Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തുര്‍ക്കിയില്‍ നിന്നുുള്ള മാര്‍ബിള്‍ വേണ്ടെന്ന് വ്യാപാരികള്‍; ബിസിനസ് രാജ്യത്തേക്കാള്‍ വലുതല്ലെന്ന് മാര്‍ബിള്‍ വ്യാപാരി സംഘടനയുടെ പ്രസിഡന്‍റ്

രാജസ്ഥാനിലെ ഉദയ്‌പൂരില്‍ 125 മാര്‍ബിള്‍ വ്യാപാരികളുടെ സംഘടന തുര്‍ക്കിയില്‍ നിന്നുള്ള മാര്‍ബിള്‍ ഇറക്കുമതി നിര്‍ത്തിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് എത്തുന്ന മാര്‍ബിളില്‍ 70 ശതമാനവും എത്തുന്നത് തുര്‍ക്കിയില്‍ നിന്നാണ്. ഏകദേശം 14 മുതല്‍ 18 ലക്ഷം ടണ്‍ മാര്‍ബിള്‍ ആണ് എത്തുന്നത്. ഏകദേശം 2500 കോടി മുതല്‍ 3000 കോടി രൂപ വരെയാണ് ഈ മാര്‍ബിളിന്റെ മൂല്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2025, 11:43 pm IST
inIndia, Business
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലെത്തിയ മാര്‍ബിള്‍ (ഇടത്ത്)

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലെത്തിയ മാര്‍ബിള്‍ (ഇടത്ത്)

 

മുംബൈ: രാജസ്ഥാനിലെ ഉദയ്‌പൂരില്‍ 125 മാര്‍ബിള്‍ വ്യാപാരികളുടെ സംഘടന തുര്‍ക്കിയില്‍ നിന്നുള്ള മാര്‍ബിള്‍ ഇറക്കുമതി നിര്‍ത്തിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് എത്തുന്ന മാര്‍ബിളില്‍ 70 ശതമാനവും എത്തുന്നത് തുര്‍ക്കിയില്‍ നിന്നാണ്. ഏകദേശം 14 മുതല്‍ 18 ലക്ഷം ടണ്‍ മാര്‍ബിള്‍ ആണ് എത്തുന്നത്. ഏകദേശം 2500 കോടി മുതല്‍ 3000 കോടി രൂപ വരെയാണ് ഈ മാര്‍ബിളിന്റെ മൂല്യം.

ബിസിനസ് രാജ്യത്തേക്കാള്‍ വലുതല്ല എന്ന നിലപാടാണ് മാര്‍ബിള്‍ വ്യാപാരികള്‍ക്കുള്ളത്. അതിനാല്‍ തുര്‍ക്കിയില്‍ നിന്നുള്ള മാര്‍ബിള്‍ ഇറക്കുമതി അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്‌ക്ക് കത്ത് നല്‍കിയിരിക്കുകയാണ് മാര്‍ബിള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കപില്‍ സുരാന.

ഇന്ത്യാ പാക് ഏറ്റുമുട്ടലില്‍ തുര്‍ക്കി പാകിസ്ഥാനെ സഹായിച്ചതോടെ തുര്‍ക്കിയില്‍ നിന്നുള്ള മാര്‍ബിള്‍ വേണ്ടെന്ന നിലപാട് ജമ്മുകശ്മീരിലെ ബിസിനസുകാരും സ്വീകരിച്ചിരിക്കുകയാണ്.  തുര്‍ക്കിയില്‍ നിന്നും ഇന്ത്യയ്‌ക്കാവശ്യം വിശ്വാസമാണ് വഞ്ചനയല്ലെന്ന് ജമ്മുകശ്മീരിലെ മാര്‍ബിള്‍ ബിസിനസുകാരനായ ഉത്സവ് ജെയിന്‍ പറയുന്നു.

ആപ്പിള്‍ മുതല്‍ സ്വര്‍ണ്ണം വരെ

തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന ചരക്കുകള്‍ സ്വര്‍ണ്ണം മുതല്‍ ആപ്പിളും  വരെ.
തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്ക് ഒരു വര്‍ഷം എത്തുന്നത് 284 കോടി ഡോളറിന്റെ ചരക്കാണ്. പക്ഷെ തുര്‍ക്കിയും ഇന്ത്യയും തമ്മിലുള്ള ബിസിനസ് ചുരുങ്ങിവരികയാണ്. 2023-24ല്‍ അത് 378 കോടി ഡോളര്‍ വരെയായിരുന്നു.

മിനറല്‍ ഓയില്‍, സ്വര്‍ണ്ണം, മാര്‍ബിള്‍, വെജിറ്റബിള്‍സ്, ആപ്പിള്‍, സിമന്‍റ്, കെമിക്കലുകള്‍ എന്നിവ ഉള്‍പ്പെടും. തുര്‍ക്കിയില്‍ നിന്നുള്ള കമ്പനികള്‍ ഇന്ത്യയില്‍ അടിസ്ഥാനസൗകര്യവികസനരംഗത്തും എഞ്ചിനീയറിംഗ് രംഗത്തും സജീവമാണ്.

സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ തുര്‍ക്കി 2178 ഷിപ്പിംഗാണ് ഇന്ത്യയിലേക്ക് നടത്തിയിരിക്കുന്നത്. ഏകദേശം 17.30 കോടി ഡോളറിന്റെ സ്വര്‍ണ്ണമാണ് തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്നത്. തുര്‍ക്കിയിലെ 231 സ്വര്‍ണ്ണക്കയറ്റുമതിക്കാര്‍ ഇന്ത്യയിലെ 202 സ്വര്‍ണ്ണബിസിനസുകാര്‍ക്ക് സ്വര്‍ണ്ണം നല്‍കി. 25 ശതമാനം വീതമാണ് തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതി വര്‍ധിക്കുന്നത്.

9.28 കോടി ഡോളറിന്റെ ആപ്പിളാണ് തുര്‍ക്കിയില്‍ നിന്നും 2023ല്‍ ഇറക്കുമതി ചെയ്തത്. ഇപ്പോള്‍ തുര്‍ക്കിയില്‍ നിന്നുള്ള ആപ്പിള്‍ ഇറക്കുമതി നിര്‍ത്തിവെച്ച് പകരം ഹിമാചലില്‍ നിന്നും ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. പുനെയില്‍ പഴവിപണിയില്‍ ഒരു സീസണില്‍ മാത്രം തുര്‍ക്കി ആപ്പിളിന്റെ കച്ചവടം 1000 കോടി രൂപ മുതല്‍ 1200 കോടി രൂപ വരെ നടക്കാറുണ്ട്.

തുര്‍ക്കി യാത്ര നിര്‍ത്തിവെച്ച് ഇന്ത്യക്കാര്‍

മുന്ന് ലക്ഷം ഇന്ത്യക്കാരാണ് ഒരു വര്‍ഷം തുര്‍ക്കിയില്‍ എത്തുന്നത്. തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണം 60 ശതമാനത്തോളം കുറഞ്ഞിരിക്കുകയാണ്. ഈസി മൈ ട്രിപ്പ്, മെയ്‌ക്ക് മൈ ട്രിപ്പ്, ക്ലിയര്‍ ട്രിപ് തുടങ്ങിയ കമ്പനികള്‍ ഇന്ത്യക്കാരുടെ തുര്‍ക്കിയിലേക്കുള്ള ബുക്കിംഗ് റദ്ദാക്കുകയാണ്.

 

Tags: TurkeydroneTurkeyIndiaPakWarOperationsindoorTurkeymarblemarblefromTurkeymarbleimport
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

പുതിയ വാര്‍ത്തകള്‍

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.