Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ രാഷ്‌ട്രീയ ചിന്താഗതിയിലേയക്ക് നയിച്ചത് ‘കുരുമുളക്’: ജന്മഭൂമിയുടെ കേസ് വാദിച്ചു ജയിച്ചു: ജോര്‍ജ്ജ് കുര്യന്‍

ഓമനക്കുട്ടന്‍ എന്ന സംഘപ്രവര്‍ത്തകനിലൂടെ ഞാന്‍ സംഘ പരിവാറിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2024, 08:44 pm IST
in Kerala, Kozhikode

കോഴിക്കോട്: കേരളത്തിന്റെ സാമൂഹ്യ അജണ്ട തീരുമാനിക്കുന്ന പത്രമായി ജന്മഭൂമി മാറിയതായി കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍. ജന്മഭൂമിയില്‍ വന്ന വാര്‍ത്തകള്‍ പിന്നീട് രാഷ്‌ട്രീയ അജണ്ടയായി മാറുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്തി. അസ്വാതന്ത്രത്തിന്റെ കാലഘട്ടത്തിലും സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളിലും ജന്മഭൂമിയെ മുന്നോട്ടു നയിച്ചത് ആദര്‍ശമായിരുന്നു. സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്യത്തിനും ഭരണഘടനയ്‌ക്കും വേണ്ടിയാണ് ജന്മഭൂമി നിലകൊണ്ടത്- ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.

പത്രവാര്‍ത്തയാണ് തന്നെ ദേശീയ രാഷ്‌ട്രീയ ചിന്താഗതിയിലേയക്ക് നയിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കുട്ടിയായിരിക്കുമ്പോള്‍ വീട്ടില്‍ വരുത്തുന്ന പത്രം ദീപികയായിരുന്നു. കുട്ടിക്കാലത്തു തന്നെ പത്രത്തിലെ കോമിക്കുകള്‍ വായിച്ചു തുടങ്ങി. മുട്ടത്തു വര്‍ക്കിയുടെ നോവലിലേയക്ക് വായന വളര്‍ന്നു. 9ാം ക്ലാസില്‍പഠിക്കുമ്പോഴാണ് എസ് കെ പൊറ്റക്കാടിന്റെ ‘കുരുമുളക്’ നോവല്‍ പത്രത്തില്‍ പരമ്പരയായി വന്നത്. ഒരു ഞായറാഴ്ച ‘കുരുമുളക്’ വോയിക്കാനായി പത്രം ആവേശത്തോടെ എടുത്തപ്പോള്‍ നോവല്‍ ഇല്ല. ചില കാരണങ്ങളാല്‍ നോവല്‍ പ്രസിദ്ധീകരിക്കാന്‍ കഴിയില്ലാത്തതിനാല്‍ ഖേദം പ്രകടിപ്പിച്ചുള്ള പത്രാധിപരുടെ കുറിപ്പാണ് കണ്ടത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാലാണതെന്ന് വീട്ടുകാര്‍ പറഞ്ഞു. കൂട്ടൂകാര്‍ക്കൊപ്പം പുറത്ത് ഒന്നിച്ചിരുന്നാല്‍ പൊലീസ് പിടിച്ചുകൊണ്ടു പോകുമെന്നു പേടിപ്പിച്ചു. എന്റെ രാഷ്‌ട്രീയ ചിന്ത തുടങ്ങുന്നതവിടെയായിരുന്നു. ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.

അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടുന്ന ജയപ്രകാശ് നാരായണനെക്കുറിച്ച് കേള്‍ക്കുന്നതും അന്നാണ്. സ്‌കൂളില്‍ വെച്ച് ജയപ്രകാശ് നാരായണന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥയെക്കതിരെ ഒളിപ്രവര്‍ത്തനം നടത്തുന്ന ചിലര്‍ വീട്ടില്‍ കാണാന്‍ വന്നു. തുടര്‍ന്ന് ഓമനക്കുട്ടന്‍ എന്ന സംഘപ്രവര്‍ത്തകനിലൂടെ ഞാന്‍ സംഘ പരിവാറിലെത്തി- ജോര്‍ജ്ജു കുര്യന്‍ പറഞ്ഞു.

അഭിഭാഷകന്‍ എന്ന നിലയില്‍ ജന്മഭൂമിയുടെ കേസ് വാദിച്ചു ജയിച്ച കാര്യവും കേന്ദ്രമന്ത്രി അനുസ്മരിച്ചു. ജന്മഭൂമിക്ക് വലിയൊരു തുക പി എഫ് കുടിശിക വന്നു. ഒരു തരത്തിലും ജന്മഭൂമിക്ക് അടച്ചു തീര്‍ക്കാന്‍ പറ്റാത്ത തുകയായിരുന്നു.ജന്മഭൂമിയുടെ ചുമതല വഹിച്ചിരുന്ന കുമ്മനം രാജശേഖരന്‍, ദല്‍ഹിയില്‍ ട്രൈബ്യൂണലില്‍ കേസ് വാദിക്കണമെന്ന് എന്നോടു പറഞ്ഞു. ‘സാമ്പത്തിക നേട്ടത്തിന് ഇറക്കുന്ന പത്രമല്ല, ആശയ പ്രചാരണം മാത്രമാണ് ലക്ഷ്യം. ഇത്രയും വലിയ തുക അടച്ചാല്‍ പത്രം പൂട്ടിപ്പോകും. എന്നു ഞാന്‍ വാദിച്ചു. ഏതായാലും കേസ് ജയിച്ചു. കുമ്മനം വിളിച്ച് സന്തോഷം പ്രകടിപ്പിച്ചു’ ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.

Tags: SanghministerPoliticsJanmabhoomiGeorge Kurien
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

Kerala

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

Kerala

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

പുതിയ വാര്‍ത്തകള്‍

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.