Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന്റെ സമ്മേളനം ഏകാധിപത്യത്തിലേക്ക്; പിണറായിയെ വാഴിക്കല്‍ ഏക അജണ്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2025, 09:09 am IST
inKerala

ആലപ്പുഴ: മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം വീണ്ടും കൊല്ലത്തെത്തുമ്പോള്‍ കടുത്ത വിഭാഗീയതയില്‍ നിന്ന് പാര്‍ട്ടി ഏകാധിപത്യത്തിലേക്ക് മാറിയെന്ന് വിലയിരുത്തല്‍. മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന വിഭാഗീയതയായിരുന്നു 1995ല്‍ കൊല്ലത്ത് പാര്‍ട്ടി സമ്മേളനത്തില്‍ നടന്നത്. എന്നാല്‍ പാര്‍ട്ടിയെ അടക്കിഭരിക്കുന്ന പിണറായി വിജയന്റെ വാഴ്‌ത്തിപ്പാടലുകള്‍ക്ക് അരങ്ങൊരുക്കല്‍ മാത്രമായി ഇത്തവണത്തെ സമ്മേളനം മാറും.

1995ലെ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരെ വിഎസ് പക്ഷക്കാരായ 17 പേരാണ് സംസ്ഥാന സമിതിയിലേക്ക് മത്സരിച്ചത് ഇതില്‍ 16 പേരും തോറ്റു. പി. രാജേന്ദ്രന്‍ മാത്രമാണ് ജയിച്ചത്. ഔദ്യോഗിക പക്ഷത്ത് നിന്ന് പരാജയപ്പെട്ടതാകട്ടെ സിഐടിയു വിഭാഗത്തിന്റെ കരുത്തനായ എന്‍. പത്മലോചനും. തൊട്ടു മുന്‍പ് കോഴിക്കോട് സംസ്ഥാന സമ്മേളനത്തില്‍ അച്യുതാനന്ദനെ രണ്ട് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി നായനാര്‍ സെക്രട്ടറിയായതിന്റെ തുടര്‍ച്ചയായിരുന്നു കൊല്ലത്തെ മത്സരം.

തുടര്‍ന്നിങ്ങോട്ട് പാര്‍ട്ടിയില്‍ നടന്ന വെട്ടിനിരത്തലുകള്‍ക്കും കാലുവാരലിനും കളമൊരുക്കിയത് കൊല്ലം സമ്മേളനമാണ്. 1996ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് വിഎസിനെ കാലുവാരി തോല്‍പ്പിച്ചതും സിഐടിയു പക്ഷത്തെ പ്രമുഖ സുശീല ഗോപാലന്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്താതെ പോയതും പാലക്കാട് സംസ്ഥാന സമ്മേളനത്തില്‍ വിഎസിന്റെ നേതൃത്വത്തില്‍ സിഐടിയു പക്ഷത്തെ വെട്ടിനിരത്തിയതും എല്ലാം കൊല്ലം സമ്മേളനത്തിന്റെ തുടര്‍ ചലനങ്ങളായിരുന്നു.

1965 വോട്ടുകള്‍ക്കാണ് വിഎസ് പരാജയപ്പെട്ടത്. ഇതോടെ സുശീല ഗോപാലനെ മുഖ്യമന്ത്രിയാക്കാന്‍ സിഐടിയു പക്ഷം ശ്രമിച്ചു. എന്നാല്‍ നായനാരെ രംഗത്തിറക്കി വിഎസ് പക്ഷം ആ നീക്കം പൊളിച്ചു. പാലക്കാട് സമ്മേളനത്തില്‍ സിഐടിയു പക്ഷത്തെ പ്രമുഖരാണ് വെട്ടിനിരത്തപ്പെട്ടത്. വിഎസിന്റെ പിന്നില്‍ അടിയുറച്ച് നിന്ന പിണറായി വിജയന്‍ പിന്നീട് കടുത്ത എതിരാളിയായതും, ഇരുവരേയും കേന്ദ്രീകരിച്ച് വിഭാഗീയത പതിറ്റാണ്ടുകള്‍ തുടര്‍ന്നതും ചരിത്രം. വിഎസ് ശാരീരിക അവശതകള്‍ കാരണം സജീവമല്ലായതോടെ പാര്‍ട്ടി പൂര്‍ണമായും പിണറായി വിജയന്റെ ആധിപത്യത്തിലായി.

കൊല്ലം സമ്മേളനത്തില്‍ പ്രായപരിധിയില്‍ പോലും ഇളവു നല്കി പിണറായി വിജയനെ പാര്‍ട്ടി പദവികളില്‍ നിര്‍ത്തും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ ഈ സൂചന നല്കിക്കഴിഞ്ഞു.

മറ്റു പ്രമുഖരെല്ലാം 75 വയസ് എന്ന കടമ്പയില്‍ തട്ടി ഒഴിവാക്കുമ്പോള്‍ പിണറായിക്ക് മാത്രമായിരിക്കും പ്രത്യേക പരിഗണന. പിണറായിയുടെ നേതൃത്വം പാര്‍ട്ടിക്ക് അനിവാര്യമാണെന്ന നിലപാടിനാണ് പ്രാമുഖ്യം. ഭരണ തുടര്‍ച്ചയുടെ മൂന്നാം ഊഴത്തിനായി പിണറായി വിജയന്റെ നേതൃത്വത്തിലാകും പാര്‍ട്ടി രംഗത്തിറങ്ങുക.

ഇതിനെല്ലാം ഔദ്യോഗിക അംഗീകാരം നല്കുക എന്ന അജണ്ടയിലേക്ക് കൊല്ലം സമ്മേളനം ഒതുങ്ങാനാണ് സാധ്യത. മാര്‍ച്ച് ആറു മുതല്‍ ഒന്‍പതു വരെയാണ് സംസ്ഥാന സമ്മേളനം.

 

Tags: Pinarayi VijayanDictatorshipCPM's ConferenceCPM State Conference
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.