Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഞ്ചിത കടം 4.81 ലക്ഷം കോടി: സര്‍ക്കാര്‍ ആഡംബരവും ധൂര്‍ത്തും ഒഴിവാക്കണം: ഐഎസ്ഡിജി റിപ്പോര്‍ട്ട്

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Mar 13, 2025, 06:39 am IST
in Kerala

പത്തനംതിട്ട: കേരളത്തിന്റെ സഞ്ചിത കടം 4.81 ലക്ഷം കോടി രൂപയായെന്നും സംസ്ഥാന സര്‍ക്കാരിന്റേത് പരിധിവിട്ട കടമെടുപ്പ് ആണെന്നും, മാനദണ്ഡങ്ങള്‍ ലംഘിച്ചത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായെന്നും ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സസ്റ്റെയ്നബിള്‍ ഡെവലപ്മെന്റ് ആന്‍ഡ് ഗവേണന്‍സ് (ഐഎസ്ഡിജി) റിപ്പോര്‍ട്ട്. ‘കേരളത്തിന്റെ ധനസ്ഥിതി, നിജസ്ഥിതി’ എന്ന പഠന റിപ്പോര്‍ട്ടില്‍, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ വിഭവ സമാഹരണം കൂട്ടണമെന്നും ആഡംബരവും ധൂര്‍ത്ത് ഒഴിവാക്കണമെന്നും പറയുന്നു.

2003ലെ ധന ഉത്തരവാദിത്ത ബജറ്റ് നിര്‍വഹണ നിയമം അനുസരിച്ച് സംസ്ഥാനത്തിന്റെ സഞ്ചിത കടം ജിഡിപിയുടെ 29 ശതമാനമായി നിലനിര്‍ത്തണം. കര്‍ശനമായി പാലിക്കേണ്ട മാനദണ്ഡം തുടര്‍ച്ചയായി ലംഘിക്കുന്നതിനാലാണ് കൂടുതല്‍ കടമെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷകള്‍ കേന്ദ്രവും റിസര്‍വ് ബാങ്കും നിരസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ കടം 33.77 ശതമാനമാണ്. 2025-26 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ സഞ്ചിത കടം 4,81,997.62 കോടിയാണ്. പിണറായി വിജയന്‍ അധികാരം ഏല്‍ക്കുന്നതിന് മുമ്പ് സഞ്ചിത കടം 29 ശതമാനമോ അതിനു താഴെയോ ആയിരുന്നു. 2017 മുതല്‍ സഞ്ചിത കടവും ജിഡിപിയുമായുള്ള അനുപാതം ഉയര്‍ന്നു. 2022 അവസാനം കേരളത്തിന്റെ ക്രെഡിറ്റ് റേറ്റിങ് നെഗറ്റീവ് ആവുകയും സംസ്ഥാനം കടക്കെണിയിലേക്ക് എത്തുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സഞ്ചിത കടത്തിന്റെ വളര്‍ച്ച അപകടകരമായ അവസ്ഥയിലാണെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇതു തിരിച്ചറിഞ്ഞാണ് റിസര്‍വ് ബാങ്കും കേന്ദ്ര ധനവകുപ്പും കേരളത്തിന്റെ കടമെടുപ്പിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത് മറികടക്കാനാണ് കിഫ്ബി, വിവിധ പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിവയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. ഇത് സാമ്പത്തിക അച്ചടക്കത്തിന്റെ ലംഘനമായാണ് റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും വിലയിരുത്തുന്നത്. കേരളത്തില്‍ റവന്യൂ കമ്മിയും ധനകമ്മിയും വര്‍ധിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. സാമ്പത്തിക അച്ചടക്കം പാലിക്കാതെ വക മാറ്റി ചെലവ് ചെയ്യുക എന്നതാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര എന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.

2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2025 ജനുവരി 31 വരെ പിണറായി സര്‍ക്കാര്‍ വിപണി വായ്‌പയായി മാത്രം എടുത്തത് 2,40,218 കോടി രൂപയാണ്. ഇത്ര ഭീമമായ കടം എടുത്തിട്ടും സംസ്ഥാനത്ത് എല്ലാ വകുപ്പുകളിലും വന്‍ കുടിശികയാണുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മാത്രം ഒരു ലക്ഷം കോടിയാണ് നല്കാനുള്ളത്. ജലജീവന്‍ മിഷന്റെ കരാറുകാര്‍ക്ക് 4371 കോടി രൂപയും മറ്റ് കരാറുകാര്‍ക്കായി 16,000 കോടി രൂപയും കൊടുക്കാനുണ്ട്.

Tags: Kerala GovernmentISDG reportluxury and extravagance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

Article

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.