Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ശൂലം കുത്തുമ്പോൾ ദേഹത്ത് മുരുകൻ കയറുമോ? അന്ധവിശ്വാസമല്ലേ?’; മറുപടിയുമായി കാർത്തിക് സൂര്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2025, 07:23 pm IST
in Entertainment

ശൂലം കുത്തി കാവടിയെടുത്തതിന്റെ പേരിൽ നേരത്തെ വലിയ വിമർശനം നേരിട്ട ആളാണ് കാർത്തിക് സൂര്യ. അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു താരം നേരിട്ട ആക്ഷേപം. ഇപ്പോഴിതാ ഇത്തരം ആക്ഷേപങ്ങൾക്ക് മറുപടി നൽകുകയാണ് കാർത്തിക്. അടുത്ത അഗ്നിക്കാവടിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ചോദ്യങ്ങൾക്ക് കാർത്തിക് മറുപടി നൽകിയത്. കാർത്തികിന്റെ വാക്കുകളിലേക്ക്

‘ദേഹത്ത് മുരുകൻ കേറുമോ? എനർജിയാണ് ശരീരത്തിൽ തോന്നുന്നത്. ദൈവം എന്നത് യഥാർത്ഥത്തിൽ ഒരു ശക്തിയാണ്. ശരീരത്തിൽ വരുന്ന എനർജി എക്സ്പ്ലോർ ആയി പോകുന്നതാണ് ദേഹത്ത് ദൈവം കൂടുന്നുവെന്ന് പറയുന്നത്. നെഗറ്റീവ് എനർജി കയറുമ്പോഴാണ് പ്രേതമൊക്കെ കയറിയെന്ന് പറയുന്നത്. ദേഹത്ത് മുരുകൻ കയറുമോയെന്ന് ചോദിച്ചാൽ ഞാൻ പ്രാർത്ഥിക്കുന്നത് മുരുകനെയാണ്, ആ എനർജിയാണ് എനിക്ക് ദേഹത്തോട്ട് കയറുക. ഇതാണ് എന്റെ പരിമിതമായി അറിവ്. ശരിയാണ് കാവടി ചെയ്യുമ്പോൾ ദേഹത്ത് മുരുകൻ കയറും.

ശൂലം വായിലൂടെ കയറ്റുമ്പോൾ വേദനെടുക്കില്ലേ? കന്നിവേൽ കാവടി ഞാൻ പ്ലസ് ടു വിനു പഠിക്കുമ്പോൾ ആണ് എടുക്കുന്നത്. അന്ന് ഞാൻ എന്നോടും ചുറ്റുമുള്ളവരോടും ചോദിച്ചുകൊണ്ടിരുന്ന ചോദ്യമാണ്. എനിക്ക് ഇഞ്ചക്ഷൻ തന്നെ പേടിയാണ്. ഞാൻ നാലോ ആറോ അടിയുള്ള വേൽ ആണ് ആദ്യം എടുക്കുന്നത്. വേദന എടുത്താൽ ഞാൻ എടുക്കുമോ ഒരിക്കലും ഇല്ല. ആ സമയത്ത് നമ്മുക്ക് വലിയൊരു എനർജിയാണ് തോന്നുക. ആ സമയത്താണ് ഇവർ നമ്മുക്ക് വേൽ കുത്തിതരിക. 12 അടി വേൽ എടുക്കുന്നവരുണ്ട്. ശരിക്കും വേദന തോന്നുമെങ്കിൽ അറിഞ്ഞോണ്ട് ആരെങ്കിലും വേദന സ്വീകരിക്കുമോ?, ഒരിക്കലും ഇല്ല. അനുഗ്രഹം കിട്ടാതെ വേൽ കുത്തുന്നവർ ഉണ്ടായിരിക്കും. അങ്ങനെയുള്ളവരുടെ വേദന സഹിക്കാനുള്ള കഴിവിനെ ഞാൻ നമിക്കുന്നു. ഞാൻ മൂന്നാമത്തെ കാവടിയാണ് ഇപ്പോൾ എടുക്കുന്നത്. കഴിഞ്ഞ തവണ എടുത്തത് അഗ്നിവേൽ ആണ്, ഇതും അഗ്നി വേൽ തന്നെയാണ്.

നമ്മുക്ക് മനസിലാവാത്ത കാര്യങ്ങളെ വിമർശിക്കുന്നതാണ് നമ്മുടെ ശീലം. ഇതൊരിക്കലും അനുഭവിക്കാത്ത ആളുകളോട് പറഞ്ഞ് കഴിഞ്ഞാൽ അവർക്കത് മനസിലാക്കാൻ പറ്റില്ല. ഇതെടുത്ത് കഴിഞ്ഞാൽ മാത്രമേ മനസിലാകു. ആദ്യം കാവടി എടുത്തപ്പോൾ 71 ദിവസം വ്രതമെടുത്തു. പല അമ്പലങ്ങളിലും പോയി. അനുഗ്രഹം കിട്ടും എന്ന് പറയുന്ന അമ്പലത്തിലൊക്കെ പോയി. പക്ഷെ അനുഗ്രഹം കിട്ടിയില്ല. എന്നിരുന്നാലും ചിലപ്പോഴൊക്കെ പ്രാർത്ഥിക്കുമ്പോൾ എന്റെ ശരീരം ആലില പോലെ ആടുന്നതൊക്കെ എനിക്ക് തോന്നുമായിരുന്നു. കാപ്പ് കെട്ടുന്ന ദിവസം ഒരു ഭാഗത്ത് നിന്ന് മണിയടിക്കുന്നു, ചെണ്ട കൊട്ടുന്നു, ചന്ദനത്തിരി , കർപ്പൂരം കത്തിക്കുന്ന മണം, അന്തരീക്ഷം മാറിയപ്പോൾ എന്റെ ശരീരത്തെ ഞാൻ ആ മൊമന്റിലേക്ക് അർപ്പിച്ച് കൊടുത്തു.

എന്താണോ എന്റെ ശരീരത്തിൽ വരാൻ പോകുന്നത് അത് വരട്ടെ എന്ന് കരുതി ബോഡിയെ വിട്ടുകൊടുത്തു. അത് കഴിഞ്ഞപ്പോൾ കണ്ണ് തുറന്നപ്പോൾ അവിടെ നിന്നങ്ങ് തുള്ളുവാണ് ഞാൻ. എന്തെന്നില്ലാത്ത ഒരു സന്തോഷത്തിലായിരുന്നു ഞാൻ, ദൈവീകമായൊരു അവസ്ഥ. ഞാൻ കോൺഷ്യസ് ആണോയെന്ന് ചോദിച്ചാൽ ആണ്, എന്നാൽ നമ്മുടെ ബോഡി പവർഫുൾ ആണ്. ഇതിൽ കൂടുതൽ എക്സ്പ്ലൈൻ ചെയ്യാൻ സാധിക്കില്ല. ജീവിതത്തിൽ ഒരു അച്ചടക്കം തന്നുവെന്നതാണ് കാവടി വ്രതം എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം’, കാർത്തിക് സൂര്യ പറഞ്ഞു.

Tags: Karthik SooryaLatest newskaavadilord murugan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

India

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

World

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

India

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

പുതിയ വാര്‍ത്തകള്‍

ദേശീയ പുരസ്‌കാര നിറവില്‍ ആനന്ദ് ജ്യോതി; ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

പി. കൃഷ്ണപിള്ള സാംസ്‌കാരിക നിലയം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാപട്യം ചര്‍ച്ചയാകുന്നു

സംഘശതാബ്ദിയുടെ ഭാഗമായി വൈചാരിക സദസ്സ് സംഘടിപ്പിച്ചു; വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

രാമാഭിഷേകം മുടക്കാനുള്ള മാര്‍ഗം മന്ഥര കൈകേയിക്ക് ഉപദേശിക്കുന്നു

ചിത്രരാമായണം -4: ശ്രീരാമാഭിഷേകാരംഭം

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമർശിച്ചു; ഡിഎംകെയുടെ മാർക്കണ്ഡേയ എംഎൽഎ അറസ്റ്റിൽ

നമാമി രാമം-4 : സകലചരാചര ഗുരുവിനും ഗുരു

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.