Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാകുംഭമേളയില്‍ മുങ്ങിക്കുളിക്കാനെത്തി അഖിലേഷ്; ഒരുക്കങ്ങള്‍ മെച്ചപ്പെടുത്താമായിരുന്നു എന്ന് പറഞ്ഞപ്പോഴേ അപകടം മണത്തിരുന്നു

മഹാകുംഭമേളയുടെ സുപ്രധാനദിനമായ മൗനി അമാവാസി ദിനത്തില്‍ ത്രിവേണി സംഗമത്തില്‍ അമൃതസ്നാനത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 30 പേര്‍. 60 പേര്‍ക്ക് പരിക്കുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2025, 09:05 pm IST
inIndia
മഹാകുംഭമേളയ്ക്കെത്തി ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കുന്ന അഖിലേഷ് യാദവ് (ഇടത്ത്) ത്രിവേണി സംഗമത്തില്‍ മൗനി അമാവാസ്യ ദിനത്തില്‍ തിങ്ങിക്കൂടിയ കോടിക്കണക്കായ ഭക്തര്‍ (വലത്ത്)

മഹാകുംഭമേളയ്ക്കെത്തി ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കുന്ന അഖിലേഷ് യാദവ് (ഇടത്ത്) ത്രിവേണി സംഗമത്തില്‍ മൗനി അമാവാസ്യ ദിനത്തില്‍ തിങ്ങിക്കൂടിയ കോടിക്കണക്കായ ഭക്തര്‍ (വലത്ത്)

പ്രയാഗ് രാജ് : മഹാകുംഭമേളയുടെ സുപ്രധാനദിനമായ മൗനി അമാവാസി ദിനത്തില്‍ ത്രിവേണി സംഗമത്തില്‍ അമൃതസ്നാനത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 30 പേര്‍. 60 പേര്‍ക്ക് പരിക്കുണ്ട്.

ഗ്രഹങ്ങള്‍ അസാധാരണമായ രീതിയില്‍ വിന്യസിക്കപ്പെടുന്നതിനാല്‍ ഭൂമിയിലേക്ക് ദേവലോകത്ത് നിന്നും ശക്തിപ്രവഹിക്കുന്ന ദിവസമായാണ് മൗനി അമാവാസ്യ ദിനത്തെ കാണുന്നത്. ഏകദേശം 10 കോടി പേര്‍ ഈ ദിനമായ ബുധനാഴ്ച അമൃതസ്നാനത്തിന് എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഇത്രയും വലിയ മനുഷ്യസംഗമത്തിനിടയില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടര മണിക്കാണ് അപകടമുണ്ടായത്. ഈ അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കാനെത്തിയിരുന്നു. സ്നാനത്തിന് ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞത് മഹാകുംഭമേളയില്‍ ഒരുക്കങ്ങളും സജ്ജീകരണങ്ങളും കുറെക്കൂടി മെച്ചപ്പെടുത്താമായിരുന്നു എന്നാണ്. എന്തെങ്കിലും അപകടം ഉടനെ സംഭവിച്ചേക്കുമെന്ന് ചില കോണുകളില്‍ നിന്നും സംശയം ഉണര്‍ന്നിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ഭോലെ ബാബ എന്ന് വിളിക്കപ്പെടുന്ന നാരായണ്‍ സാക്കര്‍ ഹരിയുടെ ആശ്രമത്തില്‍ ദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 ഭക്തര്‍ കൊല്ലപ്പെട്ടിരുന്നു. ഈ അപകടത്തിലും അഖിലേഷ് യാദവിന്റെ പങ്ക് സംശയിക്കപ്പെട്ടിരുന്നു. ഭോലെ ബാബയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് അഖിലേഷ് യാദവ്. അന്ന് അപകടമുണ്ടായ ഉടന്‍ ബോലെ ബാബ സത്സംഗില്‍ നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. ഇതിന് സഹായിച്ചത് ഒരു പ്രതിപക്ഷപാര്‍ട്ടിയാണെന്ന് യോഗി സര്‍ക്കാര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് 121 പേര്‍ കൊല്ലപ്പെട്ടിട്ടും അഖിലേഷ് യാദവ് മൗനം പാലിച്ചതും സംശയം വര്‍ധിപ്പിച്ചിരുന്നു. തിക്കുംതിരക്കും ഉണ്ടാക്കാന്‍ അന്ന് ശ്വാസംമുട്ടലുണ്ടാക്കുന്ന പുക സ്പേ ചെയ്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

മഹാകുംഭമേളയിലെ ത്രിവേണസംഗമസ്ഥാനത്തിനടത്തും ഇതുപോലെ സ്ത്രീകള്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിട്ടുണ്ട്. ബാരിക്കേഡ് തകര്‍ന്നതിനെതുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പല പുറത്തുകടക്കാനുള്ള വഴികളും അടഞ്ഞനിലയിലായിരുന്നു എന്നും ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പിന്നില്‍ ഒരു ഗൂഢാലോചന തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് സംശയിക്കുന്നത്.

മഹാകുംഭമേളയുടെ ആരംഭ ദിനത്തില്‍ ഒരു ടെന്‍റിന് തീപിടിച്ചിരുന്നു. ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു തീപ്പിടിത്തം. ഈ അപകടത്തിന് പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ഒരു ഖലിസ്ഥാന്‍ സംഘടന രംഗത്തെത്തിയിരുന്നു.

Tags: PrayagrajYogiadityanathAkhileshYadavMahakumbhmela2025Mahakumbh2025MauniAmavasyaMahakumbhstampedeMauniamavasi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

News

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

News

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.