Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നാഗ്പൂർ കലാപം : പഴുതടച്ച അന്വേഷണം തുടർന്ന് മഹാരാഷ്‌ട്ര പോലീസ് : ഇതുവരെ 105 മതമൗലികവാദികൾ അറസ്റ്റിൽ ; പ്രതികളിൽ കൗമാരക്കാരും

നാഗ്പൂരിലെ കലാപത്തിൽ മൂന്ന് ഡിസിപി ഉദ്യോഗസ്ഥർ ഉൾപ്പെടെ 33 പോലീസുകാർക്ക് അക്രമത്തിൽ പരിക്കേറ്റതായും പോലീസ് കമ്മീഷണർ പറഞ്ഞു. ഇതിനുപുറമെ ഹിന്ദുക്കളുടെ വീടുകൾ ലക്ഷ്യമാക്കി കലാപകാരികൾ ആക്രമണം നടത്തിയിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2025, 08:09 am IST
inIndia

മുംബൈ : മാർച്ച് 17 ന് നാഗ്പൂരിൽ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതിനെതിരെ മതമൗലികവാദികൾ കലാപം നടത്തിയ കേസുമായി ബന്ധപ്പെട്ട് നിരവധി പേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം മാത്രം 14 കലാപകാരികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ഈ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 105 ആയി. അറസ്റ്റിലായ പ്രതികളിൽ 10 കൗമാരക്കാരും ഉൾപ്പെടുന്നു. കൂടാതെ ഇതുവരെ മൂന്ന് എഫ്‌ഐആറുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് സംഭവത്തിൽ ഉടനടി നടപടി സ്വീകരിച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

ഈ അക്രമത്തിൽ ആകമാനം 61 വാഹനങ്ങൾ നശിപ്പിക്കപ്പെട്ടു. കലാപകാരികൾ 36 കാറുകളും 22 ബൈക്കുകളും ഒരു ക്രെയിനും കത്തിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പിടിഐയോട് സംസാരിച്ച നാഗ്പൂർ പോലീസ് കമ്മീഷണർ രവീന്ദർ കുമാർ സിംഗാൾ നഗരത്തിലെ സ്ഥിതി ക്രമേണ സാധാരണ നിലയിലായിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. ഉന്നതതല അവലോകനത്തിന് ശേഷം, ചില പ്രദേശങ്ങളിൽ കർഫ്യൂ പിൻവലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.

നാഗ്പൂരിലെ കലാപത്തിൽ മൂന്ന് ഡിസിപി ഉദ്യോഗസ്ഥർ ഉൾപ്പെടെ 33 പോലീസുകാർക്ക് അക്രമത്തിൽ പരിക്കേറ്റതായും പോലീസ് കമ്മീഷണർ പറഞ്ഞു. ഇതിനുപുറമെ ഹിന്ദുക്കളുടെ വീടുകൾ ലക്ഷ്യമാക്കി കലാപകാരികൾ ആക്രമണം നടത്തിയിട്ടുണ്ട്. ഇപ്പോൾ ജില്ലാ ഭരണകൂടം ഈ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തുടങ്ങിയിട്ടുണ്ട്. ഇതുപ്രകാരം പൂർണമായും കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്ക് 50,000 രൂപയും ചെറിയ കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്ക് 10,000 രൂപയും നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

അതേ സമയം നാഗ്പൂർ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഫാഹിം ഖാൻ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  ഫാഹീം ഉൾപ്പെടെ 6 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ ഫേസ്ബുക്ക്, എക്സ്, യൂട്യൂബ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഇതുവരെ 230 ഓളം കലാപ പോസ്റ്റുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കലാപത്തിനുശേഷം പ്രചരിക്കുന്ന 50 ശതമാനം പോസ്റ്റുകളും ഫേസ്ബുക്ക്, എക്സ്, യൂട്യൂബ് എന്നിവയിൽ നിന്ന് നീക്കം ചെയ്തതായി ഡിസിപി മതാനി പറഞ്ഞു.

ബാക്കിയുള്ള പോസ്റ്റും വീഡിയോയും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വാട്ട്‌സ്ആപ്പിനും ഗൂഗിളിനും കത്ത് അയച്ചിട്ടുമുണ്ട്. കൂടാതെ നഗരത്തിലെ 11 സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ കർഫ്യൂവിൽ ആറെണ്ണത്തിൽ ഭാഗികമായി ഇളവ് വരുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Tags: AuragazeebNagpur violencearrestJihadpolicemaharashtramuslimDevendra Fadnavis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

Kerala

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.