Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടുത്ത വിഭാഗീയത തുടരുന്നു; സിപിഐ സംസ്ഥാന സമ്മേളനത്തിന്  തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2025, 11:29 am IST
inKerala

ആലപ്പുഴ: കടുത്ത വിഭാഗീയതക്കിടെ സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് ആലപ്പുഴയില്‍ തുടക്കം. പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി തിരുത്തല്‍ ശക്തിയായി നിലകൊണ്ട മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മയിലിനെ അടുപ്പിക്കാതെയാണ് പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകുന്നത്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും നേതൃത്വത്തിനും എതിരെ ഉയരാനിടയുള്ള കടുത്ത വിമര്‍ശനങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലെല്ലാം ഔദ്യോഗിക പക്ഷം സ്വീകരിച്ചിട്ടുണ്ട്. ഇസ്മയലിനെ വെട്ടിനിരത്തിയതിലൂടെ ഉള്‍പാര്‍ട്ടി ജനാധിപത്യം സമ്മേളനത്തില്‍ അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് മറുപക്ഷത്തിന് ബിനോയ് വിശ്വം നയിക്കുന്ന നേതൃത്വം നല്‍കിയത്.

എന്തുകൊണ്ടാണ് സമ്മേളനത്തില്‍ പങ്കെടുപ്പിക്കാത്തതെന്ന് തനിക്ക് അറിയില്ലെന്ന് ഇസ്മയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സമ്മേളനത്തിന് ശേഷം പരസ്യപ്രതികരണമെന്നും ഇസ്മയില്‍ വ്യക്തമാക്കി. ഇത്രകാലം പാര്‍ട്ടിക്കു വേണ്ടി പണിയെടുത്ത തന്നോട് പാര്‍ട്ടി ചെയ്തത് കടുത്ത അനീതിയാണെന്ന നിലപാടാണ് ഇസ്മയിലിനുള്ളത്. 1968നു ശേഷം ഇസ്മയില്‍ പങ്കെടുക്കാത്ത ആദ്യ സംസ്ഥാന സമ്മേളനമാണ് ആലപ്പുഴയിലേത്. പാലക്കാട് ജില്ലാ സമ്മേളനത്തില്‍ നിന്നും ഇസ്മയിലിനെ ഒഴിവാക്കിയിരുന്നു.

സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി പാര്‍ട്ടി തയാറാക്കിയ മാര്‍ഗരേഖയില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള മത്സരവും വിഭാഗീയ നീക്കവും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. കാനം രാജേന്ദ്രന്റെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ നോമിനിയെന്ന നിലയിലാണ് മുതിര്‍ന്ന പല നേതാക്കളെയും തഴഞ്ഞ് ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായത്. തുടക്കം മുതല്‍ തന്നെ ബിനോയ് വിശ്വത്തിന്റെ പ്രവര്‍ത്തനരീതികള്‍ക്കെതിരെയും, സിപിഎമ്മിന് കീഴ്പ്പെടുന്ന ശൈലിക്കെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സമ്മേളനങ്ങളിലെ വിമര്‍ശനം ഭയന്ന് ബിനോയ് വിശ്വം പക്ഷം ചര്‍ച്ചകള്‍ക്ക് പോലും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിലപാട് സ്വീകരിച്ചത്. എന്നിട്ടും അഞ്ച് മണ്ഡലം സമ്മേളനത്തില്‍ ഭാരവാഹി തെരഞ്ഞെടുപ്പ് നടത്താനായിട്ടില്ല. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ അഞ്ച് മണ്ഡലം കമ്മിറ്റികളിലാണ് ഭാരവാഹികളെ നിശ്ചയിക്കാന്‍ കഴിയാതിരുന്നത്.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഇന്ന് ആരംഭിക്കും. രാവിലെ 9ന് വലിയചുടുകാട്ടില്‍ നിന്നും 100 വനിതാ അത്ലറ്റുകള്‍ കൈമാറി കൊണ്ടുവരുന്ന ദീപശിഖ കളര്‍കോട് യെസ്‌കെ കണ്‍വന്‍ഷന്‍ സെന്ററില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏറ്റുവാങ്ങും. തുടര്‍ന്ന് സംസ്ഥാന എക്‌സി. അംഗം കെ.ആര്‍. ചന്ദ്രമോഹന്‍ പതാക ഉയര്‍ത്തും. ദേശീയ ജന. സെക്രട്ടറി ഡി. രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 11, 12 തീയതികളിലും പ്രതിനിധി സമ്മേളനം തുടരും.

Tags: keralaCPI Keralabinoy viswamKE Ismail
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.