Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ത്യയ്‌ക്കെതിരെ ഡ്രോണാക്രമണം നടത്തിയ തുര്‍ക്കിക്ക് പിണറായി സര്‍ക്കാര്‍ പത്ത് കോടി നല്‍കിയത് എന്തിന്?

ഇന്ത്യാ-പാക് യുദ്ധത്തില്‍ ഇന്ത്യയ്‌ക്കെതിരായ തുര്‍ക്കി നീക്കം നടത്തിയ പശ്ചാത്തലത്തില്‍ പിണറായി സര‍്ക്കാര്‍ തുര്‍ക്കി സര്‍ക്കാരിന് നല്‍കിയ വന്‍ദുരിതാശ്വാസത്തുക ചര്‍ച്ചാവിഷയമാകുന്നു. 2023 ഫെബ്രുവരി ആറിന് നടന്ന ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത് 55000 പേരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2025, 10:43 pm IST
inKerala
ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ അയച്ച തുര്‍ക്കിയുടെ ഡ്രോണ്‍ ആയ സോംഗാര്‍ (ഇടത്ത്)

ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ അയച്ച തുര്‍ക്കിയുടെ ഡ്രോണ്‍ ആയ സോംഗാര്‍ (ഇടത്ത്)

തിരുവനന്തപുരം: ഇന്ത്യാ-പാക് യുദ്ധത്തില്‍ ഇന്ത്യയ്‌ക്കെതിരായ തുര്‍ക്കി നീക്കം നടത്തിയ പശ്ചാത്തലത്തില്‍ പിണറായി സര‍്ക്കാര്‍ തുര്‍ക്കി സര്‍ക്കാരിന് നല്‍കിയ വന്‍ദുരിതാശ്വാസത്തുക ചര്‍ച്ചാവിഷയമാകുന്നു. 2023 ഫെബ്രുവരി ആറിന് നടന്ന ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ടത് 55000 പേരാണ്. ഭൂകമ്പം സംഭവിച്ച 2023ല്‍ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണ് ചോദ്യം ഉയരുന്നത്.

ഈ ഭൂകമ്പത്തില്‍ കേന്ദ്രസര്‍ക്കാരിനേക്കാള്‍ ദുഖവും കരുതലും പിണറായി സര്‍ക്കാരിനായിരുന്നു. മറ്റ് പല രാജ്യങ്ങളിലും നടന്ന പ്രകൃതി ദുരന്തത്തില്‍ അനങ്ങാത്ത കേരളത്തിലെ ഇടത് സര്‍ക്കാര്‍ തുര്‍ക്കിക്ക് ദുരിതാശ്വാസമായി നല്‍കിയത് പത്ത് കോടി രൂപയാണ്. ആരാണ് ഇത്രയും തുക തുര്‍ക്കിക്ക് നല്‍കാന്‍ പിണറായി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്? ഫെബ്രുവരി ആറാം തീയതി ഭൂകമ്പം ഉണ്ടായ ഉടന്‍ ഒമ്പതാം തീയതി തന്നെ പത്ത് കോടി തുര്‍ക്കിക്ക് സഹായം പ്രഖ്യാപിക്കാന്‍ തിടുക്കം എന്തായിരുന്നു? കേരളത്തില്‍ വയനാട്ടില്‍ നടന്ന പ്രകൃതിദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ ദുരിതാശ്വാസത്തുക ചെലവഴിക്കാന്‍ പോലും കേരളാസര്‍ക്കാരിന് മടിയുണ്ടായിരുന്നു എന്ന വിമര്‍ശനം ഈയിടെ ഉയര്‍ന്നിരുന്നു.

മോദി സര്‍ക്കാരും ഈ ഭൂകമ്പത്തില്‍ തുര്‍ക്കിക്ക് മരുന്ന് നല്‍കി സഹായിച്ചിരുന്നു. പക്ഷെ അതിനേക്കാള്‍ ആവേശമായിരുന്നു കേരളത്തിലെ ഇടത് സര്‍ക്കാരിന്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യ പ്രവര്‍ത്തകരെ ആയച്ചു. പക്ഷെ ഇന്ത്യയില്‍ നിന്നും പണം അയച്ച ഏക സംസ്ഥാനം പിണറായി സര്‍ക്കാരിന്‍റേതായിരുന്നു.

മതേതരരാജ്യമാണെങ്കിലും ഇന്ന് ജമാഅത്തെ ഇസ്ലാമിക്ക് തുല്ല്യമാണ് തുര്‍ക്കിയിലെ റെസപ് തയിപ് എര്‍ദോഗാന്റെ ഭരണം. എന്തിനും ഏതിനും ഇസ്ലാമിനാണ് മേല്‍ക്കൈ. അങ്ങിനെ ഒരു സര്‍ക്കാരിന് എന്തിനാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍ പത്ത് കോടി നല്‍കിയത് എന്ന ചോദ്യം കേരള മനസാക്ഷിയെ ഞെട്ടിക്കുന്നു. തുര്‍ക്കി കേരള സര്‍ക്കാരിന്റെ ഈ സംഭാവന കൈപ്പറ്റുകയും ചെയ്തിരുന്നു. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ അയച്ച അപകടകാരികളായ ഡ്രോണുകള്‍ തുര്‍ക്കി നല്‍കിയതായിരുന്നു. എന്ന് മാത്രമല്ല ഈ ആയുധങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചില സൈനികരെയും തുര്‍ക്കി അയച്ചതായി പറയുന്നു.

Tags: TurkeyTurkiyepinarayigovtRecepTayyipErdoganIndiaTurkey10crore
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

World

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)
World

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

പുതിയ വാര്‍ത്തകള്‍

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.