Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹായുതി സര്‍ക്കാര്‍ വികാസ് യുഗം സൃഷ്ടിച്ചു; അഘാഡി മറാഠ ജനതയെ യാചകരാക്കും: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2024, 10:04 pm IST
inIndia
ഛത്രപതി സംഭാജി നഗറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ സ്വീകരിക്കുന്നു. സമീപം കേന്ദ്രമന്ത്രി
രാംദാസ് അത്താവലെ

ഛത്രപതി സംഭാജി നഗറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ സ്വീകരിക്കുന്നു. സമീപം കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

ഛത്രപതി സംഭാജി നഗര്‍ (മഹാരാഷ്‌ട്ര): മഹാരാഷ്‌ട്രയുടെ വികസനം മഹായുതിയിലൂടെ എന്നത് മുദ്രാവാക്യമല്ല, യാഥാര്‍ത്ഥ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൃദ്ധി മഹാമാര്‍ഗ് (മുംബൈ-നാഗ്പൂര്‍ ഹൈവേ) നടപ്പായത് ഇക്കാലത്താണ്. സംഭാജി നഗര്‍ മറാത്ത്വാഡ, വിദര്‍ഭ, മുംബൈ എന്നിവിടങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്ന 701 കിലോമീറ്റര്‍ റോഡ് പദ്ധതിയാണ് സമൃദ്ധി മഹാമാര്‍ഗ്. വികസനത്തിന്റെ മഹായാഗത്തോടൊപ്പം, നമ്മുടെ സര്‍ക്കാര്‍ പൈതൃകത്തിന്റെ മഹോത്സവവും കൊണ്ടാടും.

വിഠലേശ്വരഭഗവാന്റെ സന്നിധിയിലേക്ക് സന്ത് ജ്ഞാനേശ്വറെ വഹിച്ച് പല്ലക്ക് യാത്ര നടത്തുന്ന തീര്‍ത്ഥാടകര്‍ക്കായി പാല്‍ക്കി ഹൈവേ നിര്‍മിച്ചത് ഈ സര്‍ക്കാരാണെന്ന് മോദി ചൂണ്ടിക്കാട്ടി. ഛത്രപതി സംഭാജി നഗറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും കേന്ദ്രമന്ത്രി രാംദാസ് അത്താവലെയും യോഗത്തില്‍ പങ്കെടുത്തു.

മഹാരാഷ്‌ട്രയില്‍ മഹാവികാസ് അഘാഡി സഖ്യം അധികാരം നേടിയാല്‍ അത് വരള്‍ച്ചയുടെയും ജലക്ഷാമത്തിന്റെയും കാലഘട്ടം തിരികെകൊണ്ടുവരലാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആ കാലം നമ്മള്‍ മറക്കരുത്. കുടിവെള്ളത്തിന് ക്യൂ നിന്ന കാലമാണത്. ഓരോ തുള്ളി വെള്ളത്തിനും നമ്മുടെ അമ്മമാര്‍ യാചിക്കേണ്ടി വന്ന കാലമാണത്. ആ കാലമിനി തിരികെ വരരുത്. അഘാഡിയെ അധികാരത്തിന്റെ അയല്‍പക്കത്തുപോലും അടുപ്പിക്കരുത്, പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

സംസ്ഥാനം നേരിട്ട ഒരു പ്രശ്‌നത്തിനും അഘാഡിയുടെ പക്കല്‍ പരിഹാരമുണ്ടായിട്ടില്ല. ജലക്ഷാമം കൊണ്ട് മറാത്ത്‌വാഡ പൊറുതിമുട്ടിയ കാലത്ത് അവരുടെ സര്‍ക്കാര്‍ കൈയുംകെട്ടി ഇരുന്നു. എന്നാല്‍ ഷിന്‍ഡെയുടെ നേതൃത്വത്തില്‍ മഹായുതി സര്‍ക്കാര്‍ വന്നപ്പോള്‍ പരിഹാരം കാണാന്‍ ആരംഭിച്ചു. ബാലാസാഹേബ് ഠാക്കറെയുടെ ആഗ്രഹമായിരുന്നു ഛത്രപതി സംഭാജി നഗറെന്ന പേര്. രണ്ടര വര്‍ഷം അധികാരത്തിലിരുന്ന അഘാഡി സര്‍ക്കാര്‍ അത് അവഗണിച്ചു. അവര്‍ക്ക് ഔറംഗബാദെന്ന പേര് മാറ്റാന്‍ ധൈര്യമുണ്ടായില്ല. അവര്‍ ഔറംഗസേബ് ഫാന്‍സ് ക്ലബ് ആയി അധപ്പതിച്ചു. എന്നാല്‍ മഹായുതി സര്‍ക്കാര്‍ ഈ നഗരത്തിന്റെ പേര് ഛത്രപതി സംഭാജി നഗര്‍ എന്ന് മാറ്റി. ഈ തീരുമാനത്തിനെതിരെ കോടതിയില്‍ പോയ പാര്‍ട്ടിയുടെ പേര് കോണ്‍ഗ്രസ് എന്നാണെന്ന് മറക്കരുത്, മോദി പറഞ്ഞു.

288 അംഗ മഹാരാഷ്‌ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി 20ന് നടക്കും.

Tags: EknathRanadeMaharashtra electionMaharashtra Vikas eraNarendra ModiMahayuti government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

നേപ്പാളിന്റെ കണ്ണീരൊപ്പാം

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

India

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

Article

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

Main Article

ജനസേവനത്തിന്റെ നവീന മാതൃക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.