Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനുഷ്യ മനസാക്ഷിപോലും മരവിക്കുന്ന കൊടും ക്രൂരത; പത്ത് വയസുകാരനെ പിതാവ് അന്തിയിറങ്ങാൻ സമ്മതിച്ചത് കാടുനിറഞ്ഞ വിറക് പുരയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 05:03 pm IST
inKerala
കുട്ടി അന്തിയുറങ്ങിയിരുന്ന വിറക് പുര

കുട്ടി അന്തിയുറങ്ങിയിരുന്ന വിറക് പുര

കൂത്താട്ടുകുളം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയോടും അവന്റെ അമ്മയോടും അച്ഛന്റെയും അമ്മൂമ്മയുടെയും കൊടും ക്രൂരത. ഒന്നരമാസക്കാലമായി കുട്ടിയും അമ്മയും കഴിഞ്ഞത് കാടു നിറഞ്ഞ റബർ തോട്ടത്തിൽ വെളിച്ചം പോലും ഇല്ലാത്ത വിറക്പുരയിൽ. കുട്ടിയെ വീട്ടിൽ കയറ്റാനോ ആഹാരം നൽകാനോ അച്ഛനും അമ്മൂമ്മയും അനുവദിച്ചിരുന്നില്ല. ഒരു മറപോലുപോലും ഇല്ലാതെ പായ വിരിച്ച് ഒരു പുതപ്പ് മാത്രം നൽകിയാണ് ഇവർ ഈ കുരുന്നിനോട് ക്രൂരത കാട്ടിയത്.

അദ്ധ്യാപകരുടെ ഇടപെലിലാണ് സംഭവം പുറലോകം അറിഞ്ഞത്. വീടിന് പുറത്തോ മുറ്റത്തോ വെച്ച് വേണം കഴിക്കാൻ. കാടും ചെളിയും നിറഞ്ഞ വഴികളിലൂടെ ആണ് ഇവർ വിറക് പുരയിലേക്ക് പോയിരുന്നത്. കാക്കൂർ ടൗണിൽ ഓട്ടോ ഡ്രൈവർ ആണ് അച്ഛൻ കഴിഞ്ഞ ഒന്നര മാസമായി സ്വന്തം കുഞ്ഞിനോടും ഭാര്യയോടും മനുഷ്യ മനസാക്ഷിപോലും മരവിക്കുന്ന വിധം ക്രൂരത കാണിച്ചിരുന്നത്. തിരുമാറാടി സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിക്കാണ് ഈ ദുരനുഭവം.

അദ്ധ്യാപകർ കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ സൂചനകളാണ് സംശയം ഉയർത്തിയത്. സ്കൂൾ ബാഗിൽ നിന്ന് നിരവധി ജൂസ് ബോട്ടിലുകളും കണ്ടെടുത്തു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി ഇക്കാര്യങ്ങൾ പറഞ്ഞത്. വിശക്കുമ്പോൾ പിതാവ് നൽകിയിരുന്ന 20 രൂപായ്‌ക്ക് ജൂസ് വാങ്ങികുടിക്കുകയായിരുന്നു. തുടർന്ന് അദ്ധ്യാപകർ കൂത്താട്ടുകുളം പോലീസിൽ അറിയിക്കുകയായിരുന്നു.

രാത്രി സി.ഐ. സഞ്ജു ജോസഫിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തിയാണ് വീടിനോട് സമീപത്തുള്ള വിറക് പുരയിൽ നിന്ന് കുട്ടിയേയും അമ്മയേയും മോചിപ്പിച്ചത്. തുടർന്ന് കുട്ടിയെ ശിശുക്ഷേമസമിതയുടെ നേതൃത്വത്തിൽ കൗൺസിൽ നടത്തി. മാതാപിതാക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. പോലീസ് താക്കീത് നൽകി വീട്ടയച്ചു. സംഭവത്തിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.

തന്റെ കുട്ടിയല്ലാ എന്നു പറഞ്ഞായിരുന്നു ഇയാൾ കുട്ടിയെവീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നത്. സ്കൂൾ വിട്ട് വീട്ടിൽ വന്നാൽ മുറിയിൽ കയറുവാൻ പിതാവ് അനുവദിച്ചിരുന്നില്ല. അയൽ വീടുകളിലും ട്യൂഷൻ സെന്റിലുമയിരുന്നു ഈ 10 വയസ്സുകാരൻ കഴിഞ്ഞിരുന്നത്. രാത്രിയിൽ കൂത്താട്ടുകുളം ടൗണിലെ തുണിക്കടയിൽ ജോലിചെയ്യുന്ന അമ്മ എത്തിയശേഷം കുട്ടിയേയും കൂട്ടി വിറക്പുരയിലേക്ക് പോകുകയായിരുന്നു.

മാതാപിതാക്കളെ വിളിച്ചു വരുത്തി കുട്ടിയേയും അമ്മയേയും വീട്ടിൽ കയറ്റി താമസിപ്പിക്കുവാൻ സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സ്കൂൾ അധികൃതർ ശിശുക്ഷേമ സമിതിക്ക് പരാതി നൽകിയിട്ടുണ്ട്.

Tags: Denied entry to houseDenied foodmotherno electricityRubber PlantationExtreme crueltyFather and grandmotherFifth-grade boyLiving in wooden hut
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

Kerala

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.