Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥലയെ ഒരു വഴിക്കാക്കിയവര്‍ സുരേഷ് ഗോപിയെ തേടി ഇറങ്ങിയിട്ടുണ്ട്….സൂക്ഷിക്കുക

സ്ത്രീകളുടെ മൃതദേഹം കൂട്ടബലാത്സംഗത്തിന് ശേഷം കൂട്ടത്തോടെ കുഴിച്ചിടുന്ന ഭീകരകേന്ദ്രമായി ധര്‍മ്മസ്ഥലയെ ചിത്രീകരിച്ച കര്‍ണ്ണാടകത്തിലെ മാധ്യമഭീകരത കേരളത്തിലെ സുരേഷ് ഗോപിയ്‌ക്കെതിരെ. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ ന്യൂസ് മിനിറ്റ്, ന്യൂസ് ലോണ്‍ഡ്രി എന്ന വാര്‍ത്താമാധ്യമ കൂട്ടുസംരംഭമാണ് ഇപ്പോള്‍ സുരേഷ് ഗോപിയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2025, 12:28 am IST
inIndia
ദ ന്യൂസ് മിനിറ്റ്, ന്യൂസ് ലോണ്‍ട്രി ലേഖിക (വലത്ത്)

ദ ന്യൂസ് മിനിറ്റ്, ന്യൂസ് ലോണ്‍ട്രി ലേഖിക (വലത്ത്)

ന്യൂദല്‍ഹി: സ്ത്രീകളുടെ മൃതദേഹം കൂട്ടബലാത്സംഗത്തിന് ശേഷം കൂട്ടത്തോടെ കുഴിച്ചിടുന്ന ഭീകരകേന്ദ്രമായി ധര്‍മ്മസ്ഥലയെ ചിത്രീകരിച്ച കര്‍ണ്ണാടകത്തിലെ മാധ്യമഭീകരത കേരളത്തിലെ സുരേഷ് ഗോപിയ്‌ക്കെതിരെ. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ ന്യൂസ് മിനിറ്റ്, ന്യൂസ് ലോണ്‍ഡ്രി എന്ന വാര്‍ത്താമാധ്യമ കൂട്ടുസംരംഭമാണ് ഇപ്പോള്‍ സുരേഷ് ഗോപിയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

സിനിമ സെറ്റിനെ നേരെ രാഷ്‌ട്രീയത്തിലേക്ക് അതുപോലെ പറിച്ചുനടാമെന്ന് വ്യാമോഹിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് ദ ന്യൂസ് മിനിറ്റ്, ന്യൂസ് ലോണ്‍ഡ്രി അവതാരക പറയുന്നു. പുതുതായി പുറത്തുവിട്ട യൂട്യൂബ് വീഡിയോയിലൂടെയാണ് ഇവര്‍ സുരേഷ് ഗോപിയെ അദ്ദേഹത്തിന്റെ വിവിധ സിനിമകളിലെ റോളുകള്‍ വെച്ച് അദ്ദേഹത്തിന്റെ രാഷ്ടീയ പ്രസ്താവനകളെ പരിഹസിക്കുന്നത്.

ഇപ്പോള്‍ സുരേഷ് ഗോപിയ്‌ക്കെതിരെ നടക്കുന്ന വേട്ടയാടലുകള്‍ ഇതോടെ ഒരു ആസൂത്രിത മാധ്യമഗൂഢാലോചനയാണെന്ന് കരുതേണ്ടിവരുമെന്ന് മാധ്യമരംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. ഭാവിയില്‍ സുരേഷ് ഗോപിയെ തകര്‍ക്കുന്ന പുതിയ നീക്കങ്ങള്‍ ഉണ്ടായേക്കാമെന്നും ഇവരില്‍ പലരും മുന്നറിയിപ്പ് നല്‍കുന്നു.

കേന്ദ്രഏജന്‍സി തന്നെ രംഗത്ത് വന്ന് സുരേഷ് ഗോപിയ്‌ക്കെതിരെ ആരാണ് ഗൂഡാലോചനകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് എന്ന് അന്വേഷിക്കണമെന്നും ഈ മാധ്യമവിദഗ്ധര്‍ ഉപദേശിക്കുന്നു. ധര്‍മ്മസ്ഥലയെ ഭീകരകേന്ദ്രമാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിച്ച മാധ്യമാണ് ദ ന്യൂസ് മിനിറ്റ്, ന്യൂസ് ലോണ്‍ട്രി മാധ്യമം. ഇവര്‍ തന്നെ നൂറുകണക്കിന് വീഡിയോകള്‍ ആണ് ധര്‍മ്മസ്ഥലയെക്കുറിച്ച് ചെയ്തത്.

തനിക്ക് മന്ത്രിയായിട്ടും നയാപൈസ വരുമാനമില്ലെന്നും മന്ത്രിസ്ഥാനം ഉപേക്ഷിക്കാന്‍ അനുവദിക്കണമെന്നും സുരേഷ് ഗോപി പാതി തമാശയായി പറഞ്ഞ കാര്യം ഈയിടെ ദേശീയ വാര്‍ത്തയായി മാറിയിരുന്നു. എങ്ങിനെയെങ്കിലും സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം തട്ടിത്തെറിപ്പിക്കാന്‍ ഒരു മാധ്യമസിന്‍ഡിക്കേറ്റ് ഗൂഢമായി പ്രവര്‍ത്തിച്ചുവരുന്നതായി വേണം കരുതാന്‍. സുരേഷ് ഗോപിയുടെ ഓരോ കലുങ്ക് സംവാദത്തെയും വിവാദമാക്കാനും വലിയ ശ്രമം നടക്കുന്നുണ്ട്. അതെല്ലാം ആസൂത്രിതമായി വലിയ വാര്‍ത്തകളാക്കി മാറ്റുകയും ആസൂത്രിതമായി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നുമുണ്ട്. ഇതിന് പിന്നില്‍ എന്‍ജിഒകളും മതപരിവര്‍ത്തനലോബികളും ഉണ്ടെന്ന് കരുതുന്നു. എന്‍ജിഒ, മതപരിവര്‍ത്തന, സുഡാപ്പി ലോബികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാധ്യമങ്ങളാണ് ന്യൂസ് മിനിറ്റും ന്യൂസ് ലോണ്‍ട്രിയും.

 

Tags: Kalungu samvadamsureshgopiMediaconspiracyThe news minuteNews laundryNews MinuteDharmasthala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

India

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

Kerala

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പുതിയ വാര്‍ത്തകള്‍

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.