Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യയ്‌ക്കെതിരെ ഡ്രോണാക്രമണം നടത്തിയ തുര്‍ക്കിക്ക് പിണറായി സര്‍ക്കാര്‍ പത്ത് കോടി നല്‍കിയത് എന്തിന്?

ഇന്ത്യാ-പാക് യുദ്ധത്തില്‍ ഇന്ത്യയ്‌ക്കെതിരായ തുര്‍ക്കി നീക്കം നടത്തിയ പശ്ചാത്തലത്തില്‍ പിണറായി സര‍്ക്കാര്‍ തുര്‍ക്കി സര്‍ക്കാരിന് നല്‍കിയ വന്‍ദുരിതാശ്വാസത്തുക ചര്‍ച്ചാവിഷയമാകുന്നു. 2023 ഫെബ്രുവരി ആറിന് നടന്ന ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത് 55000 പേരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2025, 10:43 pm IST
inKerala
ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ അയച്ച തുര്‍ക്കിയുടെ ഡ്രോണ്‍ ആയ സോംഗാര്‍ (ഇടത്ത്)

ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ അയച്ച തുര്‍ക്കിയുടെ ഡ്രോണ്‍ ആയ സോംഗാര്‍ (ഇടത്ത്)

തിരുവനന്തപുരം: ഇന്ത്യാ-പാക് യുദ്ധത്തില്‍ ഇന്ത്യയ്‌ക്കെതിരായ തുര്‍ക്കി നീക്കം നടത്തിയ പശ്ചാത്തലത്തില്‍ പിണറായി സര‍്ക്കാര്‍ തുര്‍ക്കി സര്‍ക്കാരിന് നല്‍കിയ വന്‍ദുരിതാശ്വാസത്തുക ചര്‍ച്ചാവിഷയമാകുന്നു. 2023 ഫെബ്രുവരി ആറിന് നടന്ന ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ടത് 55000 പേരാണ്. ഭൂകമ്പം സംഭവിച്ച 2023ല്‍ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണ് ചോദ്യം ഉയരുന്നത്.

ഈ ഭൂകമ്പത്തില്‍ കേന്ദ്രസര്‍ക്കാരിനേക്കാള്‍ ദുഖവും കരുതലും പിണറായി സര്‍ക്കാരിനായിരുന്നു. മറ്റ് പല രാജ്യങ്ങളിലും നടന്ന പ്രകൃതി ദുരന്തത്തില്‍ അനങ്ങാത്ത കേരളത്തിലെ ഇടത് സര്‍ക്കാര്‍ തുര്‍ക്കിക്ക് ദുരിതാശ്വാസമായി നല്‍കിയത് പത്ത് കോടി രൂപയാണ്. ആരാണ് ഇത്രയും തുക തുര്‍ക്കിക്ക് നല്‍കാന്‍ പിണറായി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്? ഫെബ്രുവരി ആറാം തീയതി ഭൂകമ്പം ഉണ്ടായ ഉടന്‍ ഒമ്പതാം തീയതി തന്നെ പത്ത് കോടി തുര്‍ക്കിക്ക് സഹായം പ്രഖ്യാപിക്കാന്‍ തിടുക്കം എന്തായിരുന്നു? കേരളത്തില്‍ വയനാട്ടില്‍ നടന്ന പ്രകൃതിദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ ദുരിതാശ്വാസത്തുക ചെലവഴിക്കാന്‍ പോലും കേരളാസര്‍ക്കാരിന് മടിയുണ്ടായിരുന്നു എന്ന വിമര്‍ശനം ഈയിടെ ഉയര്‍ന്നിരുന്നു.

മോദി സര്‍ക്കാരും ഈ ഭൂകമ്പത്തില്‍ തുര്‍ക്കിക്ക് മരുന്ന് നല്‍കി സഹായിച്ചിരുന്നു. പക്ഷെ അതിനേക്കാള്‍ ആവേശമായിരുന്നു കേരളത്തിലെ ഇടത് സര്‍ക്കാരിന്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യ പ്രവര്‍ത്തകരെ ആയച്ചു. പക്ഷെ ഇന്ത്യയില്‍ നിന്നും പണം അയച്ച ഏക സംസ്ഥാനം പിണറായി സര്‍ക്കാരിന്‍റേതായിരുന്നു.

മതേതരരാജ്യമാണെങ്കിലും ഇന്ന് ജമാഅത്തെ ഇസ്ലാമിക്ക് തുല്ല്യമാണ് തുര്‍ക്കിയിലെ റെസപ് തയിപ് എര്‍ദോഗാന്റെ ഭരണം. എന്തിനും ഏതിനും ഇസ്ലാമിനാണ് മേല്‍ക്കൈ. അങ്ങിനെ ഒരു സര്‍ക്കാരിന് എന്തിനാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍ പത്ത് കോടി നല്‍കിയത് എന്ന ചോദ്യം കേരള മനസാക്ഷിയെ ഞെട്ടിക്കുന്നു. തുര്‍ക്കി കേരള സര്‍ക്കാരിന്റെ ഈ സംഭാവന കൈപ്പറ്റുകയും ചെയ്തിരുന്നു. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ അയച്ച അപകടകാരികളായ ഡ്രോണുകള്‍ തുര്‍ക്കി നല്‍കിയതായിരുന്നു. എന്ന് മാത്രമല്ല ഈ ആയുധങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചില സൈനികരെയും തുര്‍ക്കി അയച്ചതായി പറയുന്നു.

Tags: TurkeyTurkiyepinarayigovtRecepTayyipErdoganIndiaTurkey10crore
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

World

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.