് ഇത് നിലവില്‍ വന്നിരിക്കുന്നത്.

 

 

Tags: Sherif Osman HadiIndian VisaIndia High Commission officeterrorismBangladeshislamisationChittagongJamaate IslamiOsman Hadi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.