Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കഴിഞ്ഞ 30 വര്‍ഷമായി വിവാഹസമ്മര്‍ദ്ദത്തെ അതിജീവിച്ചവനാണെന്ന് താനെന്ന് രാഹുല്‍ ഗാന്ധി; കശ്മീരില്‍ പെണ്‍കുട്ടികളുടെ ചോദ്യത്തിന് രാഹുലിന്റെ മറുപടി

കശ്മീര്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ വിവാഹം വീണ്ടും ചര്‍ച്ചയായി. വിവാഹം കഴിക്കുന്നില്ലേ എന്ന് ചില കശ്മീരി പെണ്‍കുട്ടികളുടെ ചോദ്യത്തിന് കഴിഞ്ഞ 30 വര്‍ഷമായി വിവാഹസമ്മര്‍ദ്ദത്തെ അതിജീവിച്ചവനാണെന്ന് താനെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2024, 05:51 pm IST
inIndia
രാഹുല്‍ ഗാന്ധി കശ്മീരില്‍ പെണ്‍കുട്ടികളുമായുള്ള സംവാദത്തില്‍ (വലത്ത്) രാഹുല്‍ ഗാന്ധിയെക്കുറിച്ച് ബ്ലിറ്റ്സില്‍ വന്ന റിപ്പോര്‍ട്ടിന്‍റെ പോസ്റ്റര്‍ (ഇടത്ത്)

രാഹുല്‍ ഗാന്ധി കശ്മീരില്‍ പെണ്‍കുട്ടികളുമായുള്ള സംവാദത്തില്‍ (വലത്ത്) രാഹുല്‍ ഗാന്ധിയെക്കുറിച്ച് ബ്ലിറ്റ്സില്‍ വന്ന റിപ്പോര്‍ട്ടിന്‍റെ പോസ്റ്റര്‍ (ഇടത്ത്)

ശ്രീനഗര്‍: കശ്മീര്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ വിവാഹം വീണ്ടും ചര്‍ച്ചയായി. വിവാഹം കഴിക്കുന്നില്ലേ എന്ന് ചില കശ്മീരി പെണ്‍കുട്ടികളുടെ ചോദ്യത്തിന് കഴിഞ്ഞ 30 വര്‍ഷമായി വിവാഹസമ്മര്‍ദ്ദത്തെ അതിജീവിച്ചവനാണെന്ന് താനെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.

ഇതോടെ വിവാഹം കഴിക്കാന്‍ തല്‍ക്കാലം പദ്ധതിയില്ലെന്ന് തുറന്നുപറയുകയായിരുന്നു രാഹുല്‍ ഗാന്ധി. ഈയിടെ ബ്ലിറ്റ് സ് മാസിക പ്രസിദ്ധീകരിച്ച ലേഖനത്തില്‍ രാഹുല്‍ രണ്ടുവട്ടം വിദേശത്ത് വിവാഹം കഴിച്ചെന്നും അതില്‍ രണ്ട് കുട്ടികളുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇത് വരെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

രാഹുല്‍ ഗാന്ധിയുടെ മറഞ്ഞിരിക്കുന്ന സ്വകാര്യ ജീവിതവും അവിഹിത ബന്ധങ്ങളും തുറന്നു കാട്ടുന്നതാണ് ലേഖനം. അദ്ദേഹം ‘റാഹുല്‍ വിഞ്ചി’ എന്ന അപരനാമത്തില്‍ ഒരു ദുരൂഹ ജീവിതം നയിക്കുന്നുവെന്ന് ബ്ലിറ്റ്സിലെ ലേഖനം ആരോപിക്കുന്നു. ഇതില്‍ കൊളംബിയന്‍ മയക്കുമരുന്ന് മാഫിയാ തലവന്റെ മകള്‍ വെറോണിക്ക് കാര്‍ട്ടെല്ലിയുമായി രാഹുല്‍ ഗാന്ധിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ രണ്ട് മക്കളുടെ മാതാവാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. ‍

രാഹുല്‍ ഗാന്ധിയ്‌ക്ക് അഫ്ഗാനിസ്ഥാനിലെ രാജാവായിരുന്ന മുഹമ്മദ് സാഹിര്‍ ഷായുടെ ചെറുമകള്‍ നോയല്‍ സഹെറുമായിട്ടും പ്രണയബന്ധമുണ്ടായിരുന്നുവെന്നും ബ്ലിറ്റ്സ് മാഗസിന്‍ വെളിപ്പെടുത്തുന്നു.
രാഹുലുമായുള്ള വിവാഹത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നോയല്‍ രാജകുമാരി റോമന്‍ കത്തോലിക്കാ മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സോണിയാഗാന്ധിയുടെ ഇറ്റലിയിലെ ചാപ്പലില്‍ കാമുകി നോയലിനൊപ്പം രാഹുല്‍ ഗാന്ധി പലപ്പോഴും പ്രാര്‍ത്ഥിച്ചിരുന്നുവത്രെ. എന്നാല്‍ നോയല്‍
ഗര്‍ഭിണിയായപ്പോള്‍ രാഹുലും നോയലും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു, അതോടെ നോയല്‍ ഗര്‍ഭച്ഛിദ്രം നടത്തണമെന്ന് രാഹുല്‍ നിര്‍ബന്ധിച്ചതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് നോയലിനെ വല്ലാതെ വേദനിപ്പിച്ചു, രാഹുലിനെ വഞ്ചകനായി കണ്ട് അവള്‍ ബന്ധം അവസാനിപ്പിച്ചെന്നാണ് പറയുന്നത്. പിന്നീട് നോയല്‍, ഈജിപ്ഷ്യ രാജകുമാരന്‍ മുഹമ്മദ് അലിയെ വിവാഹം കഴിക്കുകയും ചെയ്തു.

രാഹുലിന്റെ വിദേശജീവിതത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കൈവശം ഉള്ളതായി പറയപ്പെടുന്നു. കൂടുതല്‍ പ്രതികരിച്ചാല്‍ അത് തിരിച്ചടിയുണ്ടാക്കുമെന്ന ബോധ്യമുള്ളതിനാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മൗനം പാലിക്കുകയാണ്.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം കശ്മീര്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ വിവാഹത്തെക്കുറിച്ച് ചില പെണ്‍കുട്ടികള്‍ ചോദിച്ചത്. ചോദ്യം കേട്ട് വെട്ടിലായ രാഹുല്‍ ഗാന്ധി ഇപ്പോള്‍ വിവാഹമില്ല എന്നും 30 വര്‍ഷമായി വിവാഹത്തെ അതിജീവിക്കുന്നവനാണ് താനെന്നും വെളിപ്പെടുത്തിയത്. രാഹുലിന്റെ ഈ പ്രസ്താവനയെ പരിഹസിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.

കശ്മീരില്‍ മുസ്ലിംപെണ്‍കുട്ടികള്‍ പറഞ്ഞ മറ്റൊരു കാര്യം ഇവിടെ വിവാഹമോചനം (തലാഖ്) വര്‍ധിച്ചുവരുന്നു എന്നതാണ്. ഇതിനും രാഹുല്‍ ഗാന്ധിയ്‌ക്ക് വ്യക്തമായ മറുപടി ഇല്ലായിരുന്നു.

Tags: Rahul GandhiSocial MediaRahulGandhiBlitzMagazineRahulmarriageBlitzreportRahulinKashmir
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.