Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റെയില്‍വേയില്‍ പഴിചാരി സര്‍ക്കാര്‍ ഒളിച്ചോട്ടം; മോര്‍ച്ചറിക്കുമുന്നില്‍ മേയറുടെ കണ്ണീര്‍ നാടകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2024, 10:50 pm IST
inKerala

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യക്കൂമ്പാരത്തില്‍ കുടുങ്ങി ശുചീകരണത്തൊഴിലാളി ജോയി മരിച്ചതിലെ ഗുരുതര വീഴ്ച മറയ്‌ക്കാന്‍ റെയില്‍വേയെ പഴിചാരി സംസ്ഥാന സര്‍ക്കാര്‍. റെയില്‍വെയാണ് മാലിന്യം നീക്കാത്തതിന് ഉത്തരവാദിയെന്ന് ആരോപിച്ച് വിദ്യാഭ്യാസ, തദ്ദേശസ്വയംഭരണ മന്ത്രിമാരും മേയര്‍ ആര്യാരാജേന്ദ്രനും രംഗത്ത്. മോര്‍ച്ചറിയില്‍ മേയറുടെ വക കണ്ണീര്‍ നാടകവും.

ജോയിക്കായുള്ള തെരച്ചിലിനിടെ ടണ്‍ കണക്കിന് മാലിന്യം പാറപോലെ കെട്ടിക്കിടക്കുന്നത് ദുരന്ത നിവാരണ സേനയാണ് കണ്ടെത്തിയത്. മാലിന്യം ഉറച്ച് പാറപോലെ ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. ഇതോടെ മാലിന്യ നീക്കത്തിലെ നഗരസഭയുടെ വീഴ്ചയും പുറത്തുവന്നു. ഇതില്‍ നിന്നും ശ്രദ്ധതിരിക്കാനായി മേയറും മന്ത്രിമാരും റെയില്‍വേയുടെ ചുമലില്‍ ഉത്തരവാദിത്തം കെട്ടിവയ്‌ക്കാനുള്ള നീക്കം ആരംഭിച്ചു.

മാലിന്യനീക്കത്തിന്റെ ഉത്തരവാദിത്വവും ജോയിക്കുണ്ടായ ദുരന്തവും റെയില്‍വേ കാരണമെന്നാണ് മേയര്‍ ആര്യാരാജേന്ദ്രന്റെ വാദം. ഖരമാലിന്യം സംസ്‌കരിക്കുന്നുവെന്ന റെയില്‍വെയുടെ വാദം തെറ്റാണെന്നും ടണലില്‍ റെയില്‍വെ ഖരമാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നുമാണ് മേയര്‍ ആരോപിക്കുന്നത്. ഇതിന് കുടപിടിച്ച് മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി.

1995ല്‍ മേയറായിരുന്നപ്പോള്‍ താനും ശ്രമിച്ചതാണെന്നും അന്ന് റെയില്‍വെ അനുവദിച്ചില്ലെന്നും ആരോപിച്ച് ശിവന്‍കുട്ടി മേയറെ സംരക്ഷിക്കാനെത്തി. ജോയിയുടെ മരണത്തിന് ഉത്തരവാദി റെയില്‍വെ ആണെന്നും കുടുംബത്തിന് പരമാവധി നഷ്ടപരിഹാരം നല്കണമെന്നും വി. ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ശിവന്‍കുട്ടിയെ പിന്തുണച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് വന്നു. പലതവണ റെയില്‍വേക്ക് നഗരസഭ കത്തുനല്‍കിയിരുന്നതാണെന്നും എന്നാല്‍ നടപടിയൊന്നുമുണ്ടായില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു.

എന്നാല്‍ 2015, 2017, 2019 വര്‍ഷങ്ങളില്‍ കോര്‍പ്പറേഷനാണ് അപകടമുണ്ടായ ഭാഗം ശുചീകരിച്ചത്. ഇത്തവണ കോര്‍പ്പറേഷന്‍ അസൗകര്യം പറഞ്ഞപ്പോള്‍ നല്ല ഉദ്ദേശത്തോടെ റെയില്‍വേ ഏറ്റെടുക്കുകയായിരുന്നു എന്നാണ് എഡിആര്‍എം എം.ആര്‍. വിജി മാധ്യമങ്ങളോട് പറഞ്ഞത്. അപകടം നടന്നത് റെയില്‍വെയുടെ നിയന്ത്രണത്തിലുള്ള ഭാഗത്താണെന്നാണ് റെയില്‍വേയെ കുറ്റപ്പെടുത്താന്‍ സര്‍ക്കാര്‍ കണ്ടെത്തുന്ന ന്യായം. എന്നാല്‍ മാലിന്യം ഒഴുകിയെത്തുന്നത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണെന്ന വസ്തുത നഗരസഭ മറച്ചുവയ്‌ക്കുന്നു. നഗരത്തിലെ ചെറിയ ഓടകളിലും തോടുകളിലുമുള്‍പ്പെടെ മാലിന്യം കുന്നകൂടുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനു മുന്നില്‍ ഉത്തരമില്ല. ഒരാളുടെ ജീവന്‍ മാലിന്യത്തില്‍ പൊലിഞ്ഞിട്ടും നഗരത്തില്‍ ആമയിഴഞ്ചാന്‍ തോട്ടിലുള്‍പ്പെടെ നീരൊഴുക്കുകളിലും ഓടകളിലും മറ്റും അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യം നീക്കാന്‍ അടിയന്തര നടപടികളൊന്നും നഗരസഭ ഇതുവരെ സ്വീകരിച്ചിട്ടില്ല. പകരം ജോയിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ എത്തിച്ചപ്പോള്‍ കള്ളക്കണ്ണീര്‍ പൊഴിച്ച് ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുകമാത്രമാണ് മേയര്‍ ചെയ്തത്.

Tags: Kerala GovernmentMayor Arya Rajendrangarbage dumpAmayizhanchan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

Kerala

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

Kerala

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

പുതിയ വാര്‍ത്തകള്‍

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.