Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മതഭീകരവാദികളുടെ സമ്മര്‍ദം ഫലംകണ്ടു; മെക് 7 നെതിരെ നിലപാട് തിരുത്തി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2024, 08:27 am IST
inNews

തിരുവനന്തപുരം: നിരോധിത മതതീവ്രവാദ സംഘടനകള്‍
പുതിയ കുപ്പായമിട്ട് വെള്ളരിപ്രാവുകളെന്ന വ്യാജേന അവതരിക്കുമ്പോള്‍ നിലപാടില്ലാത്തവരും നിസഹായരുമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും. സിപിഎം സംഘടിത മതതീവ്രവാദികള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് മെക് സെവന്‍ വിവാദത്തില്‍ കണ്ടത്. പാര്‍ട്ടിയില്‍ ഇപ്പോള്‍ നിരോധിത തീവ്രവാദ സംഘടനയുടെ വാക്കുകള്‍ക്കാണ് കൂടുതല്‍ അംഗീകാരം ലഭിക്കുന്നതെന്ന് ചിലരെങ്കിലും അടക്കം പറയുന്നു.

പ്രത്യേക പരിഗണനയിലൂടെ പാര്‍ട്ടിയുടെ അടിത്തട്ടു മുതല്‍ ആധിപത്യം നേടിയ മതരാഷ്‌ട്ര വക്താക്കള്‍ ലൗ ജിഹാദിന്റെ നീരാളിപ്പിടിത്തത്തിലൂടെ കുടുബത്തിന്റെ സ്വകാര്യതകളിലേക്കുപോലും കടന്നെത്തിയതോടെയാണ് അണികളിലും കുടുംബങ്ങളിലും പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയത്. എന്നാല്‍ ജിഹാദി ശക്തികളെ താലോലിക്കുന്ന നേതൃത്വമാകട്ടെ ഇതെല്ലാം അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെയാണ് പരമ്പരാഗത പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓരോരുത്തരായി പരസ്യമായി പ്രതികരിച്ച് പുറത്തേക്ക് വരാന്‍ തുടങ്ങിയത്.

മതവര്‍ഗീയ തീവ്രവാദികള്‍ സിപിഎമ്മിനകത്ത് നുഴഞ്ഞുകയറിയെന്നും പാര്‍ട്ടിയെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഇത്തരം മതരാഷ്‌ട്ര വക്താക്കളാണെന്നും തുറന്നുപറഞ്ഞുകൊണ്ടാണ് ആലപ്പുഴയിലെ ജില്ലാപഞ്ചായത്ത് കൃഷ്ണപുരം ഡിവിഷന്‍ അംഗവും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ബിപിന്‍ സി. ബാബു പാര്‍ട്ടിവിട്ടത്. മതവാദികളുടെ പ്രവര്‍ത്തനത്തില്‍ നിരവധിപേര്‍ അസംതൃപ്തരാണെന്നും സിപിഎമ്മിനകത്ത് മതനിരപേക്ഷത നഷ്ടമായെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് മംഗലപുരം ഏരിയാ സെക്രട്ടറിയായിരുന്ന മധുമുല്ലശ്ശേരിയും കുടുംബവും പാര്‍ട്ടിവിട്ടതും ഇക്കാര്യം തുറന്നുപറഞ്ഞുകൊണ്ടായിരുന്നു. പ്രാദേശിക തലത്തിലും നിരവധിപേരാണ് പാര്‍ട്ടിയെ വിമര്‍ശിച്ച് പുറത്തേക്കുവരുന്നത്.

സിപിഎമ്മിനെ തീവ്ര നിലപാടുകളുള്ള ചില മതസംഘടനകള്‍ കൈയടക്കിയെന്ന ആക്ഷേപം ശക്തമാണ്. ഇതില്‍ പ്രതിഷേധമുള്ള വലിയൊരു വിഭാഗം പാര്‍ട്ടിക്കുള്ളില്‍ വളര്‍ന്നു വരുന്നുണ്ട്. എന്നാല്‍ അവരില്‍ പലരും പാര്‍ട്ടി നേതാക്കളെ ഭയന്നും മറ്റ് പലതരത്തിലുള്ള കെട്ടുപാടുകളില്‍പ്പെട്ടും എല്ലാം സഹിച്ചു കഴിയുന്ന സാഹചര്യമാണുള്ളത്. മെക് സെവന്‍ കൂട്ടായ്‌മക്കെതിരെ ഉയര്‍ന്ന ശബ്ദത്തെ തീവ്രശക്തികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി അടിച്ചമര്‍ത്തുകയായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന് നിലപാട് തിരുത്തേണ്ടി വന്നത് അതിനാലാണ്. സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ പലരും പോപ്പുലര്‍ഫ്രണ്ടുകാര്‍ നയിക്കുന്ന മെക് സെവന്‍ കൂട്ടായ്‌മയുടെ ഭാഗമായതിനാല്‍ വ്യക്തമായ നയം പറയാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനാകുന്നില്ല. ഇതോടെ മെക്ക് സെവന്‍ കൂട്ടായ്‌മയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമെന്ന രണ്ട് ചേരി പാര്‍ട്ടിക്കുള്ളില്‍ ശക്തമായി.

Tags: cpmsdpireligious terroristsMec7 Health Club
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

Kerala

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.