Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീര്‍ത്ഥാടകത്തിരക്ക് കുറയ്‌ക്കാന്‍ വെര്‍ച്വല്‍ ക്യൂ അട്ടിമറിക്കുന്നു?

പി.എ. വേണുനാഥ്byപി.എ. വേണുനാഥ്
Nov 18, 2024, 07:44 am IST
inKerala

സന്നിധാനം: തീര്‍ത്ഥാടകരുടെ ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം അട്ടിമറിക്കുന്നതായി ആക്ഷേപം. വൃശ്ചികപ്പുലരിയിലും രണ്ടാം ദിവസവും സന്നിധാനത്തെത്തിയ തീര്‍ത്ഥാടകരുടെ എണ്ണത്തിലെ കുറവാണ് വെര്‍ച്വല്‍ ബുക്കിങ്ങ് ബോധപൂര്‍വ്വം അട്ടിമറിക്കുന്നുവോ എന്ന സംശയം ജനിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.
പ്രത്യേകിച്ചും ശനി, ഞായര്‍ ദിവസങ്ങള്‍ കൂടിയാകുമ്പോള്‍ ഭക്തര്‍ തിക്കിത്തിരക്കുന്ന കാഴ്ചയായയിരുന്നു സന്നിധാനത്ത്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. ഇന്നലെ വൈകിട്ട് 4 മണിവരെ 45,719 തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തിയതായാണ് ഔദ്യോഗിക കണക്ക്.

എഴുപതിനായിരം വെര്‍ച്വല്‍ ബുക്കിങ്ങ് പ്രതിദിനം അനുവദിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇതിനു മുന്‍പ് സൈറ്റ് ലോക്ക് ചെയ്യുന്നതായാണ് പരാതി ഉയരുന്നത്. മാസപൂജാ വേളയില്‍ കാണപ്പെടുന്ന തിരക്കുപോലും മണ്ഡലാരംഭത്തില്‍ അനുഭവപ്പെടുന്നില്ല. മുന്‍കാല അനുഭവത്തിന്റെ വെളിച്ചത്തില്‍ മതിയായ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയാത്തതിനാല്‍ സന്നിധാനത്തേക്കെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം കുറയ്‌ക്കുക എന്ന തന്ത്രമാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും പയറ്റുന്നത് എന്ന് അനുമാനിക്കാനേ കഴിയൂ.

തുലാമാസ പൂജയില്‍ തീര്‍ത്ഥാടകരെ ബാരിക്കേഡില്‍ 12 മണിക്കൂറിലേറെ തടഞ്ഞുവച്ചതും ഇവര്‍ക്ക് കുടിവെള്ളം പോലും ലഭ്യമാക്കാന്‍ കഴിയാതിരുന്നതും വലിയ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഇതര സംസ്ഥാനക്കാരായ തീര്‍ത്ഥാടകര്‍ വലിയ തോതില്‍ പ്രതിഷേധിക്കുകയും ഇവരെ പോലീസ് കൈയേറ്റം ചെയ്ത സംഭവങ്ങളും കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നു. തീര്‍ത്ഥാടകരില്‍ ഒരു വിഭാഗം മടങ്ങിപ്പോയി പന്തളം അയ്യപ്പ ക്ഷേത്രത്തില്‍ തൊഴുതു മടങ്ങുകയും ചെയ്തിരുന്നു.

അയ്യപ്പ സേവാസമാജം അടക്കമുള്ള സന്നദ്ധ സംഘടനകളെ സേവനപ്രവര്‍ത്തനങ്ങലില്‍ നിന്നും വിലക്കിയതാണ് തീര്‍ത്ഥാടകര്‍ക്ക് ദാഹജലം പോലും ലഭിക്കാത്ത സാഹചര്യത്തിന് ഇടയാക്കിയത്. സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദേവസ്വം ബോര്‍ഡ് മാത്രം വിചാരിച്ചാല്‍ ഭക്ഷണവും വെള്ളവും നല്‍കാന്‍ കഴിയില്ല. ഇതിന് കണ്ടെത്തിയ പരിഹാരമാണ് തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുക എന്നത്. ഇതിനായാണ് പ്രഖ്യാപിച്ച വെര്‍ച്വല്‍ ബുക്കിങ് പോലും അനുവദിക്കാതെ ഭക്തരെ നിയന്ത്രിക്കുന്നത്.

തുടക്കത്തില്‍ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി സാഹചര്യം മനസിലാക്കി ക്രമേണ കുറച്ചുകൂടി എണ്ണം വര്‍ധിപ്പിക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. നിലവിലെ സാഹചര്യം പഠിച്ചശേഷം വരും ദിവസങ്ങളില്‍ വെര്‍ച്വല്‍ ബുക്കിങ് എണ്‍പതിനായിരമായി ഉയര്‍ത്തുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞിരുന്നു. ദര്‍ശനം നടത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞാലും പരാതിരഹിതമായ തീര്‍ത്ഥാടനക്കാലം ഒരുക്കി എന്ന് മേനിനടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെയും ഒരു പരിധിവരെ ദോഷമായി ബാധിക്കും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രസാദ വില്‍പ്പനയിലും വലിയ കുറവുണ്ട്.

Tags: pilgrim trafficsabarimala virtual queueSabarimala Pilgrimage
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമല തീര്‍ത്ഥാടനം; ആരോഗ്യ വകുപ്പിന്റെ തീരുമാനം ധിക്കാരപരം: വിഎച്ച്പി

Kerala

‘ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്ക് ഡോക്ടർമാരെ വിട്ടുതരില്ല, സ്വന്തം നിലയിൽ കണ്ടെത്തുക’, ദേവസ്വം ബോർഡിന് ആരോഗ്യവകുപ്പിന്റെ കത്ത്

Kerala

ശബരിമല തീർത്ഥാടകർ പമ്പയിൽ വസ്ത്രം നിക്ഷേപിക്കുന്നത് കർശനമായി തടയണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.