Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട് പുനരധിവാസ പാക്കേജ് അട്ടിമറിച്ചത് സംസ്ഥാന സര്‍ക്കാർ; ഹര്‍ത്താല്‍ നടത്തിയവർ ജനങ്ങളോട് മാപ്പ് പറയണം: കെ.സുരേന്ദ്രൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2024, 04:51 pm IST
inKerala

തിരുവനന്തപുരം: വയനാട് പുനരധിവാസ പാക്കേജ് പൂര്‍ണ്ണമായും അട്ടിമറിച്ചത് സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഹൈക്കോടതി സംസ്ഥാന സർക്കാരിനെ കണക്കറ്റ് വിമര്‍ശിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ദുരന്ത പ്രതിരോധവും ദുരന്ത നിവാരണവും സമ്പൂര്‍ണ്ണമായി അവതാളത്തിലാക്കിയതിന് ഉത്തരവാദി പിണറായി വിജയന്‍ സര്‍ക്കാരാണ് എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. കേരളത്തിന്റെ ദുരന്ത നിവാരണ അതോറിറ്റി സമ്പൂര്‍ണ്ണ പരാജയമാണെന്നും കോടതി കണ്ടെത്തിയിരിക്കുന്നു.

വയനാട് പുനരധിവാസ പാക്കേജ് വൈകുന്നതിന് കാരണം കേന്ദ്ര സര്‍ക്കാരല്ല, സംസ്ഥാന സര്‍ക്കാരാണ്. ഹൈക്കോടതിയും അത് അടിവരയിട്ട് അവര്‍ത്തിച്ചിട്ടുണ്ട്. വയനാട്ടില്‍ ഹര്‍ത്താല്‍ നടത്തിയ എല്‍ഡിഎഫും യുഡിഎഫും ജനങ്ങളോട് മാപ്പ് പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ദുരന്ത നിവാരണ അതോറിറ്റിയില്‍ വന്ന പണത്തിന് കണക്ക് ഉണ്ടോ കൃത്യമായ ഓഡിറ്റിംഗ് നടക്കുന്നുണ്ടോ തുടങ്ങി പ്രസക്തമായ ചോദ്യങ്ങളാണ് കോടതി ചോദിച്ചിരിക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് എത്ര പണം വന്നു, എത്ര രൂപ പിരിച്ചു, സാലറി ചലഞ്ചിലുടെ എത്ര പണം വന്നു, സന്നദ്ധ സംഘടനകളും മറ്റ് വ്യക്തികളും നല്‍കിയ സഹായങ്ങള്‍ എന്തൊക്കെയാണ് ഒന്നും ഇതു വരെ സര്‍ക്കാര്‍ ജനങ്ങളോട് തുറന്ന് പറഞ്ഞിട്ടില്ലെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

ഇതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ നിധി കൊള്ള ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായിട്ടുള്ള നിവേദനം കേന്ദ്രത്തിന് കൊടുക്കുന്നതില്‍ വലിയ വീഴ്ച വരുത്തി. ദുരന്തത്തെത്തുടര്‍ന്ന് ശാസ്ത്രീയമായി നടത്തേണ്ട സര്‍വേ സര്‍ക്കാര്‍ വൈകിപ്പിച്ചു. വയനാട് പ്രശ്‌നത്തില്‍ വസ്തുത മനസ്സിലാക്കാതെയാണ് സിപിഎമ്മിനോടൊപ്പം കോണ്‍ഗ്രസും ചേര്‍ന്ന് നില്‍ക്കുന്നത്. വയനാട് ദുരന്തത്തെക്കാള്‍ വലിയ ദുരന്തമായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

വയനാട്ടില്‍ ദുരന്ത നിവാരണത്തിനും പുനരധിവാസത്തിനും സംസ്ഥാന സര്‍ക്കാര്‍ എന്തു ചെയ്തു. കേന്ദ്രം നല്‍കിയ തുക എന്ത് ചെയ്തു. ദുരിതാശ്വാസ നിധിയില്‍ വന്ന പണം എന്ത്‌കൊണ്ട് ചിലവഴിക്കുന്നില്ല. എന്ത്‌കൊണ്ട് പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് സര്‍വേ വൈകി. സര്‍വേ റിപ്പോര്‍ട്ട് നവംബര്‍ 13ന് മാത്രമാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്. നാല് മന്ത്രിമാരുടെ ഉപസമിതി ഉണ്ടാക്കിയല്ലോ. എന്താണ് മന്ത്രി സഭാ ഉപസമിതി ഇത്രയും കാലം ചെയ്തത്. മന്ത്രിസഭാ ഉപസമിതി വെറും നോക്കുകുത്തിയായി മാറിയെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

കേരള സര്‍ക്കാര്‍ വേണ്ട ഗ്രഹപാഠം ചെയ്യാതെ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താതെ വെറും രാഷ്‌ട്രീയം മാത്രം ഉദ്ദേശിച്ച് നടത്തിയ പ്രചാരവേലയുടെ ദുരിതം അനുഭവിക്കേണ്ടി വന്നത് വയനാട്ടിലെ ജനങ്ങളാണ്. വയനാട് പുരധിവാസത്തിന് പണം അനുവദിക്കുല്ലെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. പണം അനുവദിക്കുന്നതിന് വ്യവസ്ഥാപിതമായ മാര്‍ഗ്ഗത്തിലൂടെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് സര്‍വേ നടത്തി വ്യക്തമായ കണക്ക് സമര്‍പ്പിക്കണം. നവംബര്‍ 13ന് സമര്‍പ്പിച്ച സര്‍വേ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ആവശ്യമായ സഹായം ലഭിക്കും.

തമിഴ്‌നാട്ടില്‍ സംസ്ഥാന വ്യാപകമായി ഉണ്ടായ ചുഴലിക്കാറ്റാണ്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ എല്ലാ സംസ്ഥാനങ്ങളിലും ആകെയുണ്ടായ നഷ്ടത്തിന്റെ ഒരു ശതമാനം മുന്‍കൂറായി നല്‍കുക പതിവാണ്. സ്റ്റാലിന്‍ ബിജെപിയുടെ സഖ്യ കക്ഷിയൊന്നുമല്ലല്ലോ. ദുരന്ത പ്രതിരോധത്തിനും ദുരിതാശ്വാസ നടപടികള്‍ക്കും ചെലവഴിക്കാനാവശ്യമായ പണം സംസ്ഥാന സര്‍ക്കാരിന്റെ പക്കലുണ്ട്. 1200 വിടുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞവരുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ടോ, 20 കോടി ഡിവൈഎഫ്‌ഐ പിരിച്ചുവെന്ന് പറഞ്ഞല്ലോ എവിടെ ആ കാശ്, ദുരന്ത നിവാരണത്തിന് എല്ലാ സഹായവും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

ബംഗ്‌ളാദേശിലെ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട് ഇതുവരെ ആരും പറഞ്ഞിട്ടില്ല. പിണറായി വിജയനോ ഗോവിന്ദനോ അതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഡിവൈഎഫ്‌ഐ നടത്തുന്ന സമരം ഇരട്ടത്താപ്പാണ്. ബംഗ്‌ളാദേശിലെ ഹിന്ദു വേട്ടയെ നമ്മളും പേടിക്കണം. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും പൂട്ടിയാല്‍ അത്രയും നല്ലതാണ് എന്ന് കരുതുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. ഹിന്ദുക്കളുടെ ആരാധനാലയങ്ങളില്‍ കൈകടത്തുന്ന സംസ്ഥാന സര്‍ക്കാരിന് മറ്റു മതങ്ങളുടെ ആരാധനാലയങ്ങളില്‍ ഇടപെടാന്‍ ഒരു താല്‍പ്പര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗാര്‍ഡ് ഓഫ് ഓണര്‍ ഒഴിവാക്കുന്നു. ആറാട്ട് ഘോഷയാത്ര നടക്കുമോ എന്നറിയില്ല. വോട്ട് ബാങ്ക് താല്‍പ്പര്യത്തിന് വേണ്ടി ഭൂരിപക്ഷസമുദായത്തെ ആക്ഷേപിക്കുന്ന പതിവ് പരിപാടിയാണ് കേരളത്തില്‍ നടക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Tags: bjpK SurendranHighcourtwayanadWayanadRehabilitation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

Kerala

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.