Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഹിരണ്‍മയേന പാത്രേന…

പായിപ്ര രാധാകൃഷ്ണന്‍byപായിപ്ര രാധാകൃഷ്ണന്‍
Oct 4, 2024, 01:36 am IST
inArticle

സ്വര്‍ണ്ണ പാത്രംകൊണ്ട് മൂടിവച്ചാലും സത്യം പുറത്തുവരാതിരിക്കില്ല എന്ന് പണ്ടേ കേള്‍ക്കാറുണ്ടെങ്കിലും ഇപ്പോഴാണ് പൊരുള്‍ തിരിഞ്ഞു കിട്ടിയത്. ബിരിയാണിച്ചെമ്പിലും കൈതോലപ്പായയിലും കുറച്ചുകാലത്തേക്കേ ഒളിപ്പിക്കാനാവൂ. അധികാരത്തിന്റെ അറേബ്യന്‍ സുഗന്ധം വാരിപ്പൂശിയാലും അന്തഃപുരത്തില്‍നിന്നുള്ള ദുര്‍ഗന്ധം തടയാനാവുന്നില്ല.

വിഎസ്സിന് ആവതുണ്ടായിരുന്ന കാലത്ത് വേറൊരു പ്രതിപക്ഷം വേണ്ടിയിരുന്നില്ല. ഇന്നത്തെ പ്രതിപക്ഷം കൊണ്ടുപിടിച്ചു നോക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയെ താഴെ ഇറക്കിയ ബാധതന്നെയാണ് ആളും പേരും മാറിയെങ്കിലും പിന്നീടും അവതരിച്ചത്. ഒന്നുരണ്ട് മുഴുത്ത കാളക്കൂറ്റന്മാരെ കുരുതികൊടുത്തതോടെ ആ ബാധ ഒട്ടൊന്ന് അടങ്ങി.

വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന അവസ്ഥയാണിന്ന്. നിലമ്പൂര്‍ പാട്ടിന്റെ നാട്ടില്‍നിന്നും അഴിമതിയുടെ ഭരണിപ്പാട്ടുയരുന്നു. എഡിജിപിയുടെ കുത്തിനു പിടിച്ചിട്ടും അരിശം തീരാതെ വീടിനുചുറ്റും മണ്ടി നടക്കുകയാണ് കലികയറിയവര്‍. പൊളിറ്റിക്കല്‍ സെക്രട്ടറിയെന്ന മുഖ്യരക്ഷസ്സിനെ ആവാഹിച്ചു പുറത്തുചാടിക്കാനാണ് അന്‍വര്‍ പ്രയോഗം.

സ്വര്‍ണ്ണ ബിസിനസിന്റെ അകവും പുറവും അറിയുന്ന അന്‍വറിനേക്കാള്‍ ഈ കച്ചവടത്തിന്റെ രാപ്പനി അറിയുന്നവര്‍ വേറെ ആരുണ്ട്? പാര്‍ട്ടി ഫണ്ട്, പ്രളയ ഫണ്ട്, കോവിഡ് ഫണ്ട് എന്നതിനേക്കാളൊക്കെ എളുപ്പം സ്വര്‍ണ്ണം പൊട്ടിക്കുന്നതാണ്. തൊട്ടവനും തൊട്ടുനിന്നവനുമൊക്കെ നേട്ടത്തില്‍ പങ്കുകിട്ടും. കസ്റ്റംസും പോലീസും പൊട്ടിക്കലുകാരും കൈകോര്‍ത്താല്‍ അറ്റാദായം മുകളിലെത്തും. അധികാരം കിട്ടാനിടയില്ലെന്നുറപ്പായാല്‍ പിന്നെ പത്തു തുട്ടുണ്ടാക്കാനുള്ള വികസനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതാണ് ബുദ്ധി.

കൊടിപിടിച്ച്, തല്ലുകൊണ്ട്, സമ്മേളനങ്ങള്‍ പൊലിപ്പിച്ച് നടന്നിരുന്ന കാലമൊക്കെ മാറി. തടിമിടുക്കും സാമര്‍ത്ഥ്യവുമുണ്ടെങ്കില്‍ അധികാരം വിറ്റുകാശാക്കാം. സമ്മേളനങ്ങളും സമരങ്ങളുമൊക്കെ ഇവന്റ് മാനേജ്‌മെന്റുകാര്‍ നോക്കിക്കൊള്ളും.
പണമെറിഞ്ഞ് പണം നേടുന്നതൊക്കെ ചെറുകിടക്കാര്‍. സ്വര്‍ണ്ണം എറിഞ്ഞ് സ്വര്‍ണ്ണം നേടണം. ഒളിമ്പിക്‌സിലും ഓസ്‌കാറിലും നേടുന്നതല്ല സ്വര്‍ണ്ണം. (നമ്മുടെ ഒളിമ്പ്യന്‍ ശ്രീജേഷിന്റെ സ്വീകരണക്കഥ അറിയാമല്ലോ). സാക്ഷാല്‍ സ്വര്‍ണ്ണം വിമാനത്താവളം വഴി പുറത്തേക്കൊഴുകും. ലൈറ്റും ക്യാമറയും ഓഫാക്കി ഒരൊറ്റ ഓപ്പറേഷന്‍. പോലീസൊക്കെ കുറച്ചു നേരത്തേക്ക് നിര്‍വീര്യമാകും. സ്വര്‍ണ്ണം നേടുന്നതുപോലെ ഒരു കലയാണ് ആരോപണം നേരിടുന്നതും.

നിന്ന നില്‍പ്പില്‍ ആളിക്കത്തിയ ഹേമ കമീഷന്‍ റിപ്പോര്‍ട്ടും നിലമ്പൂര്‍ പെയ്‌ത്തില്‍ ഒതുങ്ങിപ്പോയി. മുനിഞ്ഞുകത്തുന്ന മുകേഷും സിദ്ദിഖും മാത്രം. ഒരു തിരമാല അടുത്തതിനെ വിഴുങ്ങുമെന്നറിയുന്ന തന്ത്രശാലി മിണ്ടാതിരിക്കും. കാത്തിരുന്നു കാണാം എന്ന മട്ടില്‍. ഏതു കെട്ട സൂര്യനും ഒന്നു ജ്വലിച്ചു പോകുന്ന അവസ്ഥകളുണ്ട്. എന്നാലും ഏതു കുലംകുത്തിയാണോ സത്യത്തെ വല്ല അലുമിനീയ പാത്രം കൊണ്ടു മൂടുന്നതിനു പകരം സ്വര്‍ണ്ണപാത്രംകൊണ്ട് മൂടിയാലും രക്ഷയില്ലെന്ന് കരിനാക്കു വളച്ചത്?

Tags: Pinarayi VijayanPolitical SecretaryADGP AjithKumarHiranmayena Patrena
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.